സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 21:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
Notes
No Verse Added
History
യെശയ്യാ 21:1 (10 10 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 21:1
1
സമുദ്രതീരത്തെ
മരുഭൂമിയെക്കുറിച്ചുള്ള
പ്രവാചകം:
തെക്കു
ചുഴലിക്കാറ്റു
അടിക്കുന്നതുപോലെ,
അതു
മരുഭൂമിയിൽനിന്നു
ഭയങ്കരദേശത്തുനിന്നു
തന്നേ
വരുന്നു!
2
കഠിനമായോരു
ദർശനം
എനിക്കു
വെളിപ്പെട്ടിരിക്കുന്നു;
ദ്രോഹി
ദ്രോഹം
ചെയ്യുന്നു;
കവർച്ചക്കാരൻ
കവർച്ച
ചെയ്യുന്നു.
ഏലാമേ,
കയറിച്ചെല്ലുക,
മേദ്യയേ,
നിരോധിച്ചുകൊൾക;
അതിന്റെ
ഞരക്കമൊക്കെയും
ഞാൻ
നിർത്തിക്കളയും.
3
അതുകൊണ്ടു
എന്റെ
അരയിൽ
വേദന
നിറഞ്ഞിരിക്കുന്നു;
നോവു
കിട്ടിയ
സ്ത്രീയുടെ
നോവുപോലെയുള്ള
വേദന
എന്നെ
പിടിച്ചിരിക്കുന്നു;
എനിക്കു
ചെവി
കേട്ടുകൂടാതവണ്ണം
ഞാൻ
അതിവേദനപ്പെട്ടിരിക്കുന്നു;
കണ്ണു
കാണാതവണ്ണം
ഞാൻ
പരിഭ്രമിച്ചിരിക്കുന്നു.
4
എന്റെ
ഹൃദയം
പതറുന്നു;
ഭീതി
എന്നെ
ഭ്രമിപ്പിച്ചിരിക്കുന്നു;
ഞാൻ
കാംക്ഷിച്ച
സന്ധ്യാസമയം
അവൻ
എനിക്കു
വിറയലാക്കിത്തീർത്തു.
5
മേശ
ഒരുക്കുവിൻ;
പരവതാനി
വിരിപ്പിൻ;
ഭക്ഷിച്ചു
പാനം
ചെയ്‍വിൻ;
പ്രഭുക്കന്മാരേ,
എഴുന്നേല്പിൻ;
പരിചെക്കു
എണ്ണ
പൂശുവിൻ.
6
കർത്താവു
എന്നോടു:
നീ
ചെന്നു
ഒരു
കാവൽക്കാരനെ
നിർത്തിക്കൊൾക;
അവൻ
കാണുന്നതു
അറിയിക്കട്ടെ.
7
ഈരണ്ടീരണ്ടായി
വരുന്ന
കുതിരപ്പടയെയും
കഴുതപ്പടയെയും
ഒട്ടകപ്പടയെയും
കാണുമ്പോൾ
അവൻ
ബഹുശ്രദ്ധയോടെ
ശ്രദ്ധിക്കട്ടെ
എന്നു
കല്പിച്ചു.
8
അവൻ
ഒരു
സിംഹംപോലെ
അലറി:
കർത്താവേ,
ഞാൻ
പകൽ
ഇടവിടാതെ
കാവൽനില്ക്കുന്നു;
രാത്രി
മുഴുവനും
ഞാൻ
കാവൽ
കാത്തുകൊണ്ടിരുന്നു.
9
ഇതാ,
ഒരു
കൂട്ടം
കുതിരച്ചേവകർ;
ഈരണ്ടീരണ്ടായി
കുതിരപ്പട
വരുന്നു
എന്നു
പറഞ്ഞു.
വീണു,
ബാബേൽ
വീണു!
അതിലെ
ദേവന്മാരുടെ
വിഗ്രഹങ്ങളൊക്കെയും
നിലത്തു
വീണു
തകർന്നു
കിടക്കുന്നു
എന്നും
അവൻ
പറഞ്ഞു.
10
എന്റെ
മെതിയോ,
എന്റെ
കളത്തിലെ
ധാന്യമേ,
യിസ്രായേലിന്റെ
ദൈവമായ
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്തു
ഞാൻ
കേട്ടിട്ടുള്ളതു
നിങ്ങളോടു
അറിയിച്ചിരിക്കുന്നു.
11
ദൂമയെക്കുറിച്ചുള്ള
പ്രവാചകം:
കാവൽക്കാരാ,
രാത്രി
എന്തായി?
കാവൽക്കാരാ,
രാത്രി
എന്തായി?
എന്നു
ഒരുത്തൻ
സേയീരിൽനിന്നു
എന്നോടു
വിളിച്ചുചോദിക്കുന്നു.
12
അതിന്നു
കാവൽക്കാരൻ:
പ്രഭാതവും
രാത്രിയും
വന്നിരിക്കുന്നു;
നിങ്ങൾക്കു
ചോദിക്കേണമെങ്കിൽ
ചോദിച്ചു
കൊൾവിൻ;
പോയി
വരുവിൻ
എന്നു
പറഞ്ഞു.
13
അറബിദേശത്തെക്കുറിച്ചുള്ള
പ്രവാചകം:
ദേദാന്യരുടെ
സാർത്ഥഗണങ്ങളായുള്ളോരേ,
നിങ്ങൾ
അറബിയിലെ
കാട്ടിൽ
രാപാർപ്പിൻ.
14
തേമാദേശനിവാസികളേ,
നിങ്ങൾ
ദാഹിച്ചിരിക്കുന്നവന്നു
വെള്ളം
കൊണ്ടുചെല്ലുവിൻ;
ഓടിപ്പോകുന്നവരെ
അപ്പവുമായി
ചെന്നു
എതിരേല്പിൻ.
15
അവർ
വാളിനെ
ഒഴിഞ്ഞു
ഓടിപ്പോകുന്നവരാകുന്നു;
ഊരിയ
വാളിനെയും
കുലെച്ച
വില്ലിനെയും
യുദ്ധത്തിന്റെ
കൊടുമയെയും
ഒഴിഞ്ഞു
ഓടുന്നവർ
തന്നേ.
16
കർത്താവു
ഇപ്രകാരം
എന്നോടു
അരുളിച്ചെയ്തു:
കൂലിക്കാരന്റെ
ആണ്ടുപോലെയുള്ള
ഒരു
ആണ്ടിന്നകം
കേദാരിന്റെ
മഹത്വം
ഒക്കെയും
ക്ഷയിച്ചുപോകും;
17
കേദാർയ്യരിൽ
വീരന്മാരായ
വില്ലാളികളുടെ
കൂട്ടത്തിൽ
ശേഷിക്കുന്നവർ
ചുരുക്കമായിരിക്കും;
യിസ്രായേലിന്റെ
ദൈവമായ
യഹോവയല്ലോ
അരുളിച്ചെയ്തിരിക്കുന്നതു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References