സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ആവർത്തനം 20:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
ആവർത്തനം 20:1 (10 16 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ആവർത്തനം 20:1
1
നീ
ശത്രുക്കളോടു
യുദ്ധം
ചെയ്‍വാൻ
പുറപ്പെട്ടിട്ടു
കുതിരകളെയും
രഥങ്ങളെയും
നിന്നിലും
അധികം
ജനത്തെയും
കാണുമ്പോൾ
പേടിക്കരുതു;
മിസ്രയീംദേശത്തുനിന്നു
നിന്നെ
കൊണ്ടുവന്ന
നിന്റെ
ദൈവമായ
യഹോവ
നിന്നോടുകൂടെ
ഉണ്ടു.
2
നിങ്ങൾ
പടയേല്പാൻ
അടുക്കുമ്പോൾ
പുരോഹിതൻ
വന്നു
ജനത്തോടു
സംസാരിച്ചു:
3
യിസ്രായേലേ,
കേൾക്ക;
നിങ്ങൾ
ഇന്നു
ശത്രുക്കളോടു
പടയേല്പാൻ
അടുക്കുന്നു;
അധൈര്യപ്പെടരുതു,
പേടിക്കരുതു,
നടുങ്ങിപ്പോകരുതു;
അവരെ
കണ്ടു
ഭ്രമിക്കയുമരുതു.
4
നിങ്ങളുടെ
ദൈവമായയഹോവ
നിങ്ങൾക്കുവേണ്ടി
ശത്രുക്കളോടു
യുദ്ധം
ചെയ്തു
നിങ്ങളെ
രക്ഷിപ്പാൻ
നിങ്ങളോടുകൂടെ
പോരുന്നു
എന്നു
അവരോടു
പറയേണം.
5
പിന്നെ
പ്രമാണികൾ
ജനത്തോടു
പറയേണ്ടതു
എന്തെന്നാൽ:
ആരെങ്കിലും
ഒരു
പുതിയ
വീടു
പണിയിച്ചു
ഗൃഹപ്രവേശം
കഴിക്കാതെ
ഇരിക്കുന്നുവെങ്കിൽ
അവൻ
പടയിൽ
പട്ടുപോകയും
മറ്റൊരുത്തൻ
ഗൃഹപ്രവേശം
കഴിക്കയും
ചെയ്യാതിരിക്കെണ്ടതിന്നു
അവൻ
വീട്ടിലേക്കു
മടങ്ങിപ്പോകട്ടെ.
6
ആരെങ്കിലും
ഒരു
മുന്തിരിത്തോട്ടം
ഉണ്ടാക്കി
അതിന്റെ
ഫലം
അനുഭവിക്കാതെ
ഇരിക്കുന്നുവെങ്കിൽ
അവൻ
പടയിൽ
പട്ടുപോകയും
മറ്റൊരുത്തൻ
അതിന്റെ
ഫലം
അനുഭവിക്കയും
ചെയ്യാതിരിക്കേണ്ടതിന്നു
അവൻ
വീട്ടിലേക്കു
മടങ്ങിപ്പോകട്ടെ.
7
ആരെങ്കിലും
ഒരു
സ്ത്രീയെ
വിവഹാത്തിന്നു
നിശ്ചയിച്ചു
അവളെ
പരിഗ്രഹിക്കാതിരിക്കുന്നു
എങ്കിൽ
അവൻ
പടയിൽ
പട്ടുപോകയും
മറ്റൊരുത്തൻ
അവളെ
പരിഗ്രഹിക്കയും
ചെയ്യാതിരിക്കേണ്ടതിന്നു
അവൻ
വീട്ടിലേക്കു
മടങ്ങിപ്പോകട്ടെ.
8
പ്രമാണികൾ
പിന്നെയും
ജനത്തോടു
പറയേണ്ടതു:
ആർക്കെങ്കിലും
ഭയവും
അധൈര്യവും
ഉണ്ടെങ്കിൽ
അവൻ
തന്റെ
ഹൃദയംപോലെ
സഹേദരന്റെ
ഹൃദയവും
ധൈര്യം
കൊടുത്താതിരിക്കേണ്ടതിന്നു
വീട്ടിലേക്കു
മടങ്ങിപ്പോകട്ടെ.
9
ഇങ്ങനെ
പ്രമാണികൾ
ജനത്തോടു
പറങ്ഞു
തീർന്നശേഷം
അവർ
സൈന്യാധിപന്മാരെ
സേനാമുഖത്തു
ആക്കേണം.
10
നീ
ഒരു
പട്ടണത്തോടു
യുദ്ധം
ചെയ്‍വാൻ
അടുത്തുചെല്ലുമ്പോൾ
സമാധാനം
വിളിച്ചു
പറയേണം.
11
സമാധാനം
എന്നു
മറുപടി
പറങ്ഞു
വാതിൽ
തുറന്നുതന്നാൽ
അതിലുള്ള
ജനം
എല്ലാം
നിനക്കു
ഊഴിയവെലക്കാരായി
സേവചെയ്യേണം.
12
എന്നാൽ
അതു
നിന്നോടു
സമാധാനമാകാതെ
യുദ്ധംചെയ്യുന്നു
എങ്കിൽ
അതിനെ
നിരോധിക്കേണം.
13
നിന്റെ
ദൈവമായ
യഹോവ
അതു
നിന്റെ
കയ്യിൽ
ഏല്പിച്ചശേഷം
അതിലുള്ള
പുരുഷപ്രജയെ
ഒക്കെയും
വാളിന്റെ
വായ്ത്തലയാൽ
കൊല്ലേണം.
14
എന്നാൽ
സ്ത്രീകളെയും
കുട്ടികളെയും
നാൽക്കാലികളെയും
പട്ടണത്തിലുള്ള
സകലത്തെയും
അതിലെ
കൊള്ളയൊക്കെയും
നിനക്കായിട്ടു
എടുത്തുകൊള്ളാം;
നിന്റെ
ദൈവമായ
യഹോവ
നിനക്കു
തന്നതായ
നിന്റെ
ശത്രുക്കളുടെ
കൊള്ള
നിനക്കു
അനുഭവിക്കാം.
15
ഈ
ജാതികളുടെ
പട്ടണങ്ങളുടെ
കൂട്ടത്തിൽ
ഉൾപ്പെടാതെ
വളരെ
ദൂരമായിരിക്കുന്ന
എല്ല
പട്ടണങ്ങളോടും
ഇങ്ങനെ
ചെയ്യേണം.
16
നിന്റെ
ദൈവമായ
യഹോവ
നിനക്കു
അവകാശമായി
തരുന്ന
ജാതികളുടെ
പട്ടണങ്ങളിലോ
ശ്വാസമുള്ള
ഒന്നിനെയും
ജീവനോടെ
വെക്കാതെ
17
ഹിത്യർ,
അമോർയ്യർ,
പെരിസ്യർ,
കനാന്യർ,
ഹിവ്യർ,
യെബൂസ്യർ
എന്നിവരെ
നിന്റെ
ദൈവമായ
യഹോവ
നിന്നോടു
കല്പിച്ചതുപോലെ
ശപഥാർപ്പിതമായി
സംഹരിക്കേണം.
18
അവർ
തങ്ങളുടെ
ദേവ
പൂജയിൽ
ചെയ്തുപോരുന്ന
സകലമ്ളേച്ഛതളും
ചെയ്‍വാൻ
നിങ്ങളെ
പഠിപ്പിച്ചിട്ടു
നിങ്ങൾ
നിങ്ങളുടെ
ദൈവമായ
യഹോവയോടു
പാപം
ചെയ്യാതിരിക്കേണ്ടതിന്നു
തന്നേ.
19
ഒരു
പട്ടണം
പിടിപ്പാൻ
അതിനോടു
യുദ്ധംചെയ്തു
വളരെക്കാലം
നിരോധിക്കേണ്ടിവന്നാൽ
അതിന്റെ
ചുറ്റുമുള്ള
വൃക്ഷങ്ങളെ
കോടാലികൊണ്ടു
വെട്ടി
നശിപ്പിക്കരുതു;
അവയുടെ
ഫലം
നിനക്കു
തിന്നാവുന്നതാകയാൽ
അവയെ
വെട്ടിക്കളയരുതു;
നീ
പറമ്പിലെ
വൃക്ഷത്തെ
നിരോധിപ്പാൻ
അതു
മനുഷ്യനാകുന്നുവോ?
20
തിന്മാനുള്ള
ഫലവൃകഷമല്ലെന്നു
അറിയുന്ന
വൃക്ഷങ്ങളെ
മാത്രം
വെട്ടിക്കളകയും
നിന്നോടു
യുദ്ധം
ചെയ്യുന്ന
പട്ടണം
കീഴടങ്ങുംവരെ
അതിന്റെ
നേരെ
കൊത്തളം
പണികയും
ചെയ്യാം.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References