സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 38:22
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
Notes
No Verse Added
History
ഉല്പത്തി 38:22 (11 18 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 38:22
1
അക്കാലത്തു
യെഹൂദാ
തന്റെ
സഹോദരന്മാരെ
വിട്ടു
ഹീരാ
എന്നു
പേരുള്ള
ഒരു
അദുല്ലാമ്യന്റെ
അടുക്കൽ
ചെന്നു;
2
അവിടെ
ശൂവാ
എന്നു
പേരുള്ള
ഒരു
കനാന്യന്റെ
മകളെ
കണ്ടു;
അവളെ
പരിഗ്രഹിച്ചു
അവളുടെ
അടുക്കൽ
ചെന്നു.
3
അവൾ
ഗർഭംധരിച്ചു
ഒരു
മകനെ
പ്രസവിച്ചു;
അവന്നു
ഏർ
എന്നു
പേരിട്ടു.
4
അവൾ
പിന്നെയും
ഗർഭംധരിച്ചു
ഒരു
മകനെ
പ്രസവിച്ചു;
അവന്നു
ഓനാൻ
എന്നു
പേരിട്ടു.
5
അവൾ
പിന്നെയും
ഗർഭം
ധരിച്ചു
ഒരു
മകനെ
പ്രസവിച്ചു;
അവന്നു
ശേലാ
എന്നു
പേരിട്ടു.
അവൾ
ഇവനെ
പ്രസവിച്ചപ്പോൾ
അവൻ
കെസീബിൽ
ആയിരുന്നു.
6
യെഹൂദാ
തന്റെ
ആദ്യജാതനായ
ഏരിന്നു
താമാർ
എന്നു
പേരുള്ള
ഒരു
ഭാര്യയെ
എടുത്തു.
7
യെഹൂദയുടെ
ആദ്യജാതനായ
ഏർ
യഹോവെക്കു
അനിഷ്ടനായിരുന്നതുകൊണ്ടു
യഹോവ
അവനെ
മരിപ്പിച്ചു.
8
അപ്പോൾ
യെഹൂദാ
ഓനാനോടു:
നിന്റെ
ജ്യേഷ്ഠന്റെ
ഭാര്യയുടെ
അടുക്കൽ
ചെന്നു
അവളോടു
ദേവരധർമ്മം
അനുഷ്ഠിച്ചു,
ജ്യേഷ്ഠന്റെ
പേർക്കു
സന്തതിയെ
ഉളവാക്കുക
എന്നു
പറഞ്ഞു.
9
എന്നാൽ
ആ
സന്തതി
തന്റേതായിരിക്കയില്ല
എന്നു
ഓനാൻ
അറികകൊണ്ടു
ജ്യേഷ്ഠന്റെ
ഭാര്യയുടെ
അടുക്കൽ
ചെന്നപ്പോൾ
ജ്യേഷ്ഠന്നു
സന്തതിയെ
കൊടുക്കാതിരിക്കേണ്ടതിന്നു
നിലത്തു
വീഴ്ത്തിക്കളഞ്ഞു.
10
അവൻ
ചെയ്തതു
യഹോവെക്കു
അനിഷ്ടമായിരുന്നതുകൊണ്ടു
അവൻ
ഇവനെയും
മരിപ്പിച്ചു.
11
അപ്പോൾ
യെഹൂദാ
തന്റെ
മരുമകളായ
താമാരോടു:
എന്റെ
മകൻ
ശേലാ
പ്രാപ്തിയാകുവോളം
നീ
അപ്പന്റെ
വീട്ടിൽ
വിധവയായി
പാർക്ക
എന്നു
പറഞ്ഞു;
ഇവനും
സഹോദരന്മാരെപ്പോലെ
മരിച്ചുപോകരുതു
എന്നു
അവൻ
വിചാരിച്ചു;
അങ്ങനെ
താമാർ
അപ്പന്റെ
വീട്ടിൽപോയി
പാർത്തു.
12
കുറെ
കാലം
കഴിഞ്ഞിട്ടു
ശൂവയുടെ
മകൾ
യെഹൂദയുടെ
ഭാര്യ
മരിച്ചു;
യെഹൂദയുടെ
ദുഃഖം
മാറിയശേഷം
അവൻ
തന്റെ
സ്നേഹിതൻ
അദുല്ലാമ്യനായ
ഹീരയോടുകൂടെ
തന്റെ
ആടുകളെ
രോമം
കത്രിക്കുന്ന
അടിയന്തരത്തിന്നു
പോയി.
13
നിന്റെ
അമ്മായപ്പൻ
തന്റെ
ആടുകളെ
രോമം
കത്രിക്കുന്ന
അടിയന്തരത്തിന്നു
തിമ്നെക്കു
പോകുന്നു
എന്നു
താമാരിന്നു
അറിവു
കിട്ടി.
14
ശേലാ
പ്രാപ്തിയായിട്ടും
തന്നെ
അവന്നു
ഭാര്യയായി
കൊടുത്തില്ല
എന്നു
കണ്ടിട്ടു
അവൾ
വൈധവ്യവസ്ത്രം
മാറ്റിവെച്ചു,
ഒരു
മൂടുപടം
മൂടി
പുതെച്ചു
തിമ്നെക്കു
പോകുന്ന
വഴിക്കുള്ള
എനയീംപട്ടണത്തിന്റെ
ഗോപുരത്തിൽ
ഇരുന്നു.
15
യെഹൂദാ
അവളെ
കണ്ടപ്പോൾ
അവൾ
മുഖം
മൂടിയിരുന്നതു
കൊണ്ടു
ഒരു
വേശ്യ
എന്നു
നിരൂപിച്ചു.
16
അവൻ
വഴിയരികെ
അവളുടെ
അടുക്കലേക്കു
തിരിഞ്ഞുതന്റെ
മരുമകൾ
എന്നു
അറിയാതെ:
വരിക,
ഞാൻ
നിന്റെ
അടുക്കൽ
വരട്ടെ
എന്നു
പറഞ്ഞു.
എന്റെ
അടുക്കൽ
വരുന്നതിന്നു
നീ
എനിക്കു
എന്തു
തരും
എന്നു
അവൾ
ചോദിച്ചു.
17
ഞാൻ
ആട്ടിൻ
കൂട്ടത്തിൽ
നിന്നു
ഒരു
കോലാട്ടിൻ
കുട്ടിയെ
നിനക്കു
കൊടുത്തയക്കാം
എന്നു
അവൻ
പറഞ്ഞു.
നീ
കൊടുത്തയക്കുവോളത്തിന്നു
ഒരു
പണയം
തരുമോ
എന്നു
അവൾ
ചോദിച്ചു.
18
എന്തു
പണയം
തരേണം
എന്നു
അവൻ
ചോദിച്ചതിന്നു
നിന്റെ
മുദ്രമോതിരവും
മോതിരച്ചരടും
നിന്റെ
കയ്യിലെ
വടിയും
എന്നു
അവൾ
പറഞ്ഞു.
ഇവ
അവൾക്കു
കൊടുത്തു,
അവൻ
അവളുടെ
അടുക്കൽ
ചെന്നു;
അവൾ
ഗർഭം
ധരിക്കയും
ചെയ്തു.
19
പിന്നെ
അവൾ
എഴുന്നേറ്റു
പോയി,
തന്റെ
മൂടുപടം
നീക്കി
വൈധവ്യവസ്ത്രം
ധരിച്ചു.
20
സ്ത്രീയുടെ
കയ്യിൽനിന്നു
പണയം
മടക്കിവാങ്ങേണ്ടതിന്നു
യെഹൂദാ
അദുല്ലാമ്യനായ
സ്നേഹിതന്റെ
കൈവശം
ആട്ടിൻ
കുട്ടിയെ
കൊടുത്തയച്ചു;
അവൻ
അവളെ
കണ്ടില്ലതാനും.
21
അവൻ
ആ
സ്ഥലത്തെ
ആളുകളോടു:
ഏനയീമിൽ
വഴിയരികെ
ഇരുന്ന
വേശ്യ
എവിടെ
എന്നു
ചോദിച്ചതിന്നു:
ഇവിടെ
ഒരു
വേശ്യയും
ഉണ്ടായിരുന്നില്ല
എന്നു
അവർ
പറഞ്ഞു.
22
അവൻ
യെഹൂദയുടെ
അടുക്കൽ
മടങ്ങിവന്നു:
ഞാൻ
അവളെ
കണ്ടില്ല;
ഈ
സ്ഥലത്തു
ഒരു
വേശ്യയും
ഉണ്ടായിരുന്നില്ല
എന്നു
അവിടെയുള്ള
ആളുകൾ
പറഞ്ഞു
എന്നു
പറഞ്ഞു
23
അപ്പോൾ
യെഹൂദാ
നമുക്കു
അപകീർത്തി
ഉണ്ടാകാതിരിപ്പാൻ
അവൾ
അതു
എടുത്തുകൊള്ളട്ടെ;
ഞാൻ
ഈ
ആട്ടിൻ
കുട്ടിയെ
കൊടുത്തയച്ചുവല്ലോ;
നീ
അവളെ
കണ്ടില്ലതാനും
എന്നു
പറഞ്ഞു.
24
ഏകദേശം
മൂന്നുമാസം
കഴിഞ്ഞിട്ടു:
നിന്റെ
മരുമകൾ
താമാർ
പരസംഗംചെയ്തു,
പരസംഗത്താൽ
ഗർഭിണിയായിരിക്കുന്നു
എന്നു
യെഹൂദെക്കു
അറിവുകിട്ടി.
അപ്പോൾ
യെഹൂദാ:
അവളെ
പുറത്തുകൊണ്ടു
വരുവിൻ;
അവളെ
ചുട്ടുകളയേണം
എന്നു
പറഞ്ഞു.
25
അവളെ
പുറത്തു
കൊണ്ടുവന്നപ്പോൾ
അവൾ
അമ്മായപ്പന്റെ
അടുക്കൽ
ആളയച്ചു:
ഇവയുടെ
ഉടമസ്ഥനായ
പുരുഷനാൽ
ആകുന്നു
ഞാൻ
ഗർഭിണിയായിരിക്കുന്നതു;
ഈ
മുദ്രമോതിരവും
മോതിരച്ചരടും
വടിയും
ആർക്കുള്ളതു
എന്നു
നോക്കി
അറിയേണം
എന്നു
പറയിച്ചു.
26
യെഹൂദാ
അവയെ
അറിഞ്ഞു:
അവൾ
എന്നിലും
നീതിയുള്ളവൾ;
ഞാൻ
അവളെ
എന്റെ
മകൻ
ശേലാവിന്നു
കൊടുത്തില്ല
എന്നു
പറഞ്ഞു;
അതിൽ
പിന്നെ
അവളെ
പരിഗ്രഹിച്ചതുമില്ല.
27
അവൾക്കു
പ്രസവകാലം
ആയപ്പോൾ
അവളുടെ
ഗർഭത്തിൽ
ഇരട്ടപ്പിള്ളകൾ
ഉണ്ടായിരുന്നു.
28
അവൾ
പ്രസവിക്കുമ്പോൾ
ഒരു
പിള്ള
കൈ
പുറത്തു
നീട്ടി;
അപ്പോൾ
സൂതികർമ്മിണി
ഒരു
ചുവന്ന
നൂൽ
എടുത്തു
അവന്റെ
കൈക്കു
കെട്ടി;
ഇവൻ
ആദ്യം
പുറത്തുവന്നു
എന്നു
പറഞ്ഞു.
29
അവനോ
കൈ
പിന്നെയും
അകത്തേക്കു
വലിച്ചു.
അപ്പോൾ
അവന്റെ
സഹോദരൻ
പുറത്തുവന്നു:
നീ
ഛിദ്രം
ഉണ്ടാക്കിയതു
എന്തു
എന്നു
അവൾ
പറഞ്ഞു.
അതുകൊണ്ടു
അവന്നു
പെരെസ്സ്
എന്നു
പേരിട്ടു.
30
അതിന്റെ
ശേഷം
കൈമേൽ
ചുവന്ന
നൂലുള്ള
അവന്റെ
സഹോദരൻ
പുറത്തുവന്നു;
അവന്നു
സേരഹ്
എന്നു
പേരിട്ടു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References