സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 16:25
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
Notes
No Verse Added
History
സംഖ്യാപുസ്തകം 16:25 (12 32 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 16:25
1
എന്നാൽ
ലേവിയുടെ
മകനായ
കെഹാത്തിന്റെ
മകനായ
യിസ്ഹാരിന്റെ
മകൻ
കോരഹ്,
രൂബേൻ
ഗോത്രത്തിൽ
എലീയാബിന്റെ
പുത്രന്മാരായ
ദാഥാൻ,
അബീരാം,
പേലെത്തിന്റെ
മകനായ
ഓൻ
എന്നിവർ
2
യിസ്രായേൽമക്കളിൽ
സഭാപ്രധാനികളും
സംഘസദസ്യന്മാരും
പ്രമാണികളുമായ
ഇരുനൂറ്റമ്പതു
പുരുഷന്മാരെ
കൂട്ടി
മോശെയോടു
മത്സരിച്ചു.
3
അവൻ
മോശെക്കും
അഹരോന്നും
വിരോധമായി
കൂട്ടംകൂടി
അവരോടു:
മതി,
മതി;
സഭയ
ഒട്ടൊഴിയാതെ
എല്ലാവരും
വിശുദ്ധരാകുന്നു;
യഹോവ
അവരുടെ
മദ്ധ്യേ
ഉണ്ടു;
പിന്നെ
നിങ്ങൾ
യഹോവയുടെ
സഭെക്കു
മീതെ
നിങ്ങളെത്തന്നേ
ഉയർത്തുന്നതു
എന്തു?
എന്നു
പറഞ്ഞു.
4
ഇതു
കേട്ടപ്പോൾ
മോശെ
കവിണ്ണുവീണു.
5
അവൻ
കോരഹിനോടും
അവന്റെ
എല്ലാ
കൂട്ടരോടും
പറഞ്ഞതു:
നാളെ
രാവിലെ
യഹോവ
തനിക്കുള്ളവൻ
ആരെന്നും
തന്നോടടുപ്പാൻ
തക്കവണ്ണം
വിശുദ്ധൻ
ആരെന്നും
കാണിക്കും;
താൻ
തിരഞ്ഞെടുക്കുന്നവനെ
തന്നോടു
അടുക്കുമാറാക്കും.
6
കോരഹും
അവന്റെ
എല്ലാ
കൂട്ടവുമായുള്ളോരേ,
നിങ്ങൾ
ഇതു
ചെയ്‍വിൻ:
7
ധൂപകലശം
എടുത്തു
നാളെ
യഹോവയുടെ
സന്നിധിയിൽ
അതിൽ
തീയിട്ടു
ധൂപവർഗ്ഗം
ഇടുവിൻ;
യഹോവ
തിരഞ്ഞെടുക്കുന്നവൻ
തന്നേ
വിശുദ്ധൻ;
ലേവിപുത്രന്മാരേ,
മതി,
മതി!
8
പിന്നെ
മോശെ
കോരഹിനോടു
പറഞ്ഞതു:
ലേവിപുത്രന്മാരേ,
കേൾപ്പിൻ.
9
യഹോവയുടെ
തിരുനിവാസത്തിലെ
വേലചെയ്‍വാനും
സഭയുടെ
ശുശ്രൂഷെക്കായി
അവരുടെ
മുമ്പാകെ
നില്പാനും
യിസ്രായേലിന്റെ
ദൈവം
നിങ്ങളെ
തന്റെ
അടുക്കൽ
വരുത്തേണ്ടതിന്നു
യിസ്രായേൽസഭയിൽനിന്നു
നിങ്ങളെ
വേറുതിരിച്ചതു
നിങ്ങൾക്കു
പോരായോ?
10
അവൻ
നിന്നെയും
ലേവിപുത്രന്മാരായ
നിന്റെ
സകല
സഹോദരന്മാരെയും
തന്നോടു
അടുക്കുമാറാക്കിയല്ലോ;
നിങ്ങൾ
പൌരോഹിത്യംകൂടെ
കാംക്ഷിക്കുവോ?
11
ഇതു
ഹേതുവായിട്ടു
നീയും
നിന്റെ
കൂട്ടക്കാർ
ഒക്കെയും
യഹോവെക്കു
വിരോധമായി
കൂട്ടംകൂടിയിരിക്കുന്നു;
നിങ്ങൾ
അഹരോന്റെ
നേരെ
പിറുപിറുപ്പാൻ
തക്കവണ്ണം
അവൻ
എന്തുമാത്രമുള്ളു?
12
പിന്നെ
മോശെ
എലിയാബിന്റെ
പുത്രന്മാരായ
ദാഥാനെയും
അബീരാമിനെയും
വിളിപ്പാൻ
ആളയച്ചു;
അതിന്നു
അവർ:
13
ഞങ്ങൾ
വരികയില്ല;
മരുഭൂമിയിൽ
ഞങ്ങളെ
കൊല്ലുവാൻ
നീ
ഞങ്ങളെ
പാലും
തേനും
ഒഴുകുന്ന
ദേശത്തുനിന്നു
കൊണ്ടുവന്നരിക്കുന്നതു
പോരാഞ്ഞിട്ടു
നിന്നെത്തന്നെ
ഞങ്ങൾക്കു
അധിപതിയും
ആക്കുന്നുവോ?
14
അത്രയുമല്ല,
നീ
ഞങ്ങളെ
പാലും
തേനും
ഒഴുകുന്ന
ദേശത്തേക്കു
കൊണ്ടുവരികയോ
നിലങ്ങളും
മുന്തിരിത്തോട്ടങ്ങളും
അവകാശമായി
തരികയോ
ചെയ്തിട്ടില്ല;
നീ
ഇവരുടെ
കണ്ണു
ചുഴന്നുകളയുമോ?
ഞങ്ങൾ
വരികയില്ല
എന്നു
പറഞ്ഞു.
15
അപ്പോൾ
മോശെ
ഏറ്റവും
കോപിച്ചു
അവൻ
യഹോവയോടു:
അവരുടെ
വഴിപാടു
കടാക്ഷിക്കരുതേ;
ഞാൻ
അവരുടെ
പക്കൽനിന്നു
ഒരു
കഴുതയെപ്പോലും
വാങ്ങീട്ടില്ല;
അവരിൽ
ഒരുത്തനോടും
ഒരു
ദോഷം
ചെയ്തിട്ടുമില്ല
എന്നു
പറഞ്ഞു.
16
മോശെ
കോരഹനോടു:
നീയും
നിന്റെ
എല്ലാകൂട്ടവും
നാളെ
യഹോവയുടെ
സന്നിധിയിൽ
വരേണം;
നീയും
അവരും
അഹരോനും
കൂടെ
തന്നേ.
17
നിങ്ങൾ
ഓരോരുത്തൻ
താന്താന്റെ
ധൂപകലശം
എടുത്തു
അവയിൽ
ധൂപവർഗ്ഗം
ഇട്ടു
ഒരോരുത്തൻ
ഓരോ
ധൂപകലശമായി
ഇരുനൂറ്റമ്പതു
കലശവും
യഹോവയുടെ
സന്നിധിയിൽ
കൊണ്ടുവരുവിൻ;
നീയും
അഹരോനും
കൂടെ
താന്താന്റെ
ധൂപകലശവുമായി
വരേണം
എന്നു
പറഞ്ഞു.
18
അങ്ങനെ
അവർ
ഓരോരുത്തൻ
താന്താന്റെ
ധൂപകലശം
എടുത്തു
തീയിട്ടു
അതിൽ
ധൂപവർഗ്ഗവും
ഇട്ടു
മോശെയും
അഹരോനുമായി
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കൽനിന്നു.
19
കോരഹ്
അവർക്കു
വിരോധമായി
സർവ്വസഭയെയും
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കൽ
കൂട്ടിവരുത്തി;
അപ്പോൾ
യഹോവയുടെ
തേജസ്സു
സർവ്വസഭെക്കും
പ്രത്യക്ഷമായി.
20
യഹോവ
മോശെയോടും
അഹരോനോടും:
21
ഈ
സഭയുടെ
മദ്ധ്യേനിന്നു
മാറിപ്പോകുവിൻ;
ഞാൻ
അവരെ
ക്ഷണത്തിൽ
സംഹരിക്കും
എന്നു
കല്പിച്ചു.
22
അപ്പോൾ
അവർ
കവിണ്ണുവീണു:
സകലജനത്തിന്റെയും
ആത്മാക്കൾക്കു
ഉടയവനാകുന്ന
ദൈവമേ,
ഒരു
മനുഷ്യൻ
പാപം
ചെയ്തതിന്നു
നീ
സർവ്വസഭയോടും
കോപിക്കുമേ
എന്നു
പറഞ്ഞു.
23
അതിന്നു
യഹോവ
മോശെയോടു:
24
കോരഹ്,
ദാഥാൻ,
അബീരാം
എന്നിവരുടെ
വാസസ്ഥലത്തിന്റെ
ചുറ്റിലും
നിന്നു
മാറിക്കൊൾവിൻ
എന്നു
സഭയോടു
പറക
എന്നു
കല്പിച്ചു.
25
മോശെ
എഴുന്നേറ്റു
ദാഥാന്റെയും
അബീരാമിന്റെയും
അടുക്കൽ
ചെന്നു;
യിസ്രായേൽമൂപ്പന്മാരും
അവന്റെ
പിന്നാലെ
ചെന്നു.
26
അവൻ
സഭയോടു:
ഈ
ദുഷ്ടമനുഷ്യരുടെ
സകലപാപങ്ങളാലും
നിങ്ങൾ
സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു
അവരുടെ
കൂടാരങ്ങളുടെ
അടുക്കൽനിന്നു
മാറിപ്പോകുവിൻ;
അവർക്കുള്ള
യാതൊന്നിനെയും
തൊടരുതു
എന്നു
പറഞ്ഞു.
27
അങ്ങനെ
അവർ
കോരഹ്,
ദാഥാൻ,
അബീരാം
എന്നവരുടെ
വാസസ്ഥലത്തിന്റെ
ചുറ്റിലുംനിന്നു
മാറിപ്പോയി.
എന്നാൽ
ദാഥാനും
അബീരാമും
പുറത്തു
വന്നു:
അവരും
അവരുടെ
ഭാര്യമാരും
പുത്രന്മാരും
കുഞ്ഞുങ്ങളും
താന്താങ്ങളുടെ
കൂടാരവാതിൽക്കൽനിന്നു.
28
അപ്പോൾ
മോശെ
പറഞ്ഞതു:
ഈ
സകലപ്രവൃത്തികളും
ചെയ്യേണ്ടതിന്നു
യഹോവ
എന്നെ
അയച്ചു;
ഞാൻ
സ്വമേധയായി
ഒന്നും
ചെയ്തിട്ടില്ല
എന്നു
നിങ്ങൾ
ഇതിനാൽ
അറിയും:
29
സകലമനുഷ്യരും
മരിക്കുന്നതു
പോലെ
ഇവർ
മരിക്കയോ
സകലമനുഷ്യർക്കും
ഭവിക്കുന്നതുപോലെ
ഇവർക്കു
ഭവിക്കയോ
ചെയ്താൽ
യഹോവ
എന്നെ
അയച്ചിട്ടില്ല.
30
എന്നാൽ
യഹോവ
ഒരു
അപൂർവ്വകാര്യം
പ്രവർത്തിക്കയും
ഭൂമി
വായ്
പിളർന്നു
അവരെയും
അവർക്കുള്ള
സകലത്തെയും
വിഴുങ്ങിക്കളകയും
അവർ
ജീവനോടു
പാതാളത്തിലേക്കു
ഇറങ്ങുകയും
ചെയ്താൽ
അവർ
യഹോവയെ
നിരസിച്ചു
എന്നു
നിങ്ങൾ
അറിയും.
31
അവൻ
ഈ
വാക്കുകളെല്ലാം
പറഞ്ഞു
തീർന്നപ്പോൾ
അവരുടെ
കീഴെ
ഭൂമി
പിളർന്നു.
32
ഭൂമി
വായ്തുറന്നു
അവരെയും
അവരുടെ
കുടുംബങ്ങളെയും
കോരഹിനോടു
ചേർന്നിട്ടുള്ള
എല്ലാവരെയും
അവരുടെ
സർവ്വസമ്പത്തിനെയും
വിഴുങ്ങിക്കളഞ്ഞു.
33
അവരും
അവരോടു
ചേർന്നിട്ടുള്ള
എല്ലാവരും
ജീവനോടെ
പാതാളത്തിലേക്കു
ഇറങ്ങി;
ഭൂമി
അവരുടെമേൽ
അടകയും
അവർ
സഭയുടെ
ഇടയിൽനിന്നു
നശിക്കയും
ചെയ്തു.
34
അവരുടെ
ചുറ്റും
ഇരുന്ന
യിസ്രായേല്യർ
ഒക്കെയും
അവരുടെ
നിലവിളി
കേട്ടു:
ഭൂമി
നമ്മെയും
വഴുങ്ങിക്കളയരുതേ
എന്നു
പറഞ്ഞു
ഓടിപ്പോയി.
35
അപ്പോൾ
യഹോവയിങ്കൽനിന്നു
തീ
പുറപ്പെട്ടു
ധൂപം
കാട്ടിയ
ഇരുനൂറ്റമ്പതുപേരെയും
ദഹിപ്പിച്ചു.
36
യഹോവ
മോശെയോടു
അരുളിച്ചെയ്തതു:
37
പുരോഹിതനായ
അഹരോന്റെ
മകൻ
എലെയാസാരിനോടു
അവൻ
എരിതീയുടെ
ഇടയിൽനിന്നു
ധൂപകലശങ്ങൾ
എടുപ്പാൻ
പറക;
അവ
വിശുദ്ധമാകുന്നു;
തീ
അങ്ങോട്ടു
തട്ടിക്കളകയും
ചെയ്ക;
38
പാപം
ചെയ്തു
തങ്ങൾക്കു
ജീവനാശം
വരുത്തിയ
ഇവരുടെ
ധൂപകലശങ്ങൾ
യാഗപീഠം,
പൊതിവാൻ
അടിച്ചു
തകിടാക്കണം;
അതു
യഹോവയുടെ
സന്നിധിയിൽ
കൊണ്ടുവന്നതിനാൽ
വിശുദ്ധമാകുന്നു;
യിസ്രായേൽമക്കൾക്കു
അതു
ഒരു
അടയാളമായിരിക്കട്ടെ.
39
വെന്തുപോയവർ
ധൂപം
കാട്ടിയ
താമ്രകലശങ്ങൾ
പുരോഹിതനായ
എലെയാസാർ
എടുത്തു
40
അഹരോന്റെ
സന്തതിയിൽ
അല്ലാത്ത
യാതൊരു
അന്യനും
യഹോവയുടെ
സന്നിധിയിൽ
ധൂപം
കാണിപ്പാൻ
അടുക്കയും
കോരഹിനെയും
അവന്റെ
കൂട്ടുകാരെയും
പോലെ
ആകയും
ചെയ്യാതിരിക്കേണ്ടതിന്നു
യിസ്രായേൽ
മക്കൾക്കു
ജ്ഞാപകമായി
അവയെ
യാഗപീഠം,
പൊതിവാൻ
തകിടായി
അടിപ്പിച്ചു;
യഹോവ
മോശെമുഖാന്തരം
കല്പിച്ചതുപോലെ
തന്നേ.
41
പിറ്റെന്നാൾ
യിസ്രായേൽമക്കളുടെ
സഭയെല്ലാം
മോശെക്കും
അഹരോന്നും
വിരോധമായി
പിറുപിറുത്തു:
നിങ്ങൾ
യഹോവയുടെ
ജനത്തെ
കൊന്നുകളഞ്ഞു
എന്നു
പറഞ്ഞു.
42
ഇങ്ങനെ
മോശെക്കും
അഹരോന്നും
വിരോധമായി
സഭകൂടിയപ്പോൾ
അവർ
സമാഗമനക്കുടാരത്തിന്റെ
നേരെ
നോക്കി:
മേഘം
അതിനെ
മൂടി
യഹോവയുടെ
തേജസ്സും
പ്രത്യക്ഷമായിരിക്കുന്നതു
കണ്ടു.
43
അപ്പോൾ
മോശെയും
അഹരോനും
സമാഗമനക്കുടാരത്തിന്റെ
മുമ്പിൽ
ചെന്നു.
44
യഹോവ
മോശെയോടു:
ഈ
സഭയുടെ
മദ്ധ്യേനിന്നു
മാറിപ്പോകുവിൻ;
45
ഞാൻ
അവരെ
ക്ഷണത്തിൽ
സംഹരിക്കും
എന്നരുളിച്ചെയ്തു.
അപ്പോൾ
അവർ
കവിണ്ണുവീണു.
46
മോശെ
അഹരോനോടു:
നീ
ധൂപകലശം
എടുത്തു
അതിൽ
യാഗപീഠത്തിലെ
തീ
ഇട്ടു
ധൂപവർഗ്ഗവും
ഇട്ടു
വേഗത്തിൽ
സഭയുടെ
മദ്ധ്യേ
ചെന്നു
അവർക്കുവേണ്ടി
പ്രായശ്ചിത്തം
കഴിക്ക
യഹോവയുടെ
സന്നിധിയിൽനിന്നു
ക്രോധം
പുറപ്പെട്ടു
ബാധ
തുടങ്ങിയിരിക്കുന്നു
എന്നു
പറഞ്ഞു.
47
മോശെ
കല്പിച്ചതുപോലെ
അഹരോൻ
കലശം
എടുത്തു
സഭയുടെ
നടുവിലേക്കു
ഓടി,
ബാധ
ജനത്തിന്റെ
ഇടയിൽ
തുടങ്ങിയിരിക്കുന്നതു
കണ്ടു,
ധൂപം
കാട്ടി
ജനത്തിന്നുവേണ്ടി
പ്രായശ്ചിത്തം
കഴിച്ചു,
48
മരിച്ചവർക്കും
ജീവനുള്ളവർക്കും
നടുവിൽ
നിന്നപ്പോൾ
ബാധ
അടങ്ങി.
49
കോരഹിന്റെ
സംഗതിവശാൽ
മരിച്ചവരെ
കൂടാതെ
ബാധയാൽ
മരിച്ചവർ
പതിന്നാലായിരത്തെഴുനൂറുപേർ
ആയിരുന്നു
50
പിന്നെ
അഹരോൻ
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കൽ
മോശെയുടെ
അടുക്കൽ
മടങ്ങിവന്നു,
അങ്ങനെ
ബാധ
നിന്നുപോയി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References