സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യോശുവ 6:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
Notes
No Verse Added
History
യോശുവ 6:1 (06 33 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യോശുവ 6:1
1
എന്നാൽ
യെരീഹോവിനെ
യിസ്രായേൽമക്കളുടെ
നിമിത്തം
അടെച്ചു
ഉറപ്പാക്കിയിരുന്നു;
ആരും
പുറത്തിറങ്ങിയില്ല,
അകത്തു
കയറിയതുമില്ല.
2
യഹോവ
യോശുവയോടു
കല്പിച്ചതു:
ഞാൻ
യെരീഹോവിനെയും
അതിന്റെ
രാജാവിനെയും
യുദ്ധവീരന്മാരെയും
നിന്റെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു.
3
നിങ്ങളിൽ
യോദ്ധാക്കളായ
എല്ലാവരും
ഒരുവട്ടം
പട്ടണത്തെ
ചുറ്റിനടക്കേണം;
ഇങ്ങനെ
ആറു
ദിവസം
ചെയ്യേണം.
4
ഏഴു
പുരോഹിതന്മാർ
ആട്ടിൻ
കൊമ്പുകൊണ്ടുള്ള
ഏഴു
കാഹളം
പിടിച്ചുകൊണ്ടു
പെട്ടകത്തിന്റെ
മുമ്പിൽ
നടക്കേണം;
ഏഴാം
ദിവസം
ഏഴു
പ്രാവശ്യം
പട്ടണത്തെ
ചുറ്റുകയും
പുരോഹിതന്മാർ
കാഹളം
ഊതുകയും
വേണം.
5
അവർ
ആട്ടിൻ
കൊമ്പു
നീട്ടിയൂതുകയും
നിങ്ങൾ
കാഹളനാദം
കേൾക്കയും
ചെയ്യുമ്പോൾ
ജനമൊക്കെയും
ഉച്ചത്തിൽ
ആർപ്പിടേണം;
അപ്പോൾ
പട്ടണമതിൽ
വീഴും;
ജനം
ഓരോരുത്തൻ
നേരെ
കയറുകയും
വേണം.
6
നൂന്റെ
മകനായ
യോശുവ
പുരോഹിതന്മാരെ
വിളിച്ചു
അവരോടു:
നിയമപെട്ടകം
എടുപ്പിൻ;
ഏഴു
പുരോഹിതന്മാർ
യഹോവയുടെ
പെട്ടകത്തിന്നു
മുമ്പിൽ
ആട്ടിൻ
കൊമ്പുകൊണ്ടുള്ള
ഏഴു
കാഹളം
പിടിച്ചുകൊണ്ടു
നടക്കേണം
എന്നു
പറഞ്ഞു.
7
ജനത്തോടു
അവൻ:
നിങ്ങൾ
ചെന്നു
പട്ടണത്തെ
ചുറ്റിനടപ്പിൻ;
ആയുധപാണികൾ
യഹോവയുടെ
പെട്ടകത്തിന്റെ
മുമ്പിൽ
നടക്കേണം
എന്നു
പറഞ്ഞു.
8
യോശുവ
ജനത്തോടു
പറഞ്ഞുതീർന്നപ്പോൾ
ആട്ടിൻ
കൊമ്പുകൊണ്ടുള്ള
ഏഴു
കാഹളം
പിടിച്ചുകൊണ്ടു
ഏഴു
പുരോഹിതന്മാർ
യഹോവയുടെ
മുമ്പിൽ
നടന്നു
കാഹളം
ഊതി;
യഹോവയുടെ
നിയമപ്പെട്ടകം
അവരുടെ
പിന്നാലെ
ചെന്നു.
9
ആയുധപാണികൾ
കാഹളം
ഊതുന്ന
പുരോഹിതന്മാരുടെ
മുമ്പിൽ
നടന്നു;
ശേഷമുള്ള
കൂട്ടം
പെട്ടകത്തിന്റെ
പിന്നാലെ
ചെന്നു;
ഇങ്ങനെ
അവർ
കാഹളം
ഊതിക്കൊണ്ടു
നടന്നു.
10
യോശുവ
ജനത്തോടു:
ആർപ്പിടുവിൻ
എന്നു
ഞാൻ
നിങ്ങളോടു
കല്പിക്കുന്ന
നാൾവരെ
നിങ്ങൾ
ആർപ്പിടരുതു;
ഒച്ചകേൾപ്പിക്കരുതു;
വായിൽനിന്നു
ഒരു
വാക്കും
പുറപ്പെടുകയും
അരുതു;
അതിന്റെശേഷം
ആർപ്പിടാം
എന്നു
കല്പിച്ചു.
11
അങ്ങനെ
യഹോവയുടെ
പെട്ടകം
ഒരു
പ്രാവശ്യം
പട്ടണത്തെ
ചുറ്റിനടന്നു;
പിന്നെ
അവർ
പാളയത്തിലേക്കു
വന്നു
പാളയത്തിൽ
പാർത്തു.
12
യോശുവ
അതികാലത്തേ
എഴുന്നേറ്റു;
പുരോഹിതന്മാർ
യഹോവയുടെ
പെട്ടകം
എടുത്തു.
13
ഏഴു
പുരോഹിതന്മാർ
യഹോവയുടെ
പെട്ടകത്തിന്റെ
മുമ്പിൽ
ആട്ടിൻ
കൊമ്പുകൊണ്ടുള്ള
ഏഴു
കാഹളം
പിടിച്ചു
കാഹളം
ഊതിക്കൊണ്ടു
നടന്നു;
ആയുധപാണികൾ
അവരുടെ
മുമ്പിൽ
നടന്നു;
ശേഷമുള്ള
കൂട്ടം
യഹോവയുടെ
പെട്ടകത്തിന്റെ
പിന്നാലെ
നടന്നു;
ഇങ്ങനെ
അവർ
കാഹളം
ഊതിക്കൊണ്ടു
നടന്നു.
14
രണ്ടാം
ദിവസം
അവർ
പട്ടണത്തെ
ഒരു
പ്രാവശ്യം
ചുറ്റീട്ടു
പാളയത്തിലേക്കു
മടങ്ങിപ്പോന്നു.
ഇങ്ങനെ
അവർ
ആറു
ദിവസം
ചെയ്തു;
15
ഏഴാം
ദിവസമോ
അവർ
അതികാലത്തു
അരുണോദയത്തിങ്കൽ
എഴുന്നേറ്റു
പട്ടണത്തെ
ആ
വിധത്തിൽ
തന്നേ
ഏഴുപ്രവാശ്യം
ചുറ്റി;
അന്നുമാത്രം
അവർ
പട്ടണത്തെ
ഏഴു
പ്രാവശ്യം
ചുറ്റി.
16
ഏഴാംപ്രാവശ്യം
പുരോഹിതന്മാർ
കാഹളം
ഊതിയപ്പോൾ
യോശുവ
ജനത്തോടു
പറഞ്ഞതെന്തെന്നാൽ:
ആർപ്പിടുവിൻ;
യഹോവ
പട്ടണം
നിങ്ങൾക്കു
തന്നിരിക്കുന്നു.
17
ഈ
പട്ടണവും
അതിലുള്ളതൊക്കെയും
യഹോവെക്കു
ശപഥാർപ്പിതമായിരിക്കുന്നു;
എങ്കിലും
രാഹാബ്
എന്ന
വേശ്യ
നാം
അയച്ച
ദൂതന്മാരെ
ഒളിപ്പിച്ചതിനാൽ
അവളും
അവളോടുകൂടെ
വീട്ടിലുള്ള
എല്ലാവരും
ജീവനോടിരിക്കട്ടെ.
18
എന്നാൽ
നിങ്ങൾ
ശപഥംചെയ്തിരിക്കെ
ശപഥാർപ്പിതത്തിൽ
വല്ലതും
എടുത്തിട്ടു
യിസ്രായേൽപാളയത്തിന്നു
ശാപവും
അനർത്ഥവും
വരുത്താതിരിക്കേണ്ടതിന്നു
ശപഥാർപ്പിതമായ
വസ്തുവൊന്നും
തൊടാതിരിപ്പാൻ
സൂക്ഷിച്ചുകൊൾവിൻ.
19
വെള്ളിയും
പൊന്നും
ഒക്കെയും
ചെമ്പും
ഇരിമ്പുംകൊണ്ടുള്ള
പാത്രങ്ങളും
യഹോവെക്കു
വിശുദ്ധം;
അവ
യഹോവയുടെ
ഭണ്ഡാരത്തിൽ
ചേരേണം.
20
അനന്തരം
ജനം
ആർപ്പിടുകയും
പുരോഹിതന്മാർ
കാഹളം
ഊതുകയും
ചെയ്തു;
ജനം
കാഹളനാദംകേട്ടു
അത്യുച്ചത്തിൽ
ആർപ്പിട്ടപ്പോൾ
മതിൽ
വീണു;
ജനം
ഓരോരുത്തൻ
നേരെ
മുമ്പോട്ടു
പട്ടണത്തിലേക്കു
കടന്നു
പട്ടണം
പിടിച്ചു.
21
പുരുഷൻ,
സ്ത്രീ,
ബാലൻ,
വൃദ്ധൻ,
ആടു,
മാടു,
കഴുത
എന്നിങ്ങനെ
പട്ടണത്തിലുള്ള
സകലത്തെയും
അവർ
വാളിന്റെ
വായ്ത്തലയാൽ
അശേഷം
സംഹരിച്ചു.
22
എന്നാൽ
രാജ്യത്തെ
ഒറ്റുനോക്കിയ
രണ്ടു
പുരുഷന്മാരോടു
യോശുവ:
വേശ്യയുടെ
വീട്ടിൽ
ചെന്നു
അവിടെ
നിന്നു
ആ
സ്ത്രീയെയും
അവൾക്കുള്ള
സകലത്തെയും
നിങ്ങൾ
അവളോടു
സത്യംചെയ്തതുപോലെ
പുറത്തുകൊണ്ടുവരുവിൻ
എന്നു
പറഞ്ഞു.
23
അങ്ങനെ
ഒറ്റുകാരായിരുന്ന
യൌവനക്കാർ
ചെന്നു
രാഹാബിനെയും
അവളുടെ
അപ്പനെയും
അമ്മയെയും
സഹോദരന്മാരെയും
അവൾക്കുള്ള
സകലത്തെയും
പുറത്തു
കൊണ്ടു
വന്നു;
അവളുടെ
എല്ലാ
ചാർച്ചക്കാരെയും
പുറത്തു
കൊണ്ടുവന്നു
യിസ്രായേൽപാളയത്തിന്നു
പുറത്തു
പാർപ്പിച്ചു.
24
പിന്നെ
അവർ
പട്ടണവും
അതിലുള്ളതൊക്കെയും
തീവെച്ചു
ചുട്ടുകളഞ്ഞു;
എന്നാൽ
വെള്ളിയും
പൊന്നും
ചെമ്പുകൊണ്ടും
ഇരിമ്പുകൊണ്ടുമുള്ള
പാത്രങ്ങളും
അവർ
യഹോവയുടെ
ആലയത്തിലെ
ഭണ്ഡാരത്തിൽവെച്ചു.
25
യെരീഹോവിനെ
ഒറ്റുനോക്കുവാൻ
അയച്ച
ദൂതന്മാരെ
രാഹാബ്
എന്ന
വേശ്യ
ഒളിപ്പിച്ചതുകൊണ്ടു
യോശുവ
അവളെയും
അവളുടെ
പിതൃഭവനത്തെയും
അവൾക്കുള്ള
സകലത്തെയും
ജീവനോടെ
രക്ഷിച്ചു;
അവൾ
ഇന്നുവരെയും
യിസ്രായേലിൽ
പാർക്കുന്നു.
26
അക്കാലത്തു
യോശുവ
ശപഥം
ചെയ്തു:
ഈ
യെരീഹോപട്ടണത്തെ
പണിയുവാൻ
തുനിയുന്ന
മനുഷ്യൻ
യഹോവയുടെ
മുമ്പാകെ
ശപീക്കപ്പെട്ടവൻ;
അവൻ
അതിന്റെ
അടിസ്ഥാനമിടുമ്പോൾ
അവന്റെ
മൂത്തമകൻ
നഷ്ടമാകും;
അതിന്റെ
കതകു
തൊടുക്കുമ്പോൾ
ഇളയമകനും
നഷ്ടമാകും
എന്നു
പറഞ്ഞു.
27
അങ്ങനെ
യഹോവ
യോശുവയോടുകൂടെ
ഉണ്ടായിരുന്നു;
അവന്റെ
കീർത്തി
ദേശത്തു
എല്ലാടവും
പരന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References