സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 9:27
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
Notes
No Verse Added
History
ഉല്പത്തി 9:27 (07 08 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 9:27
1
ദൈവം
നോഹയെയും
അവന്റെ
പുത്രന്മാരെയും
അനുഗ്രഹിച്ചു
അവരോടു
അരുളിച്ചെയ്തതെന്തന്നാൽ:
നിങ്ങൾ
സന്താനപുഷ്ടിയുള്ളവരായി
പെരുകി
ഭൂമിയിൽ
നിറവിൻ.
2
നിങ്ങളെയുള്ള
പേടിയും
നടുക്കവും
ഭൂമിയിലെ
സകലമൃഗങ്ങൾക്കും
ആകാശത്തിലെ
എല്ലാ
പറവകൾക്കും
സകല
ഭൂചരങ്ങൾക്കും
സുമദ്രത്തിലെ
സകലമത്സ്യങ്ങൾക്കും
ഉണ്ടാകും;
അവയെ
നിങ്ങളുടെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു.
3
ഭൂചരജന്തുക്കളൊക്കെയും
നിങ്ങൾക്കു
ആഹാരം
ആയിരിക്കട്ടെ;
പച്ച
സസ്യംപോലെ
ഞാൻ
സകലവും
നിങ്ങൾക്കു
തന്നിരിക്കുന്നു.
4
പ്രാണനായിരിക്കുന്ന
രക്തത്തോടുകൂടെ
മാത്രം
നിങ്ങൾ
മാംസം
തിന്നരുതു.
5
നിങ്ങളുടെ
പ്രാണാനായിരിക്കുന്ന
നിങ്ങളുടെ
രക്തത്തിന്നു
ഞാൻ
പകരം
ചോദിക്കും;
സകലമൃഗത്തോടും
മനുഷ്യനോടും
ചോദിക്കും;
അവനവന്റെ
സഹോദരനോടും
ഞാൻ
മനുഷ്യന്റെ
പ്രാണന്നു
പകരം
ചോദിക്കും.
6
ആരെങ്കിലും
മനുഷ്യന്റെ
രക്തം
ചൊരിയിച്ചാൽ
അവന്റെ
രക്തം
മനുഷ്യൻ
ചൊരിയിക്കും;
ദൈവത്തിന്റെ
സ്വരൂപത്തിലല്ലോ
മനുഷ്യനെ
ഉണ്ടാക്കിയതു.
7
ആകയാൽ
നിങ്ങൾ
സന്താനപുഷ്ടിയുള്ളവരായി
പെരുകുവിൻ;
ഭൂമിയിൽ
അനവധിയായി
പെറ്റു
പെരുകുവിൻ.
8
ദൈവം
പിന്നെയും
നോഹയോടും
അവന്റെ
പുത്രന്മാരോടും
അരുളിച്ചെയ്തതു:
9
ഞാൻ,
ഇതാ,
നിങ്ങളോടും
നിങ്ങളുടെ
സന്തതിയോടും
10
ഭൂമിയിൽ
നിങ്ങളോടുകൂടെ
ഉള്ള
പക്ഷികളും
കന്നുകാലികളും
കാട്ടുമൃഗങ്ങളുമായ
സകല
ജീവജന്തുക്കളോടും
പെട്ടകത്തിൽനിന്നു
പുറപ്പെട്ട
സകലവുമായി
ഭൂമിയിലെ
സകലമൃഗങ്ങളോടും
ഒരു
നിയമം
ചെയ്യുന്നു.
11
ഇനി
സകലജഡവും
ജലപ്രളയത്താൽ
നശിക്കയില്ല;
ഭൂമിയെ
നശിപ്പിപ്പാൻ
ഇനി
ജലപ്രളയം
ഉണ്ടാകയുമില്ല
എന്നു
ഞാൻ
നിങ്ങളോടു
ഒരു
നിയമം
ചെയ്യുന്നു.
12
പിന്നെയും
ദൈവം
അരുളിച്ചെയ്തതു:
ഞാനും
നിങ്ങളും
നിങ്ങളോടു
കൂടെ
ഉള്ള
സകലജീവജന്തുക്കളും
തമ്മിൽ
തലമുറതലമുറയോളം
സദാകാലത്തേക്കും
ചെയ്യുന്ന
നിയമത്തിന്റെ
അടയാളം
ആവിതു:
13
ഞാൻ
എന്റെ
വില്ലു
മേഘത്തിൽ
വെക്കുന്നു;
അതു
ഞാനും
ഭൂമിയും
തമ്മിലുള്ള
നിയമത്തിന്നു
അടയാളമായിരിക്കും.
14
ഞാൻ
ഭൂമിയുടെ
മീതെ
മേഘം
വരുത്തുമ്പോൾ
മേഘത്തിൽ
വില്ലു
കാണും.
15
അപ്പോൾ
ഞാനും
നിങ്ങളും
സർവ്വജഡവുമായ
സകലജീവജന്തുക്കളും
തമ്മിലുള്ള
എന്റെ
നിയമം
ഞാൻ
ഓർക്കും;
ഇനി
സകല
ജഡത്തെയും
നശിപ്പിപ്പാൻ
വെള്ളം
ഒരു
പ്രളയമായി
തീരുകയുമില്ല.
16
വില്ലു
മേഘത്തിൽ
ഉണ്ടാകും;
ദൈവവും
ഭൂമിയിലെ
സർവ്വ
ജഡവുമായ
സകല
ജീവികളും
തമ്മിൽ
എന്നേക്കുമുള്ള
നിയമം
ഓർക്കേണ്ടതിന്നു
ഞാൻ
അതിനെ
നോക്കും.
17
ഞാൻ
ഭൂമിയിലുള്ള
സർവ്വ
ജഡത്തോടും
ചെയ്തിരിക്കുന്ന
നിയമത്തിന്നു
ഇതു
അടയാളം
എന്നും
ദൈവം
നോഹയോടു
അരുളിച്ചെയ്തു.
18
പെട്ടകത്തിൽനിന്നു
പുറപ്പെട്ടവരായ
നോഹയുടെ
പുത്രന്മാർ
ശേമും
ഹാമും
യാഫെത്തും
ആയിരുന്നു;
ഹാം
എന്നവനോ
കനാന്റെ
പിതാവു.
19
ഇവർ
മൂവരും
നോഹയുടെ
പുത്രന്മാർ;
അവരെക്കൊണ്ടു
ഭൂമി
ഒക്കെയും
നിറഞ്ഞു.
20
നോഹ
കൃഷിചെയ്‍വാൻ
തുടങ്ങി;
ഒരു
മുന്തിരിത്തോട്ടം
നട്ടുണ്ടാക്കി.
21
അവൻ
അതിലെ
വീഞ്ഞുകുടിച്ചു
ലഹരിപിടിച്ചു
തന്റെ
കൂടാരത്തിൽ
വസ്ത്രം
നീങ്ങി
കിടന്നു.
22
കനാന്റെ
പിതാവായ
ഹാം
പിതാവിന്റെ
നഗ്നത
കണ്ടു
വെളിയിൽ
ചെന്നു
തന്റെ
രണ്ടു
സഹോദരന്മാരെയും
അറിയിച്ചു.
23
ശേമും
യാഫെത്തും
ഒരു
വസ്ത്രം
എടുത്തു,
ഇരുവരുടെയും
തോളിൽ
ഇട്ടു
വിമുഖരായി
ചെന്നു
പിതാവിന്റെ
നഗ്നത
മറെച്ചു;
അവരുടെ
മുഖം
തിരിഞ്ഞിരുന്നതുകൊണ്ടു
അവർ
പിതാവിന്റെ
നഗ്നത
കണ്ടില്ല.
24
നോഹ
ലഹരിവിട്ടുണർന്നപ്പോൾ
തന്റെ
ഇളയ
മകൻ
ചെയ്തതു
അറിഞ്ഞു.
25
അപ്പോൾ
അവൻ:
കനാൻ
ശപിക്കപ്പെട്ടവൻ;
അവൻ
തന്റെ
സഹോദരന്മാർക്കു
അധമദാസനായ്തീരും
എന്നു
പറഞ്ഞു.
26
ശേമിന്റെ
ദൈവമായ
യഹോവ
സ്തുതിക്കപ്പെട്ടവൻ;
കനാൻ
അവരുടെ
ദാസനാകും.
27
ദൈവം
യാഫെത്തിനെ
വർദ്ധിപ്പിക്കട്ടെ;
അവൻ
ശേമിന്റെ
കൂടാരങ്ങളിൽ
വസിക്കും;
കനാൻ
അവരുടെ
ദാസനാകും
എന്നും
അവൻ
പറഞ്ഞു.
28
ജലപ്രളയത്തിന്റെ
ശേഷം
നോഹ
മുന്നൂറ്റമ്പതു
സംവത്സരം
ജീവിച്ചിരുന്നു.
29
നോഹയുടെ
ആയുഷ്കാലം
ആകെ
തൊള്ളായിരത്തമ്പതു
സംവത്സരമായിരുന്നു;
പിന്നെ
അവൻ
മരിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References