സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 26:7
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Notes
No Verse Added
History
യെശയ്യാ 26:7 (08 59 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 26:7
1
അന്നാളിൽ
അവർ
യെഹൂദാദേശത്തു
ഈ
പാട്ടു
പാടും:
നമുക്കു
ബലമുള്ളോരു
പട്ടണം
ഉണ്ടു;
അവൻ
രക്ഷയെ
മതിലുകളും
കൊത്തളങ്ങളും
ആക്കിവെക്കുന്നു.
2
വിശ്വസ്തത
കാണിക്കുന്ന
നീതിയുള്ള
ജാതി
പ്രവേശിക്കേണ്ടതിന്നു
വാതിലുകളെ
തുറപ്പിൻ.
3
സ്ഥിരമാനസൻ
നിന്നിൽ
ആശ്രയം
വെച്ചിരിക്കകൊണ്ടു
നീ
അവനെ
പൂർണ്ണസമാധാനത്തിൽ
കാക്കുന്നു.
4
യഹോവയാം
യാഹിൽ
ശാശ്വതമായോരു
പാറ
ഉള്ളതിനാൽ
യഹോവയിൽ
എന്നേക്കും
ആശ്രയിപ്പിൻ.
5
അവൻ
ഉയരത്തിൽ
പാർക്കുന്നവരെ
ഉന്നതനഗരത്തെതന്നേ
താഴ്ത്തി
തള്ളിയിട്ടു
നിലംപരിചാക്കി
പൊടിയിൽ
ഇട്ടു
കളഞ്ഞിരിക്കുന്നു.
6
കാൽ
അതിനെ
ചവിട്ടിക്കളയും;
എളിയവരുടെ
കാലുകളും
ദരിദ്രന്മാരുടെ
കാലടികളും
തന്നേ.
7
നീതിമാന്റെ
വഴി
ചൊവ്വുള്ളതാകുന്നു;
നീ
നീതിമാന്റെ
പാതയെ
ചൊവ്വായി
നിരത്തുന്നു.
8
അതേ,
യഹോവേ,
നിന്റെ
ന്യായവിധികളുടെ
പാതയിൽ
ഞങ്ങൾ
നിന്നെ
കാത്തിരിക്കുന്നു;
നിന്റെ
നാമത്തിന്നായിട്ടും
നിന്റെ
സ്മരണക്കായിട്ടും
ഞങ്ങളുടെ
ഉള്ളം
വാഞ്ഛിക്കുന്നു.
9
എന്റെ
ഉള്ളം
കൊണ്ടു
ഞാൻ
രാത്രിയിൽ
നിന്നെ
ആഗ്രഹിച്ചു
ഉള്ളിൽ
എന്റെ
ആത്മാവുകൊണ്ടു
തന്നേ
ഞാൻ
ജാഗ്രതയോടെ
നിന്നെ
അന്വേഷിക്കും;
നിന്റെ
ന്യായവിധികൾ
ഭൂമിയിൽ
നടക്കുമ്പോൾ
ഭൂവാസികൾ
നീതിയെ
പഠിക്കും.
10
ദുഷ്ടന്നു
കൃപ
കാണിച്ചാലും
അവൻ
നീതി
പഠിക്കയില്ല;
നേരുള്ള
ദേശത്തു
അവൻ
അന്യായം
പ്രവർത്തിക്കും;
യഹോവയുടെ
മഹത്വം
അവൻ
കാണുകയുമില്ല.
11
യഹോവേ,
നിന്റെ
കൈ
ഉയർന്നിരിക്കുന്നു;
അവരോ
കാണുന്നില്ല;
എങ്കിലും
ജനത്തെക്കുറിച്ചുള്ള
നിന്റെ
തീക്ഷ്ണത
അവർ
കണ്ടു
ലജ്ജിക്കും;
നിന്റെ
ശത്രുക്കളെ
ദഹിപ്പിക്കുന്ന
തീ
അവരെ
ദഹിപ്പിച്ചുകളയും.
12
യഹോവേ,
നീ
ഞങ്ങൾക്കായിട്ടു
സമാധാനം
നിയമിക്കും;
ഞങ്ങളുടെ
സകലപ്രവൃത്തികളെയും
നീ
ഞങ്ങൾക്കു
വേണ്ടി
നിവർത്തിച്ചിരിക്കുന്നുവല്ലോ.
13
ഞങ്ങളുടെ
ദൈവമായ
യഹോവേ,
നീയല്ലാതെ
വേറെ
കർത്താക്കന്മാർ
ഞങ്ങളുടെമേൽ
കർത്തൃത്വം
നടത്തീട്ടുണ്ടു;
എന്നാൽ
നിന്നെ
മാത്രം,
നിന്റെ
നാമത്തെ
തന്നേ,
ഞങ്ങൾ
സ്വീകരിക്കുന്നു.
14
മരിച്ചവർ
ജീവിക്കുന്നില്ല;
മൃതന്മാർ
എഴുന്നേല്ക്കുന്നില്ല;
അതിന്നായിട്ടല്ലോ
നീ
അവരെ
സന്ദർശിച്ചു
സംഹരിക്കയും
അവരുടെ
ഓർമ്മയെ
അശേഷം
ഇല്ലാതാക്കുകയും
ചെയ്തതു.
15
നീ
ജനത്തെ
വർദ്ധിപ്പിച്ചു;
യഹോവേ,
ജനത്തെ
നീ
വർദ്ധിപ്പിച്ചു;
നീ
മഹത്വപ്പെട്ടിരിക്കുന്നു;
ദേശത്തിന്റെ
അതിരുകളെയെല്ലാം
നീ
വിസ്താരമാക്കിയിരിക്കുന്നു.
16
യഹോവേ,
കഷ്ടതയിൽ
അവർ
നിന്നെ
നോക്കുകയും
നിന്റെ
ശിക്ഷ
അവർക്കു
തട്ടിയപ്പോൾ
ജപംകഴിക്കയും
ചെയ്തു.
17
യഹോവേ,
പ്രസവം
അടുത്തിരിക്കുന്ന
ഗർഭണി
നോവുകിട്ടി
തന്റെ
വേദനയിൽ
നിലവിളിക്കുന്നതുപോലെ
ഞങ്ങൾ
നിന്റെ
മുമ്പാകെ
ആയിരുന്നു.
18
ഞങ്ങൾ
ഗർഭം
ധരിച്ചു
നോവുകിട്ടി
പ്രസവിച്ചാറെ,
കാറ്റിനെ
പ്രസവിച്ചതുപോലെ
ഇരുന്നു;
ദേശത്തു
ഒരു
രക്ഷയും
ഞങ്ങൾ
പ്രവർത്തിച്ചിട്ടില്ല;
ഭൂവാസികൾ
പിറന്നുവീണതുമില്ല.
19
നിന്റെ
മൃതന്മാർ
ജീവിക്കും;
എന്റെ
ശവങ്ങൾ
എഴുന്നേല്ക്കും;
പൊടിയിൽ
കിടക്കുന്നവരേ,
ഉണർന്നു
ഘോഷിപ്പിൻ;
നിന്റെ
മഞ്ഞു
പ്രഭാതത്തിലെ
മഞ്ഞുപോലെ
ഇരിക്കുന്നു;
ഭൂമി
പ്രേതന്മാരെ
പ്രസവിക്കുമല്ലോ.
20
എന്റെ
ജനമേ,
വന്നു
നിന്റെ
അറകളിൽ
കടന്നു
വാതിലുകളെ
അടെക്ക;
ക്രോധം
കടന്നുപോകുവോളം
അല്പനേരത്തേക്കു
ഒളിച്ചിരിക്ക.
21
യഹോവ
ഭൂവാസികളെ
അവരുടെ
അകൃത്യംനിമിത്തം
സന്ദർശിപ്പാൻ
തന്റെ
സ്ഥലത്തുനിന്നു
ഇതാ,
വരുന്നു.
ഭൂമി
താൻ
കുടിച്ച
രക്തം
ഒക്കെയും
വെളിപ്പെടുത്തും;
തന്നിലുള്ള
ഹതന്മാരെ
ഇനി
മൂടിവെക്കയുമില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References