സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ന്യായാധിപന്മാർ 7:23
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
Notes
No Verse Added
History
ന്യായാധിപന്മാർ 7:23 (10 51 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ന്യായാധിപന്മാർ 7:23
1
അനന്തരം
ഗിദെയോൻ
എന്ന
യെരുബ്ബാലും
അവനോടുകൂടെയുള്ള
ജനം
ഒക്കെയും
അതികാലത്തു
പുറപ്പെട്ടു
ഹരോദ്
ഉറവിന്നരികെ
പാളയമിറങ്ങി;
മിദ്യാന്യരുടെ
പാളയമോ
അവർക്കു
വടക്കു
മോരേകുന്നിന്നരികെ
താഴ്വരയിൽ
ആയിരുന്നു.
2
യഹോവ
ഗിദെയോനോടു:
നിന്നോടു
കൂടെയുള്ള
ജനം
അധികമാകുന്നു;
എന്റെ
കൈ
എന്നെ
രക്ഷിച്ചു
എന്നു
യിസ്രായേൽ
എന്റെ
നേരെ
വമ്പുപറയാതിരിക്കേണ്ടതിന്നു
ഞാൻ
മിദ്യാന്യരെ
ഇവരുടെ
കയ്യിൽ
ഏല്പിക്കയില്ല.
3
ആകയാൽ
നീ
ചെന്നു
ആർക്കെങ്കിലും
ഭയവും
ഭീരുതയുമുണ്ടെങ്കിൽ
അവൻ
ഗിലെയാദ്
പർവ്വതത്തിൽനിന്നു
മടങ്ങിപ്പെയ്ക്കൊള്ളട്ടെ
എന്നു
ജനത്തിൽ
പ്രസിദ്ധപ്പെടുത്തുക
എന്നു
കല്പിച്ചു.
എന്നാറെ
ജനത്തിൽ
ഇരുപത്തീരായിരം
പേർ
മടങ്ങിപ്പോയി;
പതിനായിരംപേർ
ശേഷിച്ചു.
4
യഹോവ
പിന്നെയും
ഗിദെയോനോടു:
ജനം
ഇനിയും
അധികം
ആകുന്നു;
അവരെ
വെള്ളത്തിങ്കലേക്കു
കൊണ്ടുപോക;
അവിടെ
വെച്ചു
ഞാൻ
അവരെ
പരിശോധിച്ചുതരാം;
ഇവൻ
നിന്നോടുകൂടെ
പോരട്ടെ
എന്നു
ഞാൻ
കല്പിക്കുന്നവൻ
പോരട്ടെ;
ഇവൻ
നിന്നോടുകൂടെ
പോരേണ്ടാ
എന്നു
ഞാൻ
കല്പിക്കുന്നവൻ
പോരേണ്ടാ
എന്നു
കല്പിച്ചു.
5
അങ്ങനെ
അവൻ
ജനത്തെ
വെള്ളത്തിങ്കലേക്കു
കൊണ്ടുപോയി;
യഹോവ
ഗിദെയോനോടു:
പട്ടി
നക്കിക്കുടിക്കുംപോലെ
നാവുകൊണ്ടു
വെള്ളം
നിക്കിക്കുടിക്കുന്നവരെയൊക്കെ
വേറെയും
കുടിപ്പാൻ
മുട്ടുകുത്തി
കുനിയുന്നവരെയൊക്കെ
വേറയും
നിർത്തുക
എന്നു
കല്പിച്ചു.
6
കൈ
വായക്കു
വെച്ചു
നക്കിക്കുടിച്ചവർ
ആകെ
മുന്നൂറുപേർ
ആയിരുന്നു;
ശേഷം
ജനമൊക്കെയും
വെള്ളം
കുടിപ്പാൻ
മുട്ടുകുത്തി
കുനിഞ്ഞു.
7
യഹോവ
ഗിദെയോനോടു:
നക്കിക്കുടിച്ച
മുന്നൂറു
പേരെക്കൊണ്ടു
ഞാൻ
നിങ്ങളെ
രക്ഷിച്ചു
മിദ്യാന്യരെ
നിന്റെ
കയ്യിൽ
ഏല്പിക്കും;
ശേഷം
ജനമൊക്കെയും
താന്താങ്ങളുടെ
സ്ഥലത്തേക്കു
പോകട്ടെ
എന്നു
കല്പിച്ചു.
8
അങ്ങനെ
അവർ
ജനത്തിന്റെ
ഭക്ഷണസാധനങ്ങളും
കാഹളങ്ങളും
വാങ്ങി;
ശേഷം
യിസ്രായേല്യരെയൊക്കെയും
അവൻ
വീട്ടിലേക്കു
പറഞ്ഞയക്കയും
ആ
മുന്നൂറുപേരെ
നിർത്തുകയും
ചെയ്തു.
എന്നാൽ
മിദ്യാന്യരുടെ
പാളയം
താഴെ
സമഭൂമിയിൽ
ആയിരുന്നു.
9
അന്നു
രാത്രി
യഹോവ
അവനോടു
കല്പിച്ചതു:
എഴുന്നേറ്റു
പാളയത്തിന്റെ
നേരെ
ഇറങ്ങിച്ചെല്ലുക;
ഞാൻ
അതു
നിന്റെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു.
10
ഇറങ്ങിച്ചെല്ലുവാൻ
നിനക്കു
പേടിയുണ്ടെങ്കിൽ
നീയും
നിന്റെ
ബാല്യക്കാരനായ
പൂരയുംകൂടെ
പാളയത്തിലേക്കു
ഇറങ്ങിച്ചെല്ലുക.
11
എന്നാൽ
അവർ
സംസാരിക്കുന്നതു
എന്തെന്നു
നീ
കേൾക്കും;
അതിന്റെ
ശേഷം
പാളയത്തിന്റെ
നേരെ
ഇറങ്ങിച്ചെല്ലുവാൻ
നിനക്കു
ധൈര്യം
വരും.
അങ്ങനെ
അവനും
അവന്റെ
ബാല്യക്കാരനായ
പൂരയും
പാളയത്തിൽ
ആയുധപാണികളുടെ
സമീപത്തോളം
ഇറങ്ങിച്ചെന്നു.
12
എന്നാൽ
മിദ്യാന്യരും
അമാലേക്യരും
കിഴക്കു
ദേശക്കാരൊക്കെയും
വെട്ടുക്കിളി
എന്നപോലെ
അസംഖ്യമായി
താഴ്വരയിൽ
കിടന്നിരുന്നു;
അവരുടെ
ഒട്ടകങ്ങളും
കടൽക്കരയിലെ
മണൽപോലെ
അസംഖ്യം
ആയിരുന്നു.
13
ഗിദെയോൻ
ചെല്ലുമ്പോൾ
ഒരുത്തൻ
മറ്റൊരുത്തനോടു
ഒരു
സ്വപന്ം
വിവരിക്കയായിരുന്നു:
ഞാൻ
ഒരു
സ്വപ്നം
കണ്ടു;
ഒരു
യവയപ്പം
മിദ്യാന്യരുടെ
പാളയത്തിലേക്കു
ഉരുണ്ടു
വന്നു
കൂടാരംവരെ
എത്തി
അതിനെ
തള്ളി
മറിച്ചിട്ടു
അങ്ങനെ
കൂടാരം
വീണുകിടന്നു
എന്നു
പറഞ്ഞു.
അതിന്നു
മറ്റവൻ:
14
ഇതു
യോവാശിന്റെ
മകനായ
ഗിദെയോൻ
എന്ന
യിസ്രായേല്യന്റെ
വാളല്ലാതെ
മറ്റൊന്നുമല്ല;
ദൈവം
മിദ്യാനെയും
ഈ
പാളയത്തെ
ഒക്കെയും
അവന്റെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു
എന്നു
ഉത്തരം
പറഞ്ഞു.
15
ഗിദെയോൻ
സ്വപ്നവും
പൊരുളും
കേട്ടപ്പോൾ
നമസ്കരിച്ചു;
യിസ്രായേലിന്റെ
പാളയത്തിൽ
മടങ്ങിച്ചെന്നു:
എഴുന്നേല്പിൻ,
യഹോവ
മിദ്യാന്റെ
പാളയത്തെ
നിങ്ങളുടെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു
എന്നു
പറഞ്ഞു.
16
അനന്തരം
അവൻ
ആ
മുന്നൂറുപേരെ
മൂന്നുകൂട്ടമായി
വിഭാഗിച്ചു
ഓരോരുത്തന്റെ
കയ്യിൽ
ഓരോ
കാഹളവും
വെറുംകുടവും
കുടത്തിന്നകത്തു
ഓരോ
പന്തവും
കൊടുത്തു,
അവരോടു
പറഞ്ഞതു.
17
ഞാൻ
ചെയ്യുന്നതു
നോക്കി
അതുപോലെ
ചെയ്‍വിൻ;
പാളയത്തിന്റെ
അറ്റത്തു
എത്തുമ്പോൾ
ഞാൻ
ചെയ്യുന്നതുപോലെ
നിങ്ങളും
ചെയ്‍വിൻ,
18
ഞാനും
എന്നോടുകൂടെയുള്ളവരും
കാഹളം
ഊതുമ്പോൾ
നിങ്ങളും
പാളയത്തിന്റെ
ചുറ്റും
നിന്നു
കാഹളം
ഊതി:
യഹോവെക്കും
ഗിദെയോന്നും
വേണ്ടി
എന്നു
പറവിൻ.
19
മദ്ധ്യയാമത്തിന്റെ
ആരംഭത്തിൽ
അവർ
കാവൽ
മാറി
നിർത്തിയ
ഉടനെ
ഗിദെയോനും
കൂടെയുള്ള
നൂറുപേരും
പാളയത്തിന്റെ
അറ്റത്തു
എത്തി
കാഹളം
ഊതി
കയ്യിൽ
ഉണ്ടായിരുന്ന
കുടങ്ങൾ
ഉടെച്ചു.
20
മൂന്നു
കൂട്ടവും
കാഹളം
ഊതി
കുടങ്ങൾ
ഉടെച്ചു;
ഇടത്തു
കയ്യിൽ
പന്തവും
വലത്തു
കയ്യിൽ
ഊതുവാൻ
കാഹളവും
പിടിച്ചു:
യഹോവെക്കും
ഗിദെയോന്നും
വേണ്ടി
വാൾ
എന്നു
ആർത്തു.
21
അവർ
പാളയത്തിന്റെ
ചുറ്റും
ഓരോരുത്തൻ
താന്താന്റെ
നിലയിൽ
തന്നേ
നിന്നു;
പാളയമെല്ലാം
പാച്ചൽ
തുടങ്ങി;
അവർ
നിലവിളിച്ചുകൊണ്ടു
ഓടിപ്പോയി.
22
ആ
മുന്നൂറുപേരും
കാഹളം
ഊതിയപ്പോൾ
യഹോവ
പാളയത്തിലൊക്കെയും
ഓരോരുത്തന്റെ
വാൾ
താന്താന്റെ
കൂട്ടുകാരന്റെ
നേരെ
തിരിപ്പിച്ചു;
സൈന്യം
സെരേരാവഴിയായി
ബേത്ത്--ശിത്താവരെയും
തബ്ബത്തിന്നരികെയുള്ള
ആബേൽ-മെഹോലയുടെ
അതിർവരെയും
ഓടിപ്പോയി.
23
യിസ്രായേല്യർ
നഫ്താലിയിൽനിന്നും
ആശേരിൽനിന്നും
മനശ്ശെയിൽനിന്നൊക്കെയും
ഒരുമിച്ചുകൂടി
മിദ്യാന്യരെ
പിന്തുടർന്നു.
24
ഗിദെയോൻ
എഫ്രയീംമലനാട്ടിൽ
എല്ലാടവും
ദൂതന്മാരെ
അയച്ചു:
മിദ്യാന്യരുടെ
നേരെ
ഇറങ്ങിച്ചെന്നു
ബേത്ത്--ബാരാവരെയുള്ള
വെള്ളത്തെയും
യോർദ്ദാനെയും
അവർക്കു
മുമ്പെ
കൈവശമാക്കിക്കൊൾവിൻ
എന്നു
പറയിച്ചു.
അങ്ങനെ
തന്നേ
എഫ്രയീമ്യർ
ഒക്കെയും
ഒരുമിച്ചുകൂടി
ബേത്ത്--ബാരാവരെയുള്ള
വെള്ളവും
യോർദ്ദാനും
കൈവശമാക്കി.
25
ഓരേബ്,
ശേബ്
എന്ന
രണ്ടു
മിദ്യാന്യപ്രഭുക്കന്മാരെ
അവർ
പിടിച്ചു,
ഓരേബിനെ
ഓരേബ്
പാറമേലും
സേബിനെ
സേബ്
മുന്തിരിച്ചക്കിന്നരികെയും
വെച്ചു
കൊന്നിട്ടു
മിദ്യാന്യരെ
പിന്തുടർന്നു,
ഓരേബിന്റെയും
സേബിന്റെയും
തല
യോർദ്ദാന്നക്കരെ
ഗിദെയോന്റെ
അടുക്കൽ
കൊണ്ടുവന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References