സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലേവ്യപുസ്തകം 10:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
ലേവ്യപുസ്തകം 10:1 (08 57 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലേവ്യപുസ്തകം 10:1
1
അനന്തരം
അഹരോന്റെ
പുത്രന്മാരായ
നാദാബും
അബീഹൂവും
ഓരോ
ധൂപകലശം
എടുത്തു
അതിൽ
തീ
ഇട്ടു
അതിന്മേൽ
ധൂപ
വർഗ്ഗവും
ഇട്ടു,
അങ്ങനെ
തങ്ങളോടു
കല്പിച്ചതല്ലാത്ത
അന്യാഗ്നി
യഹോവയുടെ
സന്നിധിയിൽ
കൊണ്ടുവന്നു.
2
ഉടനെ
യഹോവയുടെ
സന്നിധിയിൽനിന്നു
തീ
പുറപ്പെട്ടു
അവരെ
ദഹിപ്പിച്ചുകളഞ്ഞു;
അവർ
യഹോവയുടെ
സന്നിധിയിൽ
മരിച്ചുപോയി.
3
അപ്പോൾ
മോശെ:
എന്നോടു
അടുക്കുന്നവരിൽ
ഞാൻ
ശുദ്ധീകരിക്കപ്പെടും;
സർവ്വജനത്തിന്റെയും
മുമ്പാകെ
ഞാൻ
മഹത്വപ്പെടും
എന്നു
യഹോവ
അരുളിച്ചെയ്തതു
ഇതു
തന്നേ
എന്നു
അഹരോനോടു
പറഞ്ഞു.
അഹരോനോ
മിണ്ടാതിരുന്നു.
4
പിന്നെ
മോശെ
അഹരോന്റെ
ഇളയപ്പൻ
ഉസ്സീയേലിന്റെ
പുത്രന്മാരായ
മീശായേലിനെയും
എത്സാഫാനെയും
വിളിച്ചു
അവരോടു:
നിങ്ങൾ
അടുത്തുചെന്നു
നിങ്ങളുടെ
സഹോദരന്മാരെ
വിശുദ്ധമന്ദിരത്തിന്റെ
മുമ്പിൽനിന്നു
പാളയത്തിന്നു
പുറത്തു
കൊണ്ടുപോകുവിൻ
എന്നു
പറഞ്ഞു.
5
മോശെ
പറഞ്ഞതുപോലെ
അവർ
അടുത്തു
ചെന്നു
അവരെ
അവരുടെ
അങ്കികളോടുകൂടെ
പാളയത്തിന്നു
പുറത്തു
കൊണ്ടുപോയി.
6
പിന്നെ
മോശെ
അഹരോനോടും
അവന്റെ
പുത്രന്മാരായ
എലെയാസാരോടും
ഈഥാമാരോടും
നിങ്ങൾ
മരിക്കാതെയും
സർവ്വസഭയുടെയും
മേൽ
കോപം
വരാതെയും
ഇരിപ്പാൻ
നിങ്ങളുടെ
തലമുടി
പിച്ചിപ്പറിക്കരുതു;
നിങ്ങളുടെ
വസ്ത്രം
കീറുകയും
അരുതു;
നിങ്ങളുടെ
സഹോദരന്മാരായ
യിസ്രായേൽഗൃഹം
ഒക്കെയും
യഹോവ
ദഹിപ്പിച്ച
ദഹനംനിമിത്തം
കരയട്ടെ.
7
നിങ്ങളോ
മരിച്ചുപോകാതിരിക്കേണ്ടതിന്നു
സമാഗമനക്കുടാരത്തിന്റെ
വാതിൽ
വീട്ടു
പുറത്തു
പോകരുതു;
യഹോവയുടെ
അഭിഷേകതൈലം
നിങ്ങളുടെ
മേൽ
ഇരിക്കുന്നുവല്ലോ
എന്നു
പറഞ്ഞു.
അവർ
മോശെയുടെ
വചനംപോലെ
തന്നേ
ചെയ്തു.
8
യഹോവ
അഹരോനോടു
അരുളിച്ചെയ്തതു:
9
നീയും
നിന്റെ
പുത്രന്മാരും
മരിച്ചു
പോകാതിരിക്കേണ്ടതിന്നു
സമാഗമനക്കുടാരത്തിൽ
കടക്കുമ്പോൾ
വീഞ്ഞും
മദ്യവും
കുടിക്കരുതു.
ഇതു
നിങ്ങൾക്കു
തലമുറതലമുറയായി
എന്നേക്കുമുള്ള
ചട്ടമായിരിക്കേണം.
10
ശുദ്ധവും
അശുദ്ധവും
മലിനവും
നിർമ്മലവും
തമ്മിൽ
നിങ്ങൾ
വകതിരിക്കേണ്ടതിന്നും
11
യഹോവ
മോശെമുഖാന്തരം
യിസ്രായേൽമക്കളോടു
കല്പിച്ച
സകലപ്രമാണങ്ങളും
അവരെ
ഉപദേശിക്കേണ്ടതിന്നും
തന്നേ.
12
അഹരോനോടും
അവന്റെ
ശേഷിപ്പുള്ള
പുത്രന്മാരായ
എലെയാസാരോടും
ഈഥാമാരോടും
മോശെ
പറഞ്ഞതെന്തെന്നാൽ:
യഹോവയുടെ
ദഹനയാഗങ്ങളിൽ
ശേഷിപ്പുള്ള
ഭോജനയാഗം
നിങ്ങൾ
എടുത്തു
യാഗപീഠത്തിന്റെ
അടുക്കൽ
വെച്ചു
പുളിപ്പില്ലാത്തതായി
ഭക്ഷിപ്പിൻ;
അതു
അതിവിശുദ്ധം.
13
അതു
ഒരു
വിശുദ്ധസ്ഥലത്തുവെച്ചു
ഭക്ഷിക്കേണം;
യഹോവയുടെ
ദഹനയാഗങ്ങളിൽ
അതു
നിനക്കുള്ള
അവകാശവും
നിന്റെ
പുത്രന്മാർക്കുള്ള
അവകാശവും
ആകുന്നു;
ഇങ്ങനെ
എന്നോടു
കല്പിച്ചിരിക്കുന്നു.
14
നിരാജനത്തിന്റെ
നെഞ്ചും
ഉദർച്ചയുടെ
കൈക്കുറകും
നീയും
നിന്റെ
പുത്രന്മാരും
പുത്രിമാരും
വെടിപ്പുള്ളോരു
സ്ഥലത്തു
വെച്ചു
തിന്നേണം;
യിസ്രായേൽമക്കളുടെ
സമാധാനയാഗങ്ങളിൽ
അവ
നിനക്കുള്ള
അവകാശവും
നിന്റെ
മക്കൾക്കുള്ള
അവകാശവുമായി
നല്കിയിരിക്കുന്നു.
15
മേദസ്സിന്റെ
ദഹനയാഗങ്ങളോടുകൂടെ
അവർ
യഹോവയുടെ
സന്നിധിയിൽ
നീരാജനം
ചെയ്യേണ്ടതിന്നു
ഉദർച്ചയുടെ
കൈക്കുറകും
നീരാജനത്തിന്റെ
നെഞ്ചുംകൊണ്ടു
വരേണം;
അതു
യഹോവ
കല്പിച്ചതുപോലെ
ശാശ്വതാവകാശമായി
നിനക്കും
നിന്റെ
മക്കൾക്കും
ഇരിക്കേണം.
16
പിന്നെ
പാപയാഗമായ
കോലാടിനെക്കുറിച്ചു
മോശെ
താൽപര്യമായി
അന്വേഷിച്ചു;
എന്നാൽ
അതു
ചുട്ടുകളഞ്ഞിരുന്നു;
അപ്പോൾ
അവൻ
അഹരോന്റെ
ശേഷിപ്പുള്ള
പുത്രന്മാരായ
എലെയാസാരോടും
ഈഥാമാരോടും
കോപിച്ചു:
17
പാപയാഗം
അതിവിശുദ്ധവും
സഭയുടെ
അകൃത്യം
നീക്കിക്കളവാനും
അവർക്കുവേണ്ടി
യഹോവയുടെ
സന്നിധിയിൽ
പ്രായശ്ചിത്തം
കഴിപ്പാനും
നിങ്ങൾക്കു
തന്നതുമായിരിക്കെ
നിങ്ങൾ
അതു
ഒരു
വിശുദ്ധ
സ്ഥലത്തുവെച്ചു
ഭക്ഷിക്കാഞ്ഞതു
എന്തു?
18
അതിന്റെ
രക്തം
വിശുദ്ധമന്ദിരത്തിന്നകത്തു
കൊണ്ടുവന്നില്ലല്ലോ;
ഞാൻ
ആജ്ഞാപിച്ചതു
പോലെ
നിങ്ങൾ
അതു
ഒരു
വിശുദ്ധസ്ഥലത്തു
വെച്ചു
ഭക്ഷിക്കേണ്ടതായിരുന്നു
എന്നു
പറഞ്ഞു.
19
അപ്പോൾ
അഹരോൻ
മോശെയോടു:
ഇന്നു
അവർ
തങ്ങളുടെ
പാപയാഗവും
ഹോമയാഗവും
യഹോവയുടെ
സന്നിധിയിൽ
അർപ്പിച്ചു;
എനിക്കു
ഇങ്ങനെ
ഭവിച്ചുവല്ലോ.
ഇന്നു
ഞാൻ
പാപയാഗം
ഭക്ഷിച്ചു
എങ്കിൽ
അതു
യഹോവെക്കു
പ്രസാദമായിരിക്കുമോ
എന്നു
പറഞ്ഞു.
20
ഇതു
കേട്ടപ്പോൾ
മോശെക്കു
ബോധിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References