സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 10:24
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Notes
No Verse Added
History
യെശയ്യാ 10:24 (11 11 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 10:24
1
ദരിദ്രന്മാരുടെ
ന്യായം
മറിച്ചുകളവാനും
എന്റെ
ജനത്തിലെ
എളിയവരുടെ
അവകാശം
ഇല്ലാതാക്കുവാനും
വിധവമാർ
തങ്ങൾക്കു
കൊള്ളയായ്തീരുവാനും
അനാഥന്മാരെ
തങ്ങൾക്കു
ഇരയാക്കുവാനും
തക്കവണ്ണം
2
നീതികെട്ട
ചട്ടം
നിയമിക്കുന്നവർക്കും
അനർത്ഥം
എഴുതിവെക്കുന്ന
എഴുത്തുകാർക്കും
അയ്യോ
കഷ്ടം!
3
സന്ദർശനദിവസത്തിലും
ദൂരത്തുനിന്നു
വരുന്ന
വിനാശത്തിങ്കലും
നിങ്ങൾ
എന്തു
ചെയ്യും?
സഹായത്തിന്നായിട്ടു
നിങ്ങൾ
ആരുടെ
അടുക്കൽ
ഓടിപ്പോകും?
നിങ്ങളുടെ
മഹത്വം
നിങ്ങൾ
എവിടെ
വെച്ചുകൊള്ളും?
4
അവർ
ബദ്ധന്മാരുടെ
കീഴെ
കുനികയും
ഹതന്മാരുടെ
കീഴെ
വീഴുകയും
ചെയ്കേയുള്ളു.
ഇതെല്ലാംകൊണ്ടും
അവന്റെ
കോപം
അടങ്ങാതെ
അവന്റെ
കൈ
ഇനിയും
നീട്ടിയിരിക്കും.
5
എന്റെ
കോപത്തിന്റെ
കോലായ
അശ്ശൂരിന്നു
അയ്യോ
കഷ്ടം!
അവരുടെ
കയ്യിലെ
വടി
എന്റെ
ക്രോധം
ആകുന്നു.
6
ഞാൻ
അവനെ
അശുദ്ധമായോരു
ജാതിക്കു
നേരെ
അയക്കും;
എന്റെ
ക്രോധം
വഹിക്കുന്ന
ജനത്തിന്നു
വിരോധമായി
ഞാൻ
അവന്നു
കല്പന
കൊടുക്കും;
അവരെ
കൊള്ളയിടുവാനും
കവർച്ച
ചെയ്‍വാനും
തെരുവീഥിയിലെ
ചെളിയെപ്പോലെ
ചവിട്ടിക്കളവാനും
തന്നേ.
7
അവനോ
അങ്ങനെയല്ല
നിരൂപിക്കുന്നതു;
തന്റെ
ഹൃദയത്തിൽ
അങ്ങനെയല്ല
വിചാരിക്കുന്നതു;
നശിപ്പിപ്പാനും
അനേകം
ജാതികളെ
ഛേദിച്ചുകളവാനുമത്രേ
അവന്റെ
താല്പര്യം.
8
അവൻ
പറയുന്നതു:
എന്റെ
പ്രഭുക്കന്മാർ
ഒക്കെയും
രാജാക്കന്മാരല്ലയോ?
9
കല്നോ
കർക്കെമീശിനെപ്പോലെയല്ലയോ?
ഹമാത്ത്
അർപ്പാദിനെപ്പോലെയല്ലയോ?
ശമർയ്യ
ദമ്മേശെക്കിനെപ്പോലെയല്ലയോ?
10
യെരൂശലേമിലും
ശമർയ്യയിലും
ഉള്ളവയെക്കാൾ
വിശേഷമായ
ബിംബങ്ങൾ
ഉണ്ടായിരുന്ന
മിത്ഥ്യാമൂർത്തികളുടെ
രാജ്യങ്ങളെ
എന്റെ
കൈ
എത്തിപ്പിടിച്ചിരിക്കെ,
11
ഞാൻ
ശമർയ്യയോടും
അതിലെ
മിത്ഥ്യാമൂർത്തികളോടും
ചെയ്തതുപോലെ
ഞാൻ
യെരൂശലേമിനോടും
അതിലെ
വിഗ്രഹങ്ങളോടും
ചെയ്കയില്ലയോ?
12
അതുകൊണ്ടു
കർത്താവു
സീയോൻ
പർവ്വതത്തിലും
യെരൂശലേമിലും
തന്റെ
പ്രവൃത്തിയൊക്കെയും
തീർത്തശേഷം,
ഞാൻ
അശ്ശൂർ
രാജാവിന്റെ
അഹങ്കാരത്തിന്റെ
ഫലത്തെയും
അവന്റെ
ഉന്നതഭാവത്തിന്റെ
മഹിമയെയും
സന്ദർശിക്കും.
13
എന്റെ
കയ്യുടെ
ശക്തികൊണ്ടും
എന്റെ
ജ്ഞാനംകൊണ്ടും
ഞാൻ
ഇതു
ചെയ്തു;
ഞാൻ
ബുദ്ധിമാൻ;
ഞാൻ
ജാതികളുടെ
അതിരുകളെ
മാറ്റുകയും
അവരുടെ
ഭണ്ഡാരങ്ങളെ
കവർന്നുകളകയും
പരാക്രമിയെപ്പോലെ
സിംഹാസനസ്ഥന്മാരെ
താഴ്ത്തുകയും
ചെയ്തിരിക്കുന്നു.
14
എന്റെ
കൈ
ജാതികളുടെ
ധനത്തെ
ഒരു
പക്ഷിക്കൂടിനെപ്പോലെ
എത്തിപ്പടിച്ചു;
ഉപേക്ഷിച്ചുകളഞ്ഞ
മുട്ടകളെ
ശേഖരിക്കുന്നതുപോലെ,
ഞാൻ
സർവ്വഭൂമിയെയും
കൂട്ടിച്ചേർത്തു;
ചിറകു
അനക്കുകയോ
ചുണ്ടു
തുറക്കുകയോ
ചിലെക്കുകയോ
ചെയ്‍വാൻ
ഒന്നും
ഉണ്ടായിരുന്നില്ല
എന്നു
അവൻ
പറയുന്നുവല്ലോ.
15
വെട്ടുന്നവനോടു
കോടാലി
വമ്പു
പറയുമോ?
വലിക്കുന്നവനോടു
ഈർച്ചവാൾ
വലിപ്പം
കാട്ടുമോ?
അതോ,
പിടിക്കുന്നവനെ
വടി
പൊക്കുന്നതുപോലെയും
മരമല്ലാത്തവനെ
കോൽ
പൊന്തിക്കുന്നതുപോലെയും
ആകുന്നു.
16
അതുകൊണ്ടു
സൈന്യങ്ങളുടെ
യഹോവയായ
കർത്താവു
അവന്റെ
പുഷ്ടന്മാരുടെ
ഇടയിൽ
ക്ഷയം
അയക്കും;
അവന്റെ
മഹത്വത്തിൻ
കീഴെ
തീ
കത്തുംപോലെ
ഒന്നു
കത്തും.
17
യിസ്രായേലിന്റെ
വെളിച്ചം
ഒരു
തീയായും
അവന്റെ
പരിശുദ്ധൻ
ഒരു
ജ്വാലയായും
ഇരിക്കും;
അതു
കത്തി,
ഒരു
ദിവസംകൊണ്ടു
അവന്റെ
മുള്ളും
പറക്കാരയും
ദഹിപ്പിച്ചുകളയും.
18
അവൻ
അവന്റെ
കാട്ടിന്റെയും
തോട്ടത്തിന്റെയും
മഹത്വത്തെ
ദേഹിദേഹവുമായി
നശിപ്പിക്കും;
അതു
ഒരു
രോഗി
ക്ഷയിച്ചു
പോകുന്നതു
പോലെയിരിക്കും.
19
അവന്റെ
കാട്ടിൽ
ശേഷിച്ചിരിക്കുന്ന
വൃക്ഷങ്ങൾ
ചുരുക്കം
ആയിരിക്കും;
ഒരു
ബാലന്നു
അവയെ
എണ്ണി
എഴുതാം.
20
അന്നാളിൽ
യിസ്രായേലിൽ
ശേഷിച്ചവരും
യാക്കോബ്ഗൃഹത്തിലെ
രക്ഷിതഗണവും
തങ്ങളെ
അടിച്ചവനെ
ഇനി
ആശ്രയിക്കാതെ,
യിസ്രായേലിന്റെ
പരിശുദ്ധനായ
യഹോവയെ
പരമാർത്ഥമായി
ആശ്രയിക്കും.
21
ഒരു
ശേഷിപ്പു
മടങ്ങിവരും
(ശെയാർ-യാശൂബ്);
യാക്കോബിന്റെ
ശേഷിപ്പു
വീരനാം
ദൈവത്തിങ്കലേക്കു
മടങ്ങിവരും.
22
യിസ്രായേലേ,
നിന്റെ
ജനം
കടൽക്കരയിലെ
മണൽപോലെ
ആയിരുന്നാലും
അതിൽ
ഒരു
ശേഷിപ്പു
മാത്രം
മടങ്ങിവരും;
നീതിയെ
പ്രവഹിക്കുന്നതായോരു
സംഹാരം
നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
23
എങ്ങനെ
എന്നാൽ
സൈന്യങ്ങളുടെ
യഹോവയായ
കർത്താവു
സർവ്വഭൂമിയുടെയും
മദ്ധ്യേ
നിർണ്ണയിക്കപ്പെട്ട
സംഹാരം
വരുത്തും.
24
അതുകൊണ്ടു
സൈന്യങ്ങളുടെ
യഹോവയായ
കർത്താവു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
സീയോനിൽ
വസിക്കുന്ന
എന്റെ
ജനമേ,
അശ്ശൂർ
വടികൊണ്ടു
നിന്നെ
അടിക്കയും
മിസ്രയീമിലെ
വിധത്തിൽ
നിന്റെ
നേരെ
ചൂരൽ
ഓങ്ങുകയും
ചെയ്താലും
നീ
അവനെ
ഭയപ്പെടേണ്ടാ.
25
ഇനി
കുറഞ്ഞോന്നു
കഴിഞ്ഞിട്ടു
എന്റെ
ക്രോധവും
അവരുടെ
സംഹാരത്തോടെ
എന്റെ
കോപവും
തിർന്നു
പോകും.
26
ഓറേബ്
പാറെക്കരികെ
വെച്ചുള്ള
മിദ്യാന്റെ
സംഹാരത്തിൽ
എന്നപോലെ
സൈന്യങ്ങളുടെ
യഹോവ
അവന്റെ
നേരെ
ഒരു
ചമ്മട്ടിയെ
പൊക്കും;
അവൻ
തന്റെ
വടി
സമുദ്രത്തിന്മേൽ
നീട്ടും;
മിസ്രയീമിൽ
ചെയ്തതുപോലെ
അതിനെ
ഓങ്ങും.
27
അന്നാളിൽ
അവന്റെ
ചുമടു
നിന്റെ
തോളിൽനിന്നും
അവന്റെ
നുകം
നിന്റെ
കഴുത്തിൽ
നിന്നും
നീങ്ങിപ്പോകും;
പുഷ്ടിനിമിത്തം
നുകം
തകർന്നുപോകും.
28
അവൻ
അയ്യാത്തിൽ
എത്തി,
മിഗ്രോനിൽകൂടി
കടന്നു;
മിക്മാശിൽ
തന്റെ
പടക്കോപ്പു
വെച്ചിരിക്കുന്നു.
29
അവർ
ചുരം
കടന്നു;
ഗേബയിൽ
രാപാർത്തു;
റാമാ
നടുങ്ങുന്നു;
ശൌലിന്റെ
ഗിബെയാ
ഓടിപ്പോയി.
30
ഗല്ലീംപുത്രീ,
ഉറക്കെ
നിലവിളിക്ക;
ലയേശേ,
ശ്രദ്ധിച്ചുകേൾക്ക;
അനാഥോത്തേ,
ഉത്തരം
പറക.
31
മദ്മേനാ
ഓട്ടം
തുടങ്ങിയിരിക്കുന്നു;
ഗെബീംനിവാസികൾ
ഓട്ടത്തിന്നു
വട്ടംകൂട്ടുന്നു.
32
ഇന്നു
അവൻ
നോബിൽ
താമസിക്കും;
യെരൂശലേംഗിരിയായ
സീയോൻ
പുത്രിയുടെ
പർവ്വതത്തിന്റെ
നേരെ
അവൻ
കൈ
കുലുക്കുന്നു.
33
സൈന്യങ്ങളുടെ
യഹോവയായ
കർത്താവു
കൊമ്പുകളെ
ഭയങ്കരമായി
മുറിച്ചുകളയും;
പൊക്കത്തിൽ
വളർന്നവയെ
അവൻ
വെട്ടിയിടുകയും
ഉയർന്നവയെ
താഴ്ത്തുകയും
ചെയ്യും.
34
അവൻ
വനത്തിലെ
പള്ളക്കാടുകളെ
ഇരിമ്പായുധംകൊണ്ടു
വെട്ടിക്കളയും;
ലെബാനോനും
ബലവാന്റെ
കയ്യാൽ
വീണുപോകും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References