സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലേവ്യപുസ്തകം 4:22
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
ലേവ്യപുസ്തകം 4:22 (10 49 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലേവ്യപുസ്തകം 4:22
1
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
2
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
ചെയ്യരുതെന്നു
യഹോവ
കല്പിച്ചിട്ടുള്ള
വല്ല
കാര്യത്തിലും
ആരെങ്കിലും
അബദ്ധവശാൽ
പിഴെച്ചു
ആ
വക
വല്ലതും
ചെയ്താൽ
-
3
അഭിഷിക്തനായ
പുരോഹിതൻ
ജനത്തിന്മേൽ
കുറ്റം
വരത്തക്കവണ്ണം
പാപം
ചെയ്തു
എങ്കിൽ
താൻ
ചെയ്ത
പാപം
നിമിത്തം
അവൻ
യഹോവെക്കു
പാപയാഗമായി
ഊനമില്ലാത്ത
ഒരു
കാളക്കിടാവിനെ
അർപ്പിക്കേണം.
4
അവൻ
ആ
കാളയെ
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കൽ
യഹോവയുടെ
സന്നിധിയിൽ
കൊണ്ടുവന്നു
കാളയുടെ
തലയിൽ
കൈവെച്ചു
യഹോവയുടെ
സന്നിധിയിൽ
കാളയെ
അറുക്കേണം.
5
അഭിഷിക്തനായ
പുരോഹിതൻ
കാളയുടെ
രക്തം
കുറെ
എടുത്തു
സമാഗമനക്കുടാരത്തിൽ
കൊണ്ടുവരേണം.
6
പുരോഹിതൻ
രക്തത്തിൽ
വിരൽ
മുക്കി
യഹോവയുടെ
സന്നിധിയിൽ
വിശുദ്ധമന്ദിരത്തിന്റെ
തിരശ്ശീലെക്കു
മുമ്പിൽ
ഏഴു
പ്രാവശ്യം
തളിക്കേണം.
7
പുരോഹിതൻ
രക്തം
കുറെ
യഹോവയുടെ
സന്നിധിയിൽ
സമാഗമന
കൂടാരത്തിലുള്ള
സുഗന്ധവർഗ്ഗത്തിൻ
ധൂപപീഠത്തിന്റെ
കൊമ്പുകളിൽ
പുരട്ടേണം;
കാളയുടെ
ശേഷം
രക്തം
മുഴുവനും
സമാഗമന
കൂടാരത്തിന്റെ
വാതിൽക്കൽ
ഉള്ള
ഹോമയാഗ
പീഠത്തിന്റെ
ചുവട്ടിൽ
ഒഴിച്ചുകളയേണം.
8
പാപയാഗത്തിന്നുള്ള
കാളയുടെ
സകല
മേദസ്സും
കുടൽ
പൊതിഞ്ഞിരിക്കുന്ന
മേദസ്സും
കുടലിന്മേലുള്ള
സകലമേദസ്സും
അതിൽനിന്നു
നീക്കേണം.
9
മൂത്രപിണ്ഡം
രണ്ടും
അവയുടെ
മേൽ
കടിപ്രദേശത്തുള്ള
മേദസ്സും
മൂത്രപിണ്ഡങ്ങളോടുകൂടെ
കരളിന്മേലുള്ള
വപയും
അവൻ
എടുക്കേണം.
10
സമാധാനയാഗത്തിന്നുള്ള
കാളയിൽനിന്നു
എടുത്തതുപോലെ
തന്നേ;
പുരോഹിതൻ
ഹോമയാഗപീഠത്തിന്മേൽ
അതു
ദഹിപ്പിക്കേണം.
11
കാളയുടെ
തോലും
മാംസം
മുഴുവനും
തലയും
കാലുകളും
കുടലും
ചാണകവുമായി
കാളയെ
മുഴുവനും
12
അവൻ
പാളയത്തിന്നു
പുറത്തു
വെണ്ണീർ
ഇടുന്ന
വെടിപ്പുള്ള
സ്ഥലത്തു
കൊണ്ടുപോയി
വിറകിന്മേൽ
വെച്ചു
തീയിട്ടു
ചുട്ടുകളയേണം;
വെണ്ണീർ
ഇടുന്നേടത്തു
വെച്ചുതന്നേ
അതു
ചുട്ടുകളയേണം.
13
യിസ്രായേൽസഭ
മുഴുവനും
അബദ്ധവശാൽ
പിഴെക്കയും
ആ
കാര്യം
സഭയുടെ
കണ്ണിന്നു
മറഞ്ഞിരിക്കയും,
ചെയ്യരുതെന്നു
യഹോവ
കല്പിച്ചിട്ടുള്ള
വല്ലകാര്യത്തിലും
അവർ
പാപം
ചെയ്തു
കുറ്റക്കാരായി
തീരുകയും
ചെയ്താൽ,
14
ചെയ്ത
പാപം
അവർ
അറിയുമ്പോൾ
സഭ
ഒരു
കാളക്കിടാവിനെ
പാപയാഗമായി
അർപ്പിക്കേണം;
സമാഗമനക്കുടാരത്തിന്റെ
മുമ്പാകെ
അതിനെ
കൊണ്ടുവന്നിട്ടു
15
സഭയുടെ
മൂപ്പന്മാർ
യഹോവയുടെ
സന്നിധിയിൽ
കാളയുടെ
തലയിൽ
കൈ
വെക്കേണം;
യഹോവയുടെ
സന്നിധിയിൽ
കാളയെ
അറുക്കയും
വേണം.
16
അഭിഷിക്തനായ
പുരോഹിതൻ
കാളയുടെ
രക്തം
കുറെ
സമാഗമനക്കുടാരത്തിൽ
കൊണ്ടുവരേണം.
17
പുരോഹിതൻ
രക്തത്തിൽ
വിരൽ
മുക്കി
യഹോവയുടെ
സന്നിധിയിൽ
തിരശ്ശീലെക്കു
മുമ്പിൽ
ഏഴു
പ്രാവശ്യം
തളിക്കേണം.
18
അവൻ
സമാഗമനക്കുടാരത്തിൽ
യഹോവയുടെ
സന്നിധിയിലുള്ള
പീഠത്തിന്റെ
കൊമ്പുകളിൽ
കുറെ
പുരട്ടേണം;
ശേഷം
രക്തം
മുഴുവനും
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കലുള്ള
ഹോമയാഗപീഠത്തിന്റെ
ചുവട്ടിൽ
ഒഴിച്ചുകളയേണം.
19
അതിന്റെ
മേദസ്സു
ഒക്കെയും
അവൻ
അതിൽനിന്നു
എടുത്തു
യാഗപീഠത്തിന്മേൽ
ദഹിപ്പിക്കേണം.
20
പാപയാഗത്തിന്നുള്ള
കാളയെ
അവൻ
ചെയ്തതുപോലെ
തന്നേ
ഈ
കാളയെയും
ചെയ്യേണം;
അങ്ങനെ
തന്നേ
ഇതിനെയും
ചെയ്യേണം;
ഇങ്ങനെ
പുരോഹിതൻ
അവർക്കുവേണ്ടി
പ്രായശ്ചിത്തം
കഴിക്കേണം;
എന്നാൽ
അതു
അവരോടു
ക്ഷമിക്കും.
21
പിന്നെ
അവൻ
കാളയെ
പാളയത്തിന്നു
പുറത്തു
കൊണ്ടുപോയി
മുമ്പിലത്തെ
കാളയെ
ചുട്ടുകളഞ്ഞതുപോലെ
ഇതിനെയും
ചുട്ടുകളയേണം;
ഇതു
സഭെക്കുവേണ്ടിയുള്ള
പാപയാഗം.
22
ഒരു
പ്രമാണി
പാപം
ചെയ്കയും,
ചെയ്യരുതെന്നു
തന്റെ
ദൈവമായ
യഹോവ
കല്പിച്ചിട്ടുള്ള
വല്ല
കാര്യത്തിലും
അബദ്ധവശാൽ
പിഴെച്ചു
കുറ്റക്കാരനായി
തീരുകയും
ചെയ്താൽ
23
അവൻ
ചെയ്ത
പാപം
അവന്നു
ബോദ്ധ്യമായി
എങ്കിൽ
അവൻ
ഊനമില്ലാത്ത
ഒരു
ആൺ
കോലാട്ടിനെ
വഴിപാടായി
കൊണ്ടുവരേണം.
24
അവൻ
ആട്ടിന്റെ
തലയിൽ
കൈവെച്ചു
യഹോവയുടെ
സന്നിധിയിൽ
ഹോമയാഗമൃഗത്തെ
അറുക്കുന്ന
സ്ഥലത്തുവെച്ചു
അതിനെ
അറുക്കേണം;
അതു
ഒരു
പാപയാഗം.
25
പിന്നെ
പുരോഹിതൻ
പാപയാഗത്തിന്റെ
രക്തം
വിരൽകൊണ്ടു
കുറെ
എടുത്തു
ഹോമയാഗപീഠത്തിന്റെ
കൊമ്പുകളിൽ
പുരട്ടി
ശേഷം
രക്തം
ഹോമയാഗപീഠത്തിന്റെ
ചുവട്ടിൽ
ഒഴിച്ചുകളയേണം.
26
അതിന്റെ
മേദസ്സു
ഒക്കെയും
അവൻ
സമാധാനയാഗത്തിന്റെ
മേദസ്സുപോലെ
യാഗപീഠത്തിന്മേൽ
ദഹിപ്പിക്കേണം;
ഇങ്ങനെ
പുരോഹിതൻ
അവന്റെ
പാപം
നിമിത്തം
അവന്നുവേണ്ടി
പ്രായശ്ചിത്തം
കഴിക്കേണം;
എന്നാൽ
അതു
അവനോടു
ക്ഷമിക്കും.
27
ദേശത്തെ
ജനത്തിൽ
ഒരുത്തൻ
ചെയ്യരുതെന്നു
യഹോവ
കല്പിച്ചിട്ടുള്ള
വല്ലകാര്യത്തിലും
അബദ്ധവശാൽ
പിഴെച്ചു
കുറ്റക്കാരനായി
തീർന്നാൽ
28
പാപം
അവന്നു
ബോദ്ധ്യമായി
എങ്കിൽ
അവൻ
ചെയ്ത
പാപം
നിമിത്തം
ഊനമില്ലാത്ത
ഒരു
പെൺകോലാട്ടിനെ
വഴിപാടായി
കൊണ്ടുവരേണം.
29
പാപയാഗമൃഗത്തിന്റെ
തലയിൽ
അവൻ
കൈ
വെച്ചിട്ടു
ഹോമയാഗത്തിന്റെ
സ്ഥലത്തുവെച്ചു
പാപയാഗമൃഗത്തെ
അറുക്കേണം.
30
പുരോഹിതൻ
അതിന്റെ
രക്തം
വിരൽകൊണ്ടു
കുറെ
എടുത്തു
ഹോമയാഗപീഠത്തിന്റെ
കൊമ്പുകളിൽ
പുരട്ടി,
ശേഷം
രക്തം
ഒക്കെയും
യാഗപീഠത്തിന്റെ
ചുവട്ടിൽ
ഒഴിച്ചുകളയേണം.
31
അതിന്റെ
മേദസ്സു
ഒക്കെയും
സമാധാനയാഗത്തിൽനിന്നു
മേദസ്സു
എടുക്കുന്നതുപോലെ
എടുത്തു
പുരോഹിതൻ
യാഗപീഠത്തിന്മേൽ
യഹോവെക്കു
സൌരഭ്യവാസനയായി
ദഹിപ്പിക്കേണം;
ഇങ്ങനെ
പുരോഹിതൻ
അവന്നു
വേണ്ടി
പ്രായശ്ചിത്തം
കഴിക്കേണം;
എന്നാൽ
അതു
അവനോടു
ക്ഷമിക്കും.
32
അവൻ
പാപയാഗമായി
ഒരു
ആട്ടിൻ
കുട്ടിയെ
കൊണ്ടുവരുന്നു
എങ്കിൽ
ഊനമില്ലാത്ത
പെണ്ണാട്ടിനെ
കൊണ്ടുവരേണം.
33
പാപയാഗമൃഗത്തിന്റെ
തലയിൽ
അവൻ
കൈവെച്ചു
ഹോമയാഗമൃഗത്തെ
അറുക്കുന്ന
സ്ഥലത്തുവെച്ചു
അതിനെ
പാപയാഗമായി
അറുക്കേണം.
34
പുരോഹിതൻ
പാപയാഗത്തിന്റെ
രക്തം
വിരൽകൊണ്ടു
കുറെ
എടുത്തു
ഹോമയാഗപീഠത്തിന്റെ
കൊമ്പുകളിൽ
പുരട്ടി,
ശേഷം
രക്തം
ഒക്കെയും
യാഗപീഠത്തിന്റെ
ചുവട്ടിൽ
ഒഴിച്ചുകളയേണം.
35
അതിന്റെ
മേദസ്സു
ഒക്കെയും
സമാധാനയാഗത്തിൽനിന്നു
ആട്ടിൻ
കുട്ടിയുടെ
മേദസ്സു
എടുക്കുന്നതുപോലെ
അവൻ
എടുക്കേണം;
പുരോഹിതൻ
യാഗപീഠത്തിന്മേൽ
യഹോവയുടെ
ദഹനയാഗങ്ങളെപ്പോലെ
അവയെ
ദഹിപ്പിക്കേണം;
അവൻ
ചെയ്ത
പാപത്തിന്നു
പുരോഹിതൻ
ഇങ്ങനെ
പ്രായശ്ചിത്തം
കഴിക്കേണം;
എന്നാൽ
അതു
അവനോടു
ക്ഷമിക്കും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References