സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യേഹേസ്കേൽ 18:24
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
Notes
No Verse Added
History
യേഹേസ്കേൽ 18:24 (06 47 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യേഹേസ്കേൽ 18:24
1
യഹോവയുടെ
അരുളപ്പാടു
എനിക്കുണ്ടായതെന്തെന്നാൽ:
2
അപ്പന്മാർ
പച്ചമുന്തിരിങ്ങാ
തിന്നു
മക്കളുടെ
പല്ലു
പുളിച്ചു
എന്നു
നിങ്ങൾ
യിസ്രായേൽദേശത്തു
ഒരു
പഴഞ്ചൊല്ലു
പറയുന്നതു
എന്തു?
3
എന്നാണ,
നിങ്ങൾ
ഇനി
യിസ്രായേലിൽ
ഈ
പഴഞ്ചൊല്ലു
പറവാൻ
ഇടവരികയില്ല
എന്നു
യഹോവയായ
കർത്താവിന്റെ
അരുളപ്പാടു.
4
സകല
ദേഹികളും
എനിക്കുള്ളവർ;
അപ്പന്റെ
പ്രാണനും
മകന്റെ
പ്രാണനും
ഒരുപോലെ
എനിക്കുള്ളതു;
പാപം
ചെയ്യുന്ന
ദേഹി
മരിക്കും.
5
എന്നാൽ
ഒരു
മനുഷ്യൻ
നീതിമാനായിരുന്നു
നീതിയും
ന്യായവും
പ്രവർത്തിക്കുന്നു
എങ്കിൽ--
6
പൂജാഗിരികളിൽവെച്ചു
ഭക്ഷണം
കഴിക്കയോ
യിസ്രായേൽഗൃഹത്തിന്റെ
വിഗ്രഹങ്ങളെ
നോക്കി
നമസ്കരിക്കയോ
കൂട്ടുകാരന്റെ
ഭാര്യയെ
വഷളാക്കുകയോ
ഋതുവായ
സ്ത്രീയുടെ
അടുക്കൽ
ചെല്ലുകയോ
ആരോടും
അന്യായം
പ്രവർത്തിക്കയോ
ചെയ്യാതെ
7
കടം
വാങ്ങിയവന്നു
പണയം
മടക്കിക്കൊടുക്കയും
ആരോടും
പിടിച്ചുപറിക്കാതെ
തന്റെ
അപ്പം
വിശപ്പുള്ളവന്നു
കൊടുക്കയും
നഗ്നനെ
ഉടുപ്പിക്കയും
8
പലിശെക്കു
കൊടുക്കയോ
ലാഭം
വാങ്ങുകയോ
ചെയ്യാതിരിക്കയും
നീതികേടു
ചെയ്യാതവണ്ണം
കൈ
മടക്കിക്കൊൾകയും
മനുഷ്യർക്കു
തമ്മിലുള്ള
വ്യവഹാരത്തിൽ
നേരോടെ
വിധിക്കയും
9
എന്റെ
ചട്ടങ്ങളെ
അനുസരിക്കയും
എന്റെ
ന്യായങ്ങളെ
പ്രമാണിക്കയും
ചെയ്തുകൊണ്ടു
നേരോടേ
നടക്കുന്നവൻ
നീതിമാൻ
-
അവൻ
നിശ്ചയമായി
ജീവിച്ചിരിക്കും
എന്നു
യഹോവയായ
കർത്താവിന്റെ
അരുളപ്പാടു.
10
എന്നാൽ
അവന്നു
ഒരു
മകൻ
ജനിച്ചിട്ടു
അവൻ
നിഷ്കണ്ടകനായിരുന്നു
രക്തം
ചൊരിക,
അവയിൽ
ഏതെങ്കിലും
ചെയ്ക,
11
ചെയ്യേണ്ടതൊന്നും
ചെയ്യാതിരിക്ക,
പൂജാഗിരികളിൽ
വെച്ചു
ഭക്ഷണം
കഴിക്ക,
12
കൂട്ടുകാരന്റെ
ഭാര്യയെ
വഷളാക്കുക,
എളിയവനോടും
ദരിദ്രനോടും
അന്യായം
ചെയ്ക,
പിടിച്ചുപറിക്ക,
പണയം
മടക്കിക്കൊടുക്കാതിരിക്ക,
വിഗ്രഹങ്ങളെ
നോക്കി
നമസ്കരിക്ക,
13
മ്ളേച്ഛത
പ്രവർത്തിക്ക,
പലിശെക്കു
കൊടുക്ക,
ലാഭം
വാങ്ങുക
എന്നീവക
ചെയ്യുന്നവനായാൽ
അവൻ
ജീവിച്ചിരിക്കുമോ?
അവൻ
ജീവിച്ചിരിക്കയില്ല;
അവൻ
ഈ
മ്ളേച്ഛതകളൊക്കെയും
ചെയ്തുവല്ലോ;
അവൻ
മരിക്കും;
അവന്റെ
രക്തം
അവന്റെ
മേൽ
വരും.
14
എന്നാൽ
അവന്നു
ഒരു
മകൻ
ജനിച്ചിട്ടു
അവൻ
തന്റെ
അപ്പൻ
ചെയ്ത
സകല
പാപങ്ങളും
കണ്ടു
പേടിച്ചു
അങ്ങനെയുള്ളതിനെ
ചെയ്യാതെ
പർവ്വതങ്ങളിൽവെച്ചു
ഭക്ഷണം
കഴിക്ക,
15
യിസ്രായേൽഗൃഹത്തിന്റെ
വിഗ്രഹങ്ങളെ
നോക്കി
നമസ്കരിക്ക,
കൂട്ടുകാരന്റെ
ഭാര്യയെ
വഷളാക്കുക,
16
ആരോടെങ്കിലും
അന്യായം
ചെയ്ക,
പണയം
കൈവശം
വെച്ചുകൊണ്ടിരിക്ക,
പിടിച്ചുപറിക്ക,
എന്നീവകയൊന്നും
ചെയ്യാതെ
വിശപ്പുള്ളവന്നു
അപ്പം
കൊടുക്കയും
നഗ്നനെ
ഉടുപ്പിക്കയും
17
നീതികേടു
ചെയ്യാതവണ്ണം
കൈ
മടക്കിക്കൊൾകയും
പലിശയും
ലാഭവും
വാങ്ങാതിരിക്കയും
എന്റെ
വിധികളെ
നടത്തി
എന്റെ
ചട്ടങ്ങളെ
അനുസരിക്കയും
ചെയ്യുന്നു
എങ്കിൽ
അവൻ
അപ്പന്റെ
അകൃത്യംനിമിത്തം
മരിക്കാതെ
ജീവിച്ചിരിക്കും.
18
അവന്റെ
അപ്പനോ
ക്രൂരപീഡനംചെയ്തു,
സഹോദരനോടു
പിടിച്ചുപറിച്ചു,
തന്റെ
ജനത്തിന്റെ
ഇടയിൽ
കൊള്ളരുതാത്തതു
പ്രവർത്തിച്ചതുകൊണ്ടു
തന്റെ
അകൃത്യത്താൽ
മരിക്കും.
19
എന്നാൽ
മകൻ
അപ്പന്റെ
അകൃത്യം
വഹിക്കേണ്ടതല്ലയോ
എന്നു
നിങ്ങൾ
ചോദിക്കുന്നു;
മകൻ
നീതിയും
ന്യായവും
പ്രവർത്തിച്ചു
എന്റെ
ചട്ടങ്ങളെ
പ്രമാണിച്ചു
നടക്കുന്നു
എങ്കിൽ,
അവൻ
ജീവിച്ചിരിക്കും.
20
പാപം
ചെയ്യുന്ന
ദേഹി
മരിക്കും;
മകൻ
അപ്പന്റെ
അകൃത്യം
വഹിക്കേണ്ട;
അപ്പൻ
മകന്റെ
അകൃത്യവും
വഹിക്കേണ്ട;
നീതിമാന്റെ
നീതി
അവന്റെമേലും
ദുഷ്ടന്റെ
ദുഷ്ടത
അവന്റെമേലും
ഇരിക്കും.
21
എന്നാൽ
ദുഷ്ടൻ
താൻ
ചെയ്ത
സകല
പാപങ്ങളെയും
വിട്ടുതിരിഞ്ഞു
എന്റെ
ചട്ടങ്ങളെയൊക്കെയും
പ്രമാണിച്ചു,
നീതിയും
ന്യായവും
പ്രവർത്തിക്കുന്നു
എങ്കിൽ,
അവൻ
മരിക്കാതെ
ജീവിച്ചിരിക്കും.
22
അവൻ
ചെയ്ത
അതിക്രമങ്ങളിൽ
ഓന്നിനെയും
അവന്നു
കണക്കിടുകയില്ല;
അവൻ
ചെയ്ത
നീതിയാൽ
അവൻ
ജീവിക്കും.
23
ദുഷ്ടന്റെ
മരണത്തിൽ
എനിക്കു
അല്പമെങ്കിലും
താല്പര്യം
ഉണ്ടോ?
അവൻ
തന്റെ
വഴികളെ
വിട്ടുതിരിഞ്ഞു
ജീവിക്കേണമെന്നല്ലയോ
എന്റെ
താല്പര്യം
എന്നു
യഹോവയായ
കർത്താവിന്റെ
അരുളപ്പാടു.
24
എന്നാൽ
നീതിമാൻ
തന്റെ
നീതി
വിട്ടുതിരിഞ്ഞു
നീതികേടു
പ്രവർത്തിച്ചു,
ദുഷ്ടൻ
ചെയ്യുന്ന
സകലമ്ളേച്ഛതകളെയുംപോലെ
ചെയ്യുന്നു
എങ്കിൽ,
അവൻ
ജീവിച്ചിരിക്കുമോ?
അവൻ
ചെയ്ത
നീതിയൊന്നും
കണക്കിടുകയില്ല;
അവൻ
ചെയ്ത
ദ്രോഹത്താലും
അവൻ
ചെയ്ത
പാപത്താലും
അവൻ
മരിക്കും.
25
എന്നാൽ
നിങ്ങൾ:
കർത്താവിന്റെ
വഴി
ചൊവ്വുള്ളതല്ല
എന്നു
പറയുന്നു;
യിസ്രായേൽഗൃഹമേ,
കേൾപ്പിൻ;
എന്റെ
വഴി
ചൊവ്വുള്ളതല്ലയോ
നിങ്ങളുടെ
വഴികൾ
ചൊവ്വില്ലാത്തവയല്ലയോ?
26
നീതിമാൻ
തന്റെ
നിതി
വിട്ടുതിരിഞ്ഞു
നീതികേടു
പ്രവർത്തിക്കുന്നുവെങ്കിൽ
അവൻ
അതുനിമിത്തം
മരിക്കും;
അവൻ
ചെയ്ത
നീതികേടു
നിമിത്തം
തന്നേ
അവൻ
മരിക്കും.
27
ദുഷ്ടൻ
താൻ
ചെയ്ത
ദുഷ്ടത
വിട്ടുതിരിഞ്ഞു
നീതിയും
ന്യായവും
പ്രവർത്തിക്കുന്നു
എങ്കിൽ,
അവൻ
തന്നെത്താൻ
ജീവനോടെ
രക്ഷിക്കും.
28
അവൻ
ഓർത്തു
താൻ
ചെയ്ത
അതിക്രമങ്ങളെയൊക്കെയും
വിട്ടുതിരിയുന്നതുകൊണ്ടു
അവൻ
മരിക്കാതെ
ജീവിച്ചിരിക്കും
29
എന്നാൽ
യിസ്രായേൽഗൃഹം:
കർത്താവിന്റെ
വഴി
ചൊവ്വുള്ളതല്ല
എന്നു
പറയുന്നു;
യിസ്രായേൽഗൃഹമേ,
എന്റെ
വഴികൾ
ചൊവ്വുള്ളവയല്ലയോ?
നിങ്ങളുടെ
വഴികൾ
ചൊവ്വില്ലാത്തവയല്ലയോ?
30
അതുകൊണ്ടു
യിസ്രായേൽഗൃഹമേ,
ഞാൻ
നിങ്ങളിൽ
ഓരോരുത്തന്നും
അവനവന്റെ
വഴിക്കു
തക്കവണ്ണം
ന്യായം
വിധിക്കും
എന്നു
യഹോവയായ
കർത്താവിന്റെ
അരുളപ്പാടു:
അകൃത്യം
നിങ്ങൾക്കു
നാശകരമായി
ഭവിക്കാതെയിരിക്കേണ്ടതിന്നു
നിങ്ങൾ
മനന്തിരിഞ്ഞു
നിങ്ങളുടെ
അതിക്രമങ്ങളൊക്കെയും
വിട്ടുതിരിവിൻ.
31
നിങ്ങൾ
ചെയ്തിരിക്കുന്ന
അതിക്രമങ്ങളൊക്കെയും
നിങ്ങളിൽനിന്നു
എറിഞ്ഞുകളവിൻ;
നിങ്ങൾക്കു
പുതിയോരു
ഹൃദയത്തെയും
പുതിയോരു
ആത്മാവിനെയും
സമ്പാദിച്ചുകൊൾവിൻ;
യിസ്രായേൽഗൃഹമേ
നിങ്ങൾ
എന്തിനു
മരിക്കുന്നു?
32
മരിക്കുന്നവന്റെ
മരണത്തിൽ
എനിക്കു
ഇഷ്ടമില്ല
എന്നു
യഹോവയായ
കർത്താവിന്റെ
അരുളപ്പാടു;
ആകയാൽ
നിങ്ങൾ
മനന്തിരിഞ്ഞു
ജീവിച്ചുകൊൾവിൻ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References