സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ആവർത്തനം 31:3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
Notes
No Verse Added
History
ആവർത്തനം 31:3 (06 36 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ആവർത്തനം 31:3
1
മോശെ
ചെന്നു
ഈ
വചനങ്ങൾ
എല്ലാ
യിസ്രായേലിനെയും
കേൾപ്പിച്ചു
2
പിന്നെ
അവരോടു
പറഞ്ഞതെന്തെന്നാൽ:
എനിക്കു
ഇപ്പോൾ
നൂറ്റിരുപതു
വയസ്സായി;ഇനി
പോകുവാനും
വരുവാനും
എനിക്കു
കഴിവില്ല;
യഹോവ
എന്നോടു:
ഈ
യോർദ്ദാൻ
നീ
കടക്കുകയില്ല
എന്നു
കല്പിച്ചിട്ടുമുണ്ടു.
3
നിന്റെ
ദൈവമായ
യഹോവ
തന്നെ
നിനക്കു
മുമ്പായി
കടന്നുപോകും;
ഈ
ജാതികളെ
അവൻ
നിന്റെ
മുമ്പിൽനിന്നു
നശിപ്പിക്കയും
നീ
അവരുടെ
ദേശം
കൈവശമാക്കുകയും
ചെയ്യും;
യഹോവ
അരുളിച്ചെയ്തതുപോലെ
യോശുവ
നിനക്കു
നായകനായി
കടന്നുപോകും.
4
താൻ
സംഹരിച്ചുകളഞ്ഞ
അമോർയ്യരാജാക്കന്മാരായ
സീഹോനോടും
ഓഗിനോടും
അവരുടെ
ദേശത്തോടും
ചെയ്തതുപോലെ
യഹോവ
ഇവരോടും
ചെയ്യും.
5
യഹോവ
അവരെ
നിങ്ങളുടെ
കയ്യിൽ
ഏല്പിക്കും;
ഞാൻ
നിങ്ങളോടു
ആജ്ഞാപിച്ചിട്ടുള്ള
കല്പനപ്രകാരമൊക്കെയും
നിങ്ങൾ
അവരോടു
ചെയ്യേണം.
6
ബലവും
ധൈര്യവുമുള്ളവരായിരിപ്പിൻ;
അവരെ
പേടിക്കരുതു,
ഭ്രമിക്കയുമരുതു;
നിന്റെ
ദൈവമായ
യഹോവ
തന്നേ
നിന്നോടുകൂടെ
പോരുന്നു;
അവൻ
നിന്നെ
കൈവിടുകയില്ല,
ഉപേക്ഷിക്കയുമില്ല.
7
പിന്നെ
മോശെ
യോശുവയെ
വിളിച്ചു
എല്ലായിസ്രായേലും
കാൺകെ
അവനോടു
പറഞ്ഞതു
എന്തെന്നാൽ:
ബലവും
ധൈര്യവുമുള്ളവനായിരിക്ക;
യഹോവ
ഈ
ജനത്തിന്നു
കൊടുക്കുമെന്നു
അവരുടെ
പിതാക്കന്മാരോടു
സത്യംചെയ്തദേശത്തേക്കു
നീ
അവരോടുകൂടെ
ചെല്ലും;
അതിനെ
അവർക്കു
വിഭാഗിച്ചുകൊടുക്കും.
8
യഹോവതന്നേ
നിനക്കു
മുമ്പായി
നടക്കുന്നു;
അവൻ
നിന്നോടു
കൂടെ
ഇരിക്കും;
നിന്നെ
കൈവിടുകയില്ല,
ഉപേക്ഷിക്കയുമില്ല;
നീ
പേടിക്കരുതു,
ഭ്രമിക്കയുമരുതു.
9
അനന്തരം
മോശെ
ഈ
ന്യായപ്രമാണം
എഴുതി
യഹോവയുടെ
നിയമപെട്ടകം
ചുമക്കുന്ന
ലേവ്യരായ
പുരോഹിതന്മാരെയും
യിസ്രായേലിന്റെ
എല്ലാമൂപ്പന്മാരെയും
ഏല്പിച്ചു
10
മോശെ
അവരോടു
കല്പിച്ചതു
എന്തെന്നാൽ:
ഏഴേഴു
സംവത്സരം
കൂടുമ്പോൾ
ഉള്ള
വിമോചനസംവത്സരത്തിലെ
കൂടാരപ്പെരുനാളിൽ
11
യിസ്രായേൽ
മുഴുവനും
നിന്റെ
ദൈവമായ
യഹോവയുടെ
സന്നിധിയിൽ
അവൻ
തിരഞ്ഞെടുക്കുന്ന
സ്ഥലത്തു
വരുമ്പോൾ
ഈ
ന്യായപ്രമാണം
എല്ലായിസ്രായേല്യരും
കേൾക്കെ
അവരുടെ
മുമ്പാകെ
വായിക്കേണം.
12
പുരുഷന്മാരും
സ്ത്രീകളും
കുട്ടികളും
നിന്റെ
പട്ടണത്തിലുള്ള
പരദേശിയും
കേട്ടു
പഠിച്ചു
നിങ്ങളുടെ
ദൈവമായ
യഹോവയെ
ഭയപ്പെട്ടു
ഈ
ന്യായപ്രമാണത്തിലെ
വചനങ്ങൾ
ഒക്കെയും
പ്രമാണിച്ചുനടക്കേണ്ടതിന്നും
13
അവയെ
അറിഞ്ഞിട്ടില്ലാത്ത
അവരുടെ
മക്കൾ
കേൾക്കേണ്ടതിന്നും
നിങ്ങൾ
യോർദ്ദാൻ
കടന്നു
കൈവശമാക്കുവാൻ
ചെല്ലുന്ന
ദേശത്തു
നിങ്ങളുടെ
ആയുഷ്കാലമൊക്കെയും
നിങ്ങളുടെ
ദൈവമായ
യഹോവയെ
ഭയപ്പെടുവാൻ
പഠിക്കേണ്ടതിന്നും
ജനത്തെ
വിളിച്ചു
കൂട്ടേണം.
14
അനന്തരം
യഹോവ
മോശെയോടു:
നീ
മരിപ്പാനുള്ള
സമയം
അടുത്തിരിക്കുന്നു;
ഞാൻ
യോശുവെക്കു
കല്പന
കൊടുക്കേണ്ടതിന്നു
അവനെ
വിളിച്ചു
നിങ്ങൾ
സമാഗമനക്കുടാരത്തിങ്കൽ
വന്നുനില്പിൻ
എന്നു
കല്പിച്ചു.
അങ്ങനെ
മോശെയും
യോശുവയും
ചെന്നു
സമാഗമനക്കുടാരത്തിങ്കൽ
നിന്നു.
15
അപ്പോൾ
യഹോവ
മേഘസ്തംഭത്തിൽ
കൂടാരത്തിങ്കൽ
പ്രത്യക്ഷനായി;
മേഘസ്തംഭം
കൂടാരവാതിലിന്നു
മീതെ
നിന്നു.
16
യഹോവ
മോശെയോടു
അരുളിച്ചെയ്തതു
എന്തെന്നാൽ:
നീ
നിന്റെ
പിതാക്കന്മാരെപ്പോലെ
നിദ്രപ്രാപിക്കും;
എന്നാൽ
ഈ
ജനം
പാർപ്പാൻ
ചെല്ലുന്ന
ദേശത്തിലെ
നിവാസികളുടെ
അന്യദൈവങ്ങളെ
പിൻചെന്നു
പരസംഗം
ചെയ്കയും
എന്നെ
ഉപേക്ഷിച്ചു
ഞാൻ
അവരോടു
ചെയ്തിട്ടുള്ള
എന്റെ
നിയമം
ലംഘിക്കയും
ചെയ്യും.
17
എന്റെ
കോപം
അവരുടെ
നേരെ
ജ്വലിച്ചിട്ടു
ഞാൻ
അവരെ
ഉപേക്ഷിക്കയും
എന്റെ
മുഖം
അവർക്കു
മറെക്കയും
ചെയ്യും;
അവർ
നാശത്തിന്നിരയായ്തീരും;
അനേകം
അനർത്ഥങ്ങളും
കഷ്ടങ്ങളും
അവർക്കു
ഭവിക്കും;
നമ്മുടെ
ദൈവം
നമ്മുടെ
ഇടയിൽ
ഇല്ലായ്കകൊണ്ടല്ലയോ
ഈ
അനത്ഥങ്ങൾ
നമുക്കു
ഭവിച്ചതു
എന്നു
അവർ
അന്നു
പറയും.
18
എങ്കിലും
അവർ
അന്യദൈവങ്ങളുടെ
അടുക്കലേക്കു
തിരിഞ്ഞു
ചെയ്തിട്ടുള്ള
സകലദോഷവും
നിമിത്തം
ഞാൻ
അന്നു
എന്റെ
മുഖം
മറെച്ചുകളയും
19
ആകയാൽ
ഈ
പാട്ടു
എഴുതി
യിസ്രായേൽമക്കളെ
പഠിപ്പിക്ക;
യിസ്രായേൽമക്കളുടെ
നേരെ
ഈ
പാട്ടു
എനിക്കു
സാക്ഷിയായിരിക്കേണ്ടതിന്നു
അതു
അവർക്കു
വായ്പാഠമാക്കിക്കൊടുക്കുക.
20
ഞാൻ
അവരുടെ
പിതാക്കന്മാരോടു
സത്യംചെയ്തതായി
പാലും
തേനും
ഒഴുകുന്ന
ദേശത്തു
അവരെ
എത്തിച്ചശേഷം
അവർ
തിന്നു
തൃപ്തരായി
തടിച്ചിരിക്കുമ്പോൾ
അന്യദൈവങ്ങളുടെ
അടുക്കലേക്കു
തിരിഞ്ഞു
അവയെ
സേവിക്കയും
എന്റെ
നിയമം
ലംഘിച്ചു
എന്നെ
കോപിപ്പിക്കയും
ചെയ്യും.
21
എന്നാൽ
അനേകം
അനർത്ഥങ്ങളും
കഷ്ടങ്ങളും
അവർക്കു
ഭവിക്കുമ്പോൾ
അവരുടെ
സന്തതിയുടെ
വായിൽനിന്നു
മറന്നുപോകാത്ത
ഈ
പാട്ടു
അവരുടെ
നേരെ
സാക്ഷ്യം
പറയും;
ഞാൻ
സത്യംചെയ്ത
ദേശത്തു
അവരെ
എത്തിക്കുമ്മുമ്പേ
ഇന്നു
തന്നേ
അവർക്കുള്ള
നിരൂപണങ്ങളെ
ഞാൻ
അറിയുന്നു.
22
ആകയാൽ
മോശെ
അന്നു
തന്നേ
ഈ
പാട്ടു
എഴുതി
യിസ്രായേൽമക്കളെ
പഠിപ്പിച്ചു.
23
പിന്നെ
അവൻ
നൂന്റെ
മകനായ
യോശുവയോടു:
ബലവും
ധൈര്യവുമുള്ളവനായിരിക്ക;
ഞാൻ
യിസ്രായേൽമക്കളോടു
സത്യംചെയ്ത
ദേശത്തു
നീ
അവരെ
എത്തിക്കും;
ഞാൻ
നിന്നോടു
കൂടെ
ഇരിക്കും
എന്നരുളിച്ചെയ്തു.
24
മോശെ
ഈ
ന്യായപ്രമാണത്തിലെ
വചനങ്ങൾ
മുഴുവനും
ഒരു
പുസ്തകത്തിൽ
എഴുതിത്തീർന്നപ്പോൾ
25
യഹോവയുടെ
നിയമപെട്ടകം
ചുമക്കുന്ന
ലേവ്യരോടു
കല്പിച്ചതു
എന്തെന്നാൽ:
26
ഈ
ന്യായപ്രമാണപുസ്തകം
എടുത്തു
നിങ്ങളുടെ
ദൈവമായ
യഹോവയുടെ
നിയമ
പെട്ടകത്തിന്നരികെ
വെപ്പിൻ;
അവിടെ
അതു
നിന്റെ
നേരെ
സാക്ഷിയായിരിക്കും.
27
നിന്റെ
മത്സരസ്വഭാവവും
ദുശ്ശാഠ്യവും
എനിക്കു
അറിയാം;
ഇതാ,
ഇന്നു
ഞാൻ
നിങ്ങളോടു
കൂടെ
ജീവിച്ചിരിക്കുമ്പോൾ
തന്നേ
നിങ്ങൾ
യഹോവയോടു
മത്സരികളായിരിക്കുന്നുവല്ലോ?
എന്റെ
മരണശേഷം
എത്ര
അധികം?
28
നിങ്ങളുടെ
ഗോത്രങ്ങളുടെ
എല്ലാമൂപ്പന്മാരെയും
പ്രാമണികളെയും
എന്റെ
അടുക്കൽ
വിളിച്ചുകൂട്ടുവിൻ;
എന്നാൽ
ഞാൻ
ഈ
വചനങ്ങൾ
അവരെ
പറഞ്ഞു
കേൾപ്പിച്ചു
അവരുടെ
നേരെ
ആകാശത്തെയും
ഭൂമിയെയും
സാക്ഷിവെക്കും.
29
എന്റെ
മരണശേഷം
നിങ്ങൾ
വഷളത്വം
പ്രവൃത്തിക്കും
എന്നും
ഞാൻ
നിങ്ങളോടു
ആജ്ഞാപിച്ചിട്ടുള്ള
വഴി
വിട്ടു
മാറിക്കളയും
എന്നും
എനിക്കു
അറിയാം;
അങ്ങനെ
നിങ്ങൾ
യഹോവെക്കു
അനിഷ്ടമായുള്ളതു
ചെയ്തു
നിങ്ങളുടെ
പ്രവൃത്തികളാൽ
അവനെ
കോപിപ്പിക്കുന്നതുകൊണ്ടു
ഭാവികാലത്തു
നിങ്ങൾക്കു
അനർത്ഥം
ഭവിക്കും.
30
അങ്ങനെ
മോശെ
യിസ്രായേലിന്റെ
സർവ്വസഭയെയും
ഈ
പാട്ടിന്റെ
വചനങ്ങളൊക്കെയും
ചൊല്ലിക്കേൾപ്പിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References