സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യേഹേസ്കേൽ 40:31
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
Notes
No Verse Added
History
യേഹേസ്കേൽ 40:31 (07 19 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യേഹേസ്കേൽ 40:31
1
ഞങ്ങളുടെ
പ്രവാസത്തിന്റെ
ഇരുപത്തഞ്ചാം
ആണ്ടിന്റെ
ആരംഭത്തിങ്കൽ
പത്താം
തിയ്യതി,
നഗരം
പിടിക്കപ്പെട്ടതിന്റെ
പതിനാലാം
ആണ്ടിൽ,
അന്നേ
തിയ്യതി
തന്നേ
യഹോവയുടെ
കൈ
എന്റെ
മേൽ
വന്നു
എന്നെ
അവിടേക്കു
കൊണ്ടുപോയി.
2
ദിവ്യദർശനങ്ങളിൽ
അവൻ
എന്നെ
യിസ്രായേൽദേശത്തു
കൊണ്ടുചെന്നു
ഏറ്റവും
ഉയർന്ന
ഒരു
പർവ്വതത്തിന്മേൽ
നിർത്തി;
അതിന്മേൽ
തെക്കുമാറി
ഒരു
നഗരത്തിന്റെ
രൂപംപോലെ
ഒന്നു
കാണ്മാനുണ്ടായിരുന്നു.
3
അവൻ
എന്നെ
അവിടെ
കൊണ്ടുചെന്നു;
അവിടെ
ഒരു
പുരുഷൻ
ഉണ്ടായിരുന്നു;
അവൻ
കാഴ്ചെക്കു
താമ്രംപോലെ
ആയിരുന്നു;
അവന്റെ
കയ്യിൽ
ഒരു
ചണച്ചരടും
അളവുദണ്ഡും
ഉണ്ടായിരുന്നു;
അവൻ
പടിവാതിൽക്കൽനിന്നു.
4
ആ
പുരുഷൻ
എന്നോടു:
മനുഷ്യപുത്രാ,
നീ
കണ്ണുകൊണ്ടു
നോക്കി
ചെവികൊണ്ടു
കേട്ടു
ഞാൻ
നിന്നെ
കാണിപ്പാൻ
പോകുന്ന
എല്ലാറ്റിലും
ശ്രദ്ധവെക്കുക;
ഞാൻ
അവ
നിനക്കു
കാണിച്ചുതരുവാനായിട്ടാകുന്നു
നിന്നെ
ഇവിടെ
കൊണ്ടുവന്നതു;
നീ
കാണുന്നതൊക്കെയും
യിസ്രായേൽഗൃഹത്തോടു
അറിയിക്ക
എന്നു
കല്പിച്ചു.
5
എന്നാൽ
ആലയത്തിന്നു
പുറമെ
ചുറ്റും
ഒരു
മതിൽ
ഉണ്ടായിരുന്നു;
ആ
പുരുഷന്റെ
കയ്യിൽ
ആറു
മുഴം
നീളമുള്ള
ഒരു
അളവുദണ്ഡു
ഉണ്ടായിരുന്നു;
മുഴമോ
ഒരു
മുഴവും
നാലു
വിരലും
അത്രേ;
അവൻ
മതിൽ
അളന്നു;
വീതി
ഒരു
ദണ്ഡു,
ഉയരം
ഒരു
ദണ്ഡു;
6
പിന്നെ
അവൻ
കിഴക്കോട്ടു
ദർശനമുള്ള
ഗോപുരത്തിങ്കൽ
ചെന്നു
അതിന്റെ
പതനങ്ങളിൽ
കയറി
ഗോപുരത്തിന്റെ
ഉമ്മരപ്പടി
അളന്നു;
അതിന്റെ
വീതി
ഒരു
ദണ്ഡു;
മറ്റെ
ഉമ്മരപ്പടിയുടെ
വീതിയും
ഒരു
ദണ്ഡു;
7
ഓരോ
മാടത്തിന്നും
ഒരു
ദണ്ഡു
നീളവും
ഒരു
ദണ്ഡു
വീതിയും
ഉണ്ടായിരുന്നു;
മാടങ്ങൾ
തമ്മിൽ
അയ്യഞ്ചു
മുഴം
അകന്നിരുന്നു;
ഗോപുരത്തിന്റെ
ഉമ്മരപ്പടി
അകത്തു
ഗോപുരത്തിന്റെ
പൂമുഖത്തിന്നരികെ
ഒരു
ദണ്ഡായിരുന്നു.
8
അവൻ
ഗോപുരത്തിന്റെ
പൂമുഖം
അകത്തു
വശം
അളന്നു;
ഒരു
ദണ്ഡു.
9
അവൻ
ഗോപുരത്തിന്റെ
പൂമുഖം
അളന്നു;
അതു
എട്ടു
മുഴവും
അതിന്റെ
കട്ടളക്കാലുകൾ
ഈരണ്ടു
മുഴവും
ആയിരുന്നു;
ഗോപുരത്തിന്റെ
പൂമുഖം
അകത്തോട്ടായിരുന്നു.
10
കിഴക്കോട്ടു
ദർശനമുള്ള
ഗോപുരത്തിന്റെ
മാടങ്ങൾ
ഇപ്പുറത്തു
മൂന്നും
അപ്പുറത്തു
മൂന്നും
ആയിരുന്നു;
മൂന്നിന്നും
ഒരേ
അളവും
ഇപ്പുറത്തും
അപ്പുറത്തും
ഉള്ള
കട്ടളക്കാലുകൾക്കു
ഒരേ
അളവും
ആയിരുന്നു.
11
അവൻ
ഗോപുരപ്രവേശനത്തിന്റെ
വീതി
അളന്നു;
പത്തു
മുഴം;
ഗോപുരത്തിന്റെ
നീളം
അളന്നു:
പതിമൂന്നു
മുഴം.
12
മാടങ്ങളുടെ
മുമ്പിൽ
ഇപ്പുറത്തു
ഒരു
മുഴമുള്ളോരു
അതിരഴിയും
അപ്പുറത്തു
ഒരു
മുഴമുള്ളോരു
അതിരഴിയും
ഉണ്ടായിരുന്നു;
ഇപ്പുറത്തും
അപ്പുറത്തും
ഓരോ
മാടവും
ആറാറു
മുഴം
ഉള്ളതായിരുന്നു.
13
അവൻ
ഒരു
മാടത്തിന്റെ
മേല്പുരമുതൽ
മറ്റേതിന്റെ
മേല്പുരവരെ
അളന്നു;
വാതിലോടു
വാതിൽ
ഇരുപത്തഞ്ചു
മുഴമായിരുന്നു.
14
അവൻ
പൂമുഖം
അളന്നു:
ഇരുപതു
മുഴം;
ഗോപുരത്തിന്റെ
മാടങ്ങൾ
ചുറ്റും
പ്രാകാരത്തിലേക്കു
തുറന്നിരുന്നു.
15
പ്രവേശനവാതിലിന്റെ
മുൻഭാഗം
തുടങ്ങി
അകത്തെ
വാതിൽക്കലെ
പൂമുഖത്തിന്റെ
മുൻഭാഗംവരെ
അമ്പുത
മുഴമായിരുന്നു.
16
ഗോപുരത്തിന്നും
പൂമുഖത്തിന്നും
അകത്തേക്കു
ചുറ്റിലും
മാടങ്ങളിലും
ഇടത്തൂണുകളിലും
അഴിയുള്ള
ജാലകങ്ങൾ
ഉണ്ടായിരുന്നു;
ആ
ജാലകങ്ങൾ
അകത്തു
ചുറ്റും
ഉണ്ടായിരുന്നു;
ഓരോ
ഇടത്തൂണിന്മേലും
ഈന്തപ്പനകളും
ഉണ്ടായിരുന്നു.
17
പിന്നെ
അവൻ
എന്നെ
പുറത്തെ
പ്രാകാരത്തിലേക്കു
കൊണ്ടുചെന്നു;
അവിടെ
പ്രാകാരത്തിന്നു
ചുറ്റും
മണ്ഡപങ്ങളും
ഓരോ
കല്തളവും
ഉണ്ടായിരുന്നു;
കല്തളത്തിങ്കൽ
മുപ്പതു
മണ്ഡപം
ഉണ്ടായിരുന്നു.
18
കല്തളം
ഗോപുരങ്ങളുടെ
നീളത്തിന്നു
ഒത്തവണ്ണം
ഗോപുരങ്ങളുടെ
പാർശ്വത്തിൽ
ആയിരുന്നു;
അതു
താഴത്തെ
കലളം.
19
പിന്നെ
അവൻ
താഴത്തെ
ഗോപുരത്തിന്റെ
മുൻഭാഗം
മുതൽ
അകത്തെ
പ്രാകാരത്തിന്റെ
പുറത്തെ
മുൻഭാഗംവരെയുള്ള
അകലം
അളന്നു;
കിഴക്കോട്ടും
വടക്കോട്ടും
നൂറീതു
മുഴമായിരുന്നു.
20
വടക്കോട്ടു
ദർശനമുള്ള
പുറത്തെ
പ്രാകാരഗോപുരത്തിന്റെ
നീളവും
വീതിയും
അവൻ
അളന്നു.
21
അതിന്റെ
മാടങ്ങൾ
ഇപ്പുറത്തു
മൂന്നും
അപ്പുറത്തു
മൂന്നും
ആയിരുന്നു;
അതിന്റെ
ഇടത്തൂണുകളും
പൂമുഖവും
ഒന്നാമത്തെ
ഗോപുരത്തിന്റെ
അളവുപോലെ
ആയിരുന്നു;
അതിന്റെ
നീളം
അമ്പതു
മുഴവും
വീതി
ഇരുപത്തഞ്ചു
മുഴവുമായിരുന്നു.
22
അതിന്റെ
ജാലകങ്ങളും
പൂമുഖവും
ഈന്തപ്പനകളും
കിഴക്കോട്ടു
ദർശനമുള്ള
ഗോപുരത്തിന്റെ
അളവുപോലെ
ആയിരുന്നു;
ഏഴു
പതനത്താൽ
അതിലേക്കു
കയറാം;
അതിന്റെ
പൂമുഖം
അതിന്റെ
അകത്തുഭാഗത്തായിരുന്നു.
23
അകത്തെ
പ്രാകാരത്തിന്നു
വടക്കോട്ടും
കിഴക്കോട്ടും
ഉള്ള
ഗോപുരത്തിന്നു
നേരെ
ഒരു
ഗോപുരം
ഉണ്ടായിരുന്നു;
ഒരു
ഗോപുരം
മുതൽ
മറ്റെ
ഗോപുരംവരെ
അവൻ
അളന്നു:
നൂറു
മുഴം.
24
പിന്നെ
അവൻ
എന്നെ
തെക്കോട്ടു
കൊണ്ടുചെന്നു;
തെക്കോട്ടു
ഒരു
ഗോപുരം;
അതിന്റെ
ഇടത്തൂണുകളും
പൂമുഖവും
അവൻ
ഈ
അളവുപോലെ
തന്നേ
അളന്നു.
25
ആ
ജാലകങ്ങൾ
പോലെ
ഇതിന്നും
അതിന്റെ
പൂമുഖത്തിന്നും
ചുറ്റും
ജാലകങ്ങൾ
ഉണ്ടായിരുന്നു;
നീളം
അമ്പതു
മുഴവും
വീതി
ഇരുപത്തഞ്ചു
മുഴവും
ആയിരുന്നു.
26
അതിലേക്കു
കയറുവാൻ
ഏഴു
പതനം
ഉണ്ടായിരുന്നു;
അതിന്റെ
പൂമുഖം
അതിന്റെ
അകത്തുഭാഗത്തായിരുന്നു;
അതിന്നു
അതിന്റെ
ഇടത്തൂണുകളിന്മേൽ
ഈന്തപ്പനകൾ
ഇപ്പുറത്തൊന്നും
അപ്പുറത്തൊന്നും
ഉണ്ടായിരുന്നു.
27
അകത്തെ
പ്രാകാരത്തിന്നു
തെക്കോട്ടു
ഒരു
ഗോപുരം
ഉണ്ടായിരുന്നു;
തെക്കോട്ടു
ഒരു
ഗോപുരം
മുതൽ
മറ്റെഗോപുരംവരെ
അവൻ
അളന്നു:
നൂറു
മുഴം.
28
പിന്നെ
അവൻ
തെക്കെ
ഗോപുരത്തിൽകൂടി
എന്നെ
അകത്തെ
പ്രാകാരത്തിൽ
കൊണ്ടു
ചെന്നു;
അവൻ
തെക്കെ
ഗോപുരവും
ഈ
അളവുപോലെ
തന്നേ
അളന്നു.
29
അതിന്റെ
മാടങ്ങളും
ഇടത്തൂണുകളും
പൂമുഖവും
ഈ
അളവുപോലെ
തന്നേ
ആയിരുന്നു;
അതിന്നും
അതിന്റെ
പൂമുഖത്തിന്നും
ചുറ്റും
ജാലകങ്ങൾ
ഉണ്ടായിരുന്നു;
അതു
അമ്പതു
മുഴം
നീളവും
ഇരുപത്തഞ്ചു
മുഴം
വീതിയും
ഉള്ളതായിരുന്നു.
30
പൂമുഖങ്ങൾ
ചുറ്റും
ഇരുപത്തഞ്ചു
മുഴം
നീളവും
അഞ്ചുമുഴം
വീതിയും
ഉള്ളവയായിരുന്നു.
31
അതിന്റെ
പൂമുഖം
പുറത്തെ
പ്രാകാരത്തിന്റെ
നേരെ
ആയിരുന്നു;
അതിന്റെ
ഇടത്തൂണുകളിന്മേൽ
ഈന്തപ്പനകൾ
ഉണ്ടായിരുന്നു;
അതിലേക്കു
കയറുവാൻ
എട്ടു
പതനം
ഉണ്ടായിരുന്നു.
32
പിന്നെ
അവൻ
എന്നെ
കിഴക്കു
അകത്തെ
പ്രാകാരത്തിലേക്കു
കൊണ്ടുചെന്നു;
അവൻ
ഗോപുരത്തെ
ഈ
അളവുപോലെ
തന്നേ
അളന്നു.
33
അതിന്റെ
മാടങ്ങളും
ഇടത്തൂണുകളും
പൂമുഖവും
ഈ
അളവുപോലെ
തന്നേ
ആയിരുന്നു;
അതിന്നു
അതിന്റെ
പൂമുഖത്തിന്നും
ചുറ്റും
ജാലകങ്ങൾ
ഉണ്ടായിരുന്നു;
അതു
അമ്പതു
മുഴം
നീളവും
ഇരുപത്തഞ്ചു
മുഴം
വീതിയും
ഉള്ളതായിരുന്നു;
34
അതിന്റെ
പൂമുഖം
പുറത്തെ
പ്രാകാരത്തിന്നു
നേരെ
ആയിരുന്നു;
അതിന്റെ
ഇടത്തൂണുകളിന്മേൽ
ഇപ്പുറത്തും
അപ്പുറത്തും
ഈന്തപ്പനകൾ
ഉണ്ടായിരുന്നു;
അതിലേക്കു
കയറുവാൻ
എട്ടു
പതനം
ഉണ്ടായിരുന്നു.
35
പിന്നെ
അവൻ
എന്നെ
വടക്കെ
ഗോപുരത്തിലേക്കു
കൊണ്ടുചെന്നു,
ഈ
അളവുപോലെ
തന്നേ
അതും
അളന്നു.
36
അവൻ
അതിന്റെ
മാടങ്ങളും
ഇടത്തൂണുകളും
പൂമുഖവും
അളന്നു;
ചുറ്റും
അതിന്നു
ജാലകങ്ങൾ
ഉണ്ടായിരുന്നു;
അതിന്റെ
നീളം
അമ്പതു
മുഴവും
വീതി
ഇരുപത്തഞ്ചു
മുഴവും
ആയിരുന്നു.
37
അതിന്റെ
പൂമുഖം
പുറത്തെ
പ്രാകാരത്തിന്നു
നേരെ
ആയിരുന്നു;
ഇടത്തൂണുകളിന്മേൽ
ഇപ്പുറത്തും
അപ്പുറത്തും
ഈന്തപ്പനകൾ
ഉണ്ടായിരുന്നു;
അതിലേക്കു
കയറുവാൻ
എട്ടു
പതനം
ഉണ്ടായിരുന്നു.
38
അവിടെ
ഒരു
അറ
ഉണ്ടായിരുന്നു;
അതിലേക്കുള്ള
പ്രവേശനം
ഗോപുരത്തിന്റെ
പൂമുഖത്തിൽകൂടി
ആയിരുന്നു;
അവിടെ
അവർ
ഹോമയാഗം
കഴുകും.
39
ഗോപുരത്തിന്റെ
പൂമുഖത്തു
ഇപ്പുറത്തു
രണ്ടു
മേശയും
അപ്പുറത്തു
രണ്ടു
മേശയും
ഉണ്ടായിരുന്നു;
അവയുടെ
മേൽ
ഹോമയാഗവും
പാപയാഗവും
അകൃത്യയാഗവും
അറുക്കും.
40
ഗോപുരപ്രവേശനത്തിങ്കൽ
കയറുമ്പോൾ
പുറമെ
വടക്കുവശത്തു
രണ്ടുമേശയും
പൂമുഖത്തിന്റെ
മറുവശത്തു
രണ്ടുമേശയും
ഉണ്ടായിരുന്നു.
41
ഗോപുരത്തിന്റെ
പാർശ്വഭാഗത്തു
ഇപ്പുറത്തു
നാലും
അപ്പുറത്തു
നാലും
ഇങ്ങിനെ
എട്ടു
മേശ
ഉണ്ടായിരുന്നു;
അവയുടെ
മേൽ
അവർ
യാഗങ്ങളെ
അറുക്കും.
42
ഹോമയാഗത്തിന്നുള്ള
നാലു
മേശയും
ചെത്തിയ
കല്ലുകൊണ്ടു
ഒന്നര
മുഴം
നീളവും
ഒന്നര
മുഴം
വീതിയും
ഒരു
മുഴം
ഉയരവുമായി
ഉണ്ടാക്കിയിരുന്നു;
അവയുടെ
മേൽ
അവർ
ഹോമയാഗവും
ഹനനയാഗവും
അറുപ്പാനുള്ള
ആയുധങ്ങൾ
വെക്കും.
43
അകത്തു
ചുറ്റിലും
നാലു
വിരൽ
നീളമുള്ള
കൊളുത്തുകൾ
തറെച്ചിരുന്നു;
എന്നാൽ
മേശകളുടെ
മേൽ
നിവേദിതമാംസം
വെക്കും.
44
അകത്തെ
ഗോപുരത്തിന്നു
പുറത്തു,
അകത്തെ
പ്രാകാരത്തിൽ
തന്നേ,
രണ്ടു
മണ്ഡപം
ഉണ്ടായിരുന്നു;
ഒന്നു
വടക്കെ
ഗോപുരത്തിന്റെ
പാർശ്വത്തു
തെക്കോട്ടു
ദർശനമുള്ളതായിരുന്നു;
മറ്റേതു
തെക്കെ
ഗോപുരത്തിന്റെ
പാർശ്വത്തു
വടക്കോട്ടു
ദർശനമുള്ളതായിരുന്നു.
45
അവൻ
എന്നോടു
കല്പിച്ചതു:
തെക്കോട്ടു
ദർശനമുള്ള
ഈ
മണ്ഡപം
ആലയത്തിന്റെ
വിചാരകരായ
പുരോഹിതന്മാർക്കുള്ളതു.
46
വടക്കോട്ടു
ദർശനമുള്ള
മണ്ഡപം
യാഗപീഠത്തിന്റെ
വിചാരകരായ
പുരോഹിതന്മാർക്കുള്ളതു;
ഇവർ
യഹോവെക്കു
ശുശ്രൂഷ
ചെയ്യേണ്ടതിന്നു
അടുത്തുചെല്ലുന്ന
ലേവ്യരിൽ
സാദോക്കിന്റെ
പുത്രന്മാരാകുന്നു.
47
അവൻ
പ്രാകാരത്തെ
അളന്നു;
അതു
നൂറു
മുഴം
നീളവും
നൂറു
മുഴം
വീതിയും
ഇങ്ങനെ
ചതുരശ്രമായിരുന്നു;
യാഗപീഠമോ
ആലയത്തിന്റെ
മുൻ
വശത്തായിരുന്നു.
48
പിന്നെ
അവൻ
എന്നെ
ആലയത്തിന്റെ
പൂമുഖത്തു
കൊണ്ടുചെന്നു;
അവൻ
പൂമുഖത്തിന്റെ
മുറിച്ചുവർ
അളന്നു,
ഇപ്പുറത്തുള്ളതു
അഞ്ചു
മുഴം;
അപ്പുറത്തുള്ളതു
അഞ്ചു
മുഴം;
മുറിച്ചുവരിന്റെ
വീതിയോ
ഇപ്പുറത്തു
മൂന്നു
മുഴവും
അപ്പുറത്തു
മൂന്നു
മുഴവും
ആയിരുന്നു.
49
പൂമുഖത്തിന്റെ
നീളം
ഇരുപതു
മുഴം,
വീതി
പന്ത്രണ്ടു
മുഴം,
അതിലേക്കു
കയറുവാനുള്ള
പതനം
പത്തു;
മുറിച്ചുവരുകൾക്കരികെ
ഇപ്പുറത്തു
ഒന്നും
അപ്പുറത്തു
ഒന്നുമായി
തൂണുകൾ
ഉണ്ടായിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References