സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
വെളിപ്പാടു 21:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
Notes
No Verse Added
History
വെളിപ്പാടു 21:1 (07 13 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
വെളിപ്പാടു 21:1
1
ഞാൻ
പുതിയ
ആകാശവും
പുതിയ
ഭൂമിയും
കണ്ടു;
ഒന്നാമത്തെ
ആകാശവും
ഒന്നാമത്തെ
ഭൂമിയും
ഒഴിഞ്ഞുപോയി;
സമുദ്രവും
ഇനി
ഇല്ല.
2
പുതിയ
യെരൂശലേം
എന്ന
വിശുദ്ധനഗരം
ഭർത്താവിന്നായി
അലങ്കരിച്ചിട്ടുള്ള
മണവാട്ടിയെപ്പോലെ
ഒരുങ്ങി
സ്വർഗ്ഗത്തിൽനിന്നു,
ദൈവസന്നിധിയിൽനിന്നു
തന്നേ,
ഇറങ്ങുന്നതും
ഞാൻ
കണ്ടു.
3
സിംഹാസനത്തിൽനിന്നു
ഒരു
മഹാശബ്ദം
പറയുന്നതായി
ഞാൻ
കേട്ടതു:
ഇതാ,
മനുഷ്യരോടു
കൂടെ
ദൈവത്തിന്റെ
കൂടാരം;
അവൻ
അവരോടുകൂടെ
വസിക്കും;
അവർ
അവന്റെ
ജനമായിരിക്കും;
ദൈവം
താൻ
അവരുടെ
ദൈവമായി
അവരോടുകൂടെ
ഇരിക്കും.
4
അവൻ
അവരുടെ
കണ്ണിൽ
നിന്നു
കണ്ണുനീർ
എല്ലാം
തുടെച്ചുകളയും.
5
ഇനി
മരണം
ഉണ്ടാകയില്ല;
ദുഃഖവും
മുറവിളിയും
കഷ്ടതയും
ഇനി
ഉണ്ടാകയില്ല;
ഒന്നാമത്തേതു
കഴിഞ്ഞുപോയി;
സിംഹാസനത്തിൽ
ഇരിക്കുന്നവൻ:
ഇതാ,
ഞാൻ
സകലവും
പുതുതാക്കുന്നു
എന്നു
അരുളിച്ചെയ്തു.
എഴുതുക,
ഈ
വചനം
വിശ്വാസയോഗ്യവും
സത്യവും
ആകുന്നു
എന്നും
അവൻ
കല്പിച്ചു.
6
പിന്നെയും
അവൻ
എന്നോടു
അരുളിച്ചെയ്തതു:
സംഭവിച്ചുതീർന്നു;
ഞാൻ
അല്ഫയും
ഓമേഗയും
ആദിയും
അന്തവും
ആകുന്നു;
ദാഹിക്കുന്നവന്നു
ഞാൻ
ജിവനീരുറവിൽ
നിന്നു
സൌജന്യമായി
കൊടുക്കും.
7
ജയിക്കുന്നവന്നു
ഇതു
അവകാശമായി
ലഭിക്കും;
ഞാൻ
അവന്നു
ദൈവവും
അവൻ
എനിക്കു
മകനുമായിരിക്കും.
8
എന്നാൽ
ഭീരുക്കൾ,
അവിശ്വാസികൾ
അറെക്കപ്പെട്ടവർ
കുലപാതകന്മാർ,
ദുർന്നടപ്പുകാർ,
ക്ഷുദ്രക്കാർ,
ബിംബാരാധികൾ
എന്നിവർക്കും
ഭോഷ്കുപറയുന്ന
ഏവർക്കും
ഉള്ള
ഓഹരി
തീയും
ഗന്ധകവും
കത്തുന്ന
പൊയ്കയിലത്രേ:
അതു
രണ്ടാമത്തെ
മരണം.
9
അന്ത്യബാധ
ഏഴും
നിറഞ്ഞ
ഏഴു
കലശം
ഉണ്ടായിരുന്ന
ഏഴു
ദൂതന്മാരിൽ
ഒരുത്തൻ
വന്നു
എന്നോടു:
വരിക,
കുഞ്ഞാടിന്റെ
കാന്തയായ
മണവാട്ടിയെ
കാണിച്ചുതരാം
എന്നു
പറഞ്ഞു.
10
അവൻ
എന്നെ
ആത്മവിവശതയിൽ
ഉയർന്നോരു
വന്മലയിൽ
കൊണ്ടുപോയി,
യെരൂശലേമെന്ന
വിശുദ്ധനഗരം
സ്വർഗ്ഗത്തിൽനിന്നു,
ദൈവസന്നിധിയിൽനിന്നു
തന്നേ,
ദൈവതേജസ്സുള്ളതായി
ഇറങ്ങുന്നതു
കാണിച്ചുതന്നു.
11
അതിന്റെ
ജ്യോതിസ്സു
ഏറ്റവും
വിലയേറിയ
രത്നത്തിന്നു
തുല്യമായി
സ്ഫടികസ്വച്ഛതയുള്ള
സൂര്യകാന്തം
പോലെ
ആയിരുന്നു.
12
അതിന്നു
പൊക്കമുള്ള
വന്മതിലും
പന്ത്രണ്ടു
ഗോപുരവും
ഗോപുരങ്ങളിൽ
പന്ത്രണ്ടു
ദൂതന്മാരും
ഉണ്ടു;
യിസ്രായേൽമക്കളുടെ
പന്ത്രണ്ടു
ഗോത്രങ്ങളുടെയും
പേർ
കൊത്തീട്ടും
ഉണ്ടു.
13
കിഴക്കു
മൂന്നു
ഗോപുരം,
വടക്കു
മൂന്നു
ഗോപുരം,
തെക്കു
മൂന്നു
ഗോപുരം,
പടിഞ്ഞാറു
മൂന്നു
ഗോപുരം.
14
നഗരത്തിന്റെ
മതിലിന്നു
പന്ത്രണ്ടു
അടിസ്ഥാനവും
അതിൽ
കുഞ്ഞാടിന്റെ
പന്ത്രണ്ടു
അപ്പൊസ്തലന്മാരുടെ
പന്ത്രണ്ടു
പേരും
ഉണ്ടു.
15
എന്നോടു
സംസാരിച്ചവനു
നഗരത്തെയും
അതിന്റെ
ഗോപുരങ്ങളെയും
മതിലിനെയും
അളക്കേണ്ടതിന്നു
പൊന്നുകൊണ്ടുള്ള
ഒരു
അളവുകോൽ
ഉണ്ടായിരുന്നു.
16
നഗരം
സമചതുരമായി
കിടക്കുന്നു;
അതിന്റെ
വീതിയും
നീളവും
സമം.
അളവുകോൽകൊണ്ടു
അവൻ
നഗരത്തെ
അളന്നു,
ആയിരത്തിരുനൂറു
നാഴിക
കണ്ടു;
അതിന്റെ
നീളവും
വീതിയും
ഉയരവും
സമം
തന്നേ.
17
അതിന്റെ
മതിൽ
അളന്നു;
മനുഷ്യന്റെ
അളവിന്നു
എന്നുവെച്ചാൽ
ദൂതന്റെ
അളവിന്നു
തന്നേ,
നൂറ്റിനാല്പത്തിനാലു
മുഴം
ഉണ്ടായിരുന്നു.
18
മതിലിന്റെ
പണി
സൂര്യകാന്തവും
നഗരം
സ്വച്ഛസ്ഫടികത്തിന്നൊത്ത
തങ്കവും
ആയിരുന്നു.
19
നഗരമതിലിന്റെ
അടിസ്ഥാനങ്ങൾ
സകല
രത്നവുംകൊണ്ടു
അലങ്കരിച്ചിരിക്കുന്നു;
ഒന്നാം
അടിസ്ഥാനം
സൂര്യകാന്തം
രണ്ടാമത്തേതു
നീലരത്നം,
മൂന്നാമത്തേതു
മാണിക്യം,
നാലാമത്തേതു
മരതകം,
20
അഞ്ചാമത്തേതു
നഖവർണ്ണി,
ആറാമത്തേതു
ചുവപ്പുകല്ലു,
ഏഴാമത്തേതു
പീതരത്നം,
എട്ടാമത്തേതു
ഗോമേദകം,
ഒമ്പതാമത്തേതു
പുഷ്യരാഗം,
പത്താമത്തേതു
വൈഡൂര്യം,
പതിനൊന്നാമത്തേതു
പത്മരാഗം,
പന്ത്രണ്ടാമത്തേതു
സുഗന്ധീ
രത്നം.
21
പന്ത്രണ്ടു
ഗോപുരവും
പന്ത്രണ്ടു
മുത്തു;
ഓരോ
ഗോപുരം
ഓരോ
മുത്തുകൊണ്ടുള്ളതും
നഗരത്തിന്റെ
വീഥി
സ്വച്ഛസ്ഫടികത്തിന്നു
തുല്യമായ
തങ്കവും
ആയിരുന്നു.
22
മന്ദിരം
അതിൽ
കണ്ടില്ല;
സർവ്വശക്തിയുള്ള
ദൈവമായ
കർത്താവും
കുഞ്ഞാടും
അതിന്റെ
മന്ദിരം
ആകുന്നു.
23
നഗരത്തിൽ
പ്രകാശിപ്പാൻ
സൂര്യനും
ചന്ദ്രനും
ആവശ്യമില്ല;
ദൈവതേജസ്സു
അതിനെ
പ്രകാശിപ്പിച്ചു;
കുഞ്ഞാടു
അതിന്റെ
വിളക്കു
ആകുന്നു.
24
ജാതികൾ
അതിന്റെ
വെളിച്ചത്തിൽ
നടക്കും;
ഭൂമിയുടെ
രാജാക്കന്മാർ
തങ്ങളുടെ
മഹത്വം
അതിലേക്കു
കൊണ്ടുവരും.
25
അതിന്റെ
ഗോപുരങ്ങൾ
പകൽക്കാലത്തു
അടെക്കുകയില്ല;
രാത്രി
അവിടെ
ഇല്ലല്ലോ.
26
ജാതികളുടെ
മഹത്വവും
ബഹുമാനവും
അതിലേക്കു
കൊണ്ടുവരും.
27
കുഞ്ഞാടിന്റെ
ജീവപുസ്തകത്തിൽ
എഴുതിയിരിക്കുന്നവരല്ലാതെ
അശുദ്ധമായതു
യാതൊന്നും
മ്ളേച്ഛതയും
ഭോഷ്കും
പ്രവർത്തിക്കുന്നവൻ
ആരും
അതിൽ
കടക്കയില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References