സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
റോമർ 14
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
റോമർ 14:0 (11 35 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
റോമർ 14
1
സംശയവിചാരങ്ങളെ
വിധിക്കാതെ
വിശ്വാസത്തിൽ
ബലഹീനനായവനെ
ചേർത്തുകൊൾവിൻ.
2
ഒരുവൻ
എല്ലാം
തിന്നാമെന്നു
വിശ്വസിക്കുന്നു;
ബലഹീനനോ
സസ്യാദികളെ
തിന്നുന്നു.
3
തിന്നുന്നവൻ
തിന്നാത്തവനെ
ധിക്കരിക്കരുതു;
തിന്നാത്തവൻ
തിന്നുന്നവനെ
വിധിക്കരുതു;
ദൈവം
അവനെ
കൈക്കൊണ്ടിരിക്കുന്നുവല്ലോ.
4
മറ്റൊരുത്തന്റെ
ദാസനെ
വിധിപ്പാൻ
നീ
ആർ?
അവൻ
നില്ക്കുന്നതോ
വീഴുന്നതോ
സ്വന്തയജമാനന്നത്രേ;
അവൻ
നില്ക്കുംതാനും;
അവനെ
നില്ക്കുമാറാക്കുവാൻ
കർത്താവിന്നു
കഴിയുമല്ലോ.
5
ഒരുവൻ
ഒരു
ദിവസത്തെക്കാൾ
മറ്റൊരു
ദിവസത്തെ
മാനിക്കുന്നു;
വേറൊരുവൻ
സകലദിവസങ്ങളെയും
മാനിക്കുന്നു;
ഓരോരുത്തൻ
താന്താന്റെ
മനസ്സിൽ
ഉറെച്ചിരിക്കട്ടെ.
6
ദിവസത്തെ
ആദരിക്കുന്നവൻ
കർത്താവിന്നായി
ആദരിക്കുന്നു;
തിന്നുന്നവൻ
കർത്താവിന്നായി
തിന്നുന്നു;
അവൻ
ദൈവത്തെ
സ്തുതിക്കുന്നുവല്ലോ;
തിന്നാത്തവൻ
കർത്താവിന്നായി
തിന്നാതിരിക്കുന്നു;
അവനും
ദൈവത്തെ
സ്തുതിക്കുന്നു.
7
നമ്മിൽ
ആരും
തനിക്കായി
തന്നേ
ജീവിക്കുന്നില്ല.
ആരും
തനിക്കായി
തന്നേ
മരിക്കുന്നതുമില്ല.
8
ജീവിക്കുന്നു
എങ്കിൽ
നാം
കർത്താവിന്നായി
ജീവിക്കുന്നു;
മരിക്കുന്നു
എങ്കിൽ
കർത്താവിന്നായി
മരിക്കുന്നു;
അതുകൊണ്ടു
ജീവിക്കുന്നു
എങ്കിലും
മരിക്കുന്നു
എങ്കിലും
നാം
കർത്താവിന്നുള്ളവർ
തന്നേ.
9
മരിച്ചവർക്കും
ജീവിച്ചിരിക്കുന്നവർക്കും
കർത്താവു
ആകേണ്ടതിന്നല്ലോ
ക്രിസ്തു
മരിക്കയും
ഉയിർക്കയും
ചെയ്തതു.
10
എന്നാൽ
നീ
സഹോദരനെ
വിധിക്കുന്നതു
എന്തു?
അല്ല
നീ
സഹോദരനെ
ധിക്കരിക്കുന്നതു
എന്തു?
നാം
എല്ലാവരും
ദൈവത്തിന്റെ
ന്യായാസനത്തിന്നു
മുമ്പാകെ
നിൽക്കേണ്ടിവരും.
11
“എന്നാണ
എന്റെ
മുമ്പിൽ
എല്ലാമുഴങ്കാലും
മടങ്ങും,
എല്ലാനാവും
ദൈവത്തെ
സ്തുതിക്കും
എന്നു
കർത്താവു
അരുളിച്ചെയ്യുന്നു”
എന്നു
എഴുതിയിരിക്കുന്നുവല്ലോ.
12
ആകയാൽ
നമ്മിൽ
ഓരോരുത്തൻ
ദൈവത്തോടു
കണക്കു
ബോധിപ്പിക്കേണ്ടിവരും.
13
അതുകൊണ്ടു
നാം
ഇനി
അന്യോന്യം
വിധിക്കരുതു;
സഹോദരന്നു
ഇടർച്ചയോ
തടങ്ങലോ
വെക്കാതിരിപ്പാൻ
മാത്രം
ഉറെച്ചുകൊൾവിൻ
14
യാതൊന്നും
സ്വതവെ
മലിനമല്ല
എന്നു
ഞാൻ
കർത്താവായ
യേശുവിൽ
അറിഞ്ഞും
ഉറെച്ചുമിരിക്കുന്നു.
വല്ലതും
മലിനം
എന്നു
എണ്ണുന്നവന്നു
മാത്രം
അതു
മലിനം
ആകുന്നു.
15
നിന്റെ
ഭക്ഷണംനിമിത്തം
സഹോദരനെ
വ്യസനിപ്പിച്ചാൽ
നീ
സ്നേഹപ്രകാരം
നടക്കുന്നില്ല.
ആർക്കുവേണ്ടി
ക്രിസ്തു
മരിച്ചുവോ
അവനെ
നിന്റെ
ഭക്ഷണംകൊണ്ടു
നശിപ്പിക്കരുതു.
16
നിങ്ങളുടെ
നന്മെക്കു
ദൂഷണം
വരുത്തരുതു.
17
ദൈവരാജ്യം
ഭക്ഷണവും
പാനീയവുമല്ല,
നീതിയും
സമാധാനവും
പരിശുദ്ധാത്മാവിൽ
സന്തോഷവും
അത്രേ.
18
അതിൽ
ക്രിസ്തുവിനെ
സേവിക്കുന്നവൻ
ദൈവത്തെ
പ്രസാദിപ്പിക്കുന്നവനും
മനുഷ്യർക്കു
കൊള്ളാകുന്നവനും
തന്നേ.
19
ആകയാൽ
നാം
സമാധാനത്തിന്നും
അന്യോന്യം
ആത്മികവദ്ധനെക്കും
ഉള്ളതിന്നു
ശ്രമിച്ചുകൊൾക.
20
ഭക്ഷണംനിമിത്തം
ദൈവനിർമ്മാണത്തെ
അഴിക്കരുതു.
എല്ലാം
ശുദ്ധം
തന്നേ;
എങ്കിലും
ഇടർച്ച
വരുത്തുമാറു
തിന്നുന്ന
മനുഷ്യനു
അതു
ദോഷമത്രേ.
21
മാംസം
തിന്നാതെയും
വീഞ്ഞു
കുടിക്കാതെയും
സഹോദരന്നു
ഇടർച്ച
വരുത്തുന്ന
യാതൊന്നും
ചെയ്യാതെയും
ഇരിക്കുന്നതു
നല്ലതു.
22
നിനക്കുള്ള
വിശ്വാസം
ദൈവസന്നിധിയിൽ
നിനക്കു
തന്നേ
ഇരിക്കട്ടെ;
താൻ
സ്വീകരിക്കുന്നതിൽ
തന്നെത്താൻ
വിധിക്കാത്തവൻ
ഭാഗ്യവാൻ.
23
എന്നാൽ
സംശയിക്കുന്നവൻ
തിന്നുന്നു
എങ്കിൽ
അതു
വിശ്വാസത്തിൽ
നിന്നു
ഉത്ഭവിക്കായ്കകൊണ്ടു
അവൻ
കുറ്റക്കാരനായിരിക്കുന്നു.
വിശ്വാസത്തിൽ
നിന്നു
ഉത്ഭവിക്കാത്തതൊക്കെയും
പാപമത്രേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References