സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 ശമൂവേൽ 1:12
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
Notes
No Verse Added
History
1 ശമൂവേൽ 1:12 (05 49 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 ശമൂവേൽ 1:12
1
എഫ്രയീം
മലനാട്ടിലെ
രാമാഥയീം-സോഫീമിൽ
എൽക്കാനാ
എന്നു
പേരുള്ള
ഒരു
പുരുഷൻ
ഉണ്ടായിരുന്നു;
അവൻ
എലീഹൂവിന്റെ
മകനായ
യെരോഹാമിന്റെ
മകൻ
ആയിരുന്നു;
എലീഹൂ
എഫ്രയീമ്യനായ
സൂഫിന്റെ
മകനായ
തോഹൂവിന്റെ
മകൻ
ആയിരുന്നു.
2
എൽക്കാനെക്കു
രണ്ടു
ഭാര്യമാർ
ഉണ്ടായിരുന്നു;
ഒരുത്തിക്കു
ഹന്നാ
എന്നും
മറ്റേവൾക്കു
പെനിന്നാ
എന്നും
പേർ;
പെനിന്നെക്കു
മക്കൾ
ഉണ്ടായിരുന്നു;
ഹന്നെക്കോ
മക്കൾ
ഇല്ലായിരുന്നു.
3
അവൻ
ശീലോവിൽ
സൈന്യങ്ങളുടെ
യഹോവയെ
നമസ്കരിപ്പാനും
അവന്നു
യാഗം
കഴിപ്പാനും
തന്റെ
പട്ടണത്തിൽനിന്നു
ആണ്ടുതോറും
ശീലോവിലേക്കു
പോക
പതിവായിരുന്നു;
ഏലിയുടെ
രണ്ടു
പുത്രന്മാരായി
യഹോവെക്കു
പുരോഹിതന്മാരായിരുന്ന
ഹൊഫ്നിയും
ഫീനെഹാസും
അവിടെ
ഉണ്ടായിരുന്നു.
4
എൽക്കാനാ
യാഗം
കഴിക്കുമ്പോൾ
ഒക്കെയും
തന്റെ
ഭാര്യയായ
പെനിന്നെക്കും
അവളുടെ
സകലപുത്രന്മാർക്കും
പുത്രിമാർക്കും
ഓഹരികൊടുക്കും.
5
ഹന്നെക്കോ
അവൻ
ഹന്നയെ
സ്നേഹിക്കകൊണ്ടു
ഇരട്ടി
ഓഹരി
കൊടുക്കും.
എന്നാൽ
യഹോവ
അവളുടെ
ഗർഭം
അടെച്ചിരിന്നു.
6
യഹോവ
അവളുടെ
ഗർഭം
അടെച്ചിരുന്നതിനാൽ
അവളുടെ
പ്രതിയോഗി
അവളെ
വ്യസനിപ്പിപ്പാൻ
തക്കവണ്ണം
വളരെ
മുഷിപ്പിച്ചു.
7
അവൾ
യഹോവയുടെ
ആലയത്തിലേക്കു
പോകുന്ന
സമയത്തൊക്കെയും
ആണ്ടുതോറും
അവൾ
അങ്ങനെ
ചെയ്തുപോന്നു.
അവൾ
അവളെ
മുഷിപ്പിച്ചതുകൊണ്ടു
അവൾ
കരഞ്ഞു
പട്ടിണി
കിടന്നു.
8
അവളുടെ
ഭർത്താവായ
എൽക്കാനാ
അവളോടു:
ഹന്നേ,
നീ
എന്തിന്നു
കരയുന്നു?
എന്തിന്നു
പട്ടിണികിടക്കുന്നു?
നീ
വ്യസനിക്കുന്നതു
എന്തു?
ഞാൻ
നിനക്കു
പത്തു
പുത്രന്മാരെക്കാൾ
നന്നല്ലയോ
എന്നു
പറഞ്ഞു.
9
അവർ
ശീലോവിൽവെച്ചു
തിന്നുകയും
കുടിക്കയും
ചെയ്തശേഷം
ഹന്നാ
എഴുന്നേറ്റു
പോയി.
പുരോഹിതനായ
ഏലി
യഹോവയുടെ
മന്ദിരത്തിന്റെ
വാതിൽക്കൽ
ആസനത്തിൽ
ഇരിക്കയായിരുന്നു.
10
അവൾ
മനോവ്യസനത്തോടെ
യഹോവയോടു
പ്രാർത്ഥിച്ചു
വളരെ
കരഞ്ഞു.
11
അവൾ
ഒരു
നേർച്ചനേർന്നു;
സൈന്യങ്ങളുടെ
യഹോവേ,
അടിയന്റെ
സങ്കടം
നോക്കി
അടിയനെ
ഓർക്കയും
അടിയനെ
മറക്കാതെ
ഒരു
പുരുഷസന്താനത്തെ
നല്കുകയും
ചെയ്താൽ
അടിയൻ
അവനെ
അവന്റെ
ജീവപര്യന്തം
യഹോവെക്കു
കൊടുക്കും;
അവന്റെ
തലയിൽ
ക്ഷൌരക്കത്തി
തൊടുകയുമില്ല
എന്നു
പറഞ്ഞു.
12
ഇങ്ങനെ
അവൾ
യഹോവയുടെ
സന്നിധിയിൽ
പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ
ഏലി
അവളുടെ
വായെ
സൂക്ഷിച്ചു
നോക്കി.
13
ഹന്നാ
ഹൃദയംകൊണ്ടു
സംസാരിച്ചതിനാൽ
അവളുടെ
അധരം
അനങ്ങിയതല്ലാതെ
ശബ്ദം
കേൾപ്പാനില്ലായിരുന്നു;
ആകയാൽ
അവൾക്കു
ലഹരിപിടിച്ചിരിക്കുന്നു
എന്നു
ഏലിക്കു
തോന്നിപ്പോയി.
14
ഏലി
അവളോടു:
നീ
എത്രത്തോളം
ലഹരി
പിടിച്ചിരിക്കും?
നിന്റെ
വീഞ്ഞു
ഇറങ്ങട്ടെ
എന്നു
പറഞ്ഞു.
15
അതിന്നു
ഹന്നാ
ഉത്തരം
പറഞ്ഞതു:
അങ്ങനെയല്ല,
യജമാനനേ;
ഞാൻ
മനോവ്യസനമുള്ളൊരു
സ്ത്രീ;
ഞാൻ
വീഞ്ഞോ
മദ്യമോ
കുടിച്ചിട്ടില്ല;
യഹോവയുടെ
സന്നിധിയിൽ
എന്റെ
ഹൃദയം
പകരുകയത്രേ
ചെയ്തതു.
16
അടിയനെ
ഒരു
നീചസ്ത്രീയായി
വിചാരിക്കരുതേ;
അടിയൻ
സങ്കടത്തിന്റെയും
വ്യസനത്തിന്റെയും
ആധിക്യംകൊണ്ടാകുന്നു
സംസാരിച്ചതു.
17
അതിന്നു
ഏലി:
സമാധാനത്തോടെ
പൊയ്ക്കൊൾക;
യിസ്രായേലിന്റെ
ദൈവത്തോടു
നീ
കഴിച്ച
അപേക്ഷ
അവൻ
നിനക്കു
നല്കുമാറാകട്ടെ
എന്നു
ഉത്തരം
പറഞ്ഞു.
18
അടിയന്നു
തൃക്കണ്ണിൽ
കൃപ
ലഭിക്കുമാറാകട്ടെ
എന്നു
പറഞ്ഞു
സ്ത്രീ
തന്റെ
വഴിക്കു
പോയി
ഭക്ഷണം
കഴിച്ചു;
അവളുടെ
മുഖം
പിന്നെ
വാടിയതുമില്ല.
19
അനന്തരം
അവർ
അതികാലത്തു
എഴുന്നേറ്റു
യഹോവയുടെ
സന്നിധിയിൽ
നമസ്കരിച്ചശേഷം
രാമയിൽ
തങ്ങളുടെ
വീട്ടിലേക്കു
പോയി.
എന്നാൽ
എൽക്കാനാ
തന്റെ
ഭാര്യയായ
ഹന്നയെ
പരിഗ്രഹിച്ചു;
യഹോവ
അവളെ
ഓർത്തു.
20
ഒരു
ആണ്ടു
കഴിഞ്ഞിട്ടു
ഹന്നാ
ഗർഭംധരിച്ചു
ഒരു
മകനെ
പ്രസവിച്ചു;
ഞാൻ
അവനെ
യഹോവയോടു
അപേക്ഷിച്ചുവാങ്ങി
എന്നു
പറഞ്ഞു
അവന്നു
ശമൂവേൽ
എന്നു
പേരിട്ടു.
21
പിന്നെ
എൽക്കാനാ
എന്ന
പുരുഷനും
അവന്റെ
കുടുംബമൊക്കെയും
യഹോവെക്കു
വർഷാന്തരയാഗവും
നേർച്ചയും
കഴിപ്പാൻ
പോയി.
22
എന്നാൽ
ഹന്നാ
കൂടെപോയില്ല;
അവൾ
ഭർത്താവിനോടു:
ശിശുവിന്റെ
മുലകുടി
മാറട്ടെ;
പിന്നെ
അവൻ
യഹോവയുടെ
സന്നിധിയിൽ
ചെന്നു
അവിടെ
എന്നു
പാർക്കേണ്ടതിന്നു
ഞാൻ
അവനെയും
കൊണ്ടുപോരാം
എന്നു
പറഞ്ഞു.
23
അവളുടെ
ഭർത്താവായ
എൽക്കാനാ
അവളോടു:
നിന്റെ
ഇഷ്ടംപോലെയാകട്ടെ;
അവന്റെ
മുലകുടിമാറുംവരെ
താമസിക്ക;
യഹോവ
തന്റെ
വചനം
നിവർത്തിക്കുമാറാകട്ടെ
എന്നു
പറഞ്ഞു.
അങ്ങനെ
അവൾ
വീട്ടിൽ
താമസിച്ചു
മുലകുടി
മാറുംവരെ
മകന്നു
മുലകൊടുത്തു.
24
അവന്നു
മുലകുടി
മാറിയശേഷം
അവൾ
മൂന്നു
വയസ്സു
പ്രായമുള്ള
ഒരു
കാളയും
ഒരു
പറമാവും
ഒരു
തുരുത്തി
വീഞ്ഞുമായി
അവനെ
ശീലോവിൽ
യഹോവയുടെ
ആലയത്തിലേക്കു
കൊണ്ടുചെന്നു:
ബാലനോ
ചെറുപ്പമായിരുന്നു.
25
അവർ
കാളയെ
അറുത്തിട്ടു
ബാലനെ
ഏലിയുടെ
അടുക്കൽ
കൊണ്ടുചെന്നു.
26
അവൾ
അവനോടു
പറഞ്ഞതു:
യജമാനനേ;
യജമാനനാണ,
യഹോവയോടു
പ്രാർത്ഥിച്ചുകൊണ്ടു
ഇവിടെ
സമീപത്തു
നിന്നിരുന്ന
സ്ത്രീ
ഞാൻ
ആകുന്നു.
27
ഈ
ബാലന്നായിട്ടു
ഞാൻ
പ്രാർത്ഥിച്ചു;
ഞാൻ
യഹോവയോടു
കഴിച്ച
അപേക്ഷ
യഹോവ
എനിക്കു
നല്കിയിരിക്കുന്നു.
28
അതുകൊണ്ടു
ഞാൻ
അവനെ
യഹോവെക്കു
നിവേദിച്ചിരിക്കുന്നു;
അവൻ
ജീവപര്യന്തം
യഹോവെക്കു
നിവേദിതനായിരിക്കും.
അവർ
അവിടെ
യഹോവയെ
നമസ്കരിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References