സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സങ്കീർത്തനങ്ങൾ 18:42
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
Notes
No Verse Added
History
സങ്കീർത്തനങ്ങൾ 18:42 (06 57 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സങ്കീർത്തനങ്ങൾ 18:42
1
എന്റെ
ബലമായ
യഹോവേ,
ഞാൻ
നിന്നെ
സ്നേഹിക്കുന്നു.
2
യഹോവ
എന്റെ
ശൈലവും
എന്റെ
കോട്ടയും
എന്റെ
രക്ഷകനും
എന്റെ
ദൈവവും
ഞാൻ
ശരണമാക്കുന്ന
എന്റെ
പാറയും
എന്റെ
പരിചയും
എന്റെ
രക്ഷയായ
കൊമ്പും
എന്റെ
ഗോപുരവും
ആകുന്നു.
3
സ്തൂത്യനായ
യഹോവയെ
ഞാൻ
വിളിച്ചപേക്ഷിക്കയും
എന്റെ
ശത്രുക്കളുടെ
കയ്യിൽനിന്നു
രക്ഷപ്രാപിക്കയും
ചെയ്യും.
4
മരണപാശങ്ങൾ
എന്നെ
ചുറ്റി;
അഗാധപ്രവാഹങ്ങൾ
എന്നെ
ഭ്രമിപ്പിച്ചു.
5
പാതാളപാശങ്ങൾ
എന്നെ
വളഞ്ഞു;
മരണത്തിന്റെ
കണികളും
എന്നെ
തുടർന്നു
പിടിച്ചു.
6
എന്റെ
കഷ്ടതയിൽ
ഞാൻ
യഹോവയെ
വിളിച്ചപേക്ഷിച്ചു,
എന്റെ
ദൈവത്തോടു
നിലവിളിച്ചു;
അവൻ
തന്റെ
മന്ദിരത്തിൽനിന്നു
എന്റെ
അപേക്ഷ
കേട്ടു;
തിരുമുമ്പിൽ
ഞാൻ
കഴിച്ച
പ്രാർത്ഥന
അവന്റെ
ചെവിയിൽ
എത്തി.
7
ഭൂമി
ഞെട്ടിവിറെച്ചു;
മലകളുടെ
അടിസ്ഥാനങ്ങൾ
ഇളകി;
അവൻ
കോപിക്കയാൽ
അവകുലുങ്ങിപ്പോയി.
8
അവന്റെ
മൂക്കിൽനിന്നു
പുക
പൊങ്ങി;
അവന്റെ
വായിൽനിന്നു
തീ
പുറപ്പെട്ടു
ദഹിപ്പിച്ചു.
തീക്കനൽ
അവങ്കൽനിന്നു
ജ്വലിച്ചു.
9
അവൻ
ആകാശം
ചായിച്ചിറങ്ങി;
കൂരിരുൾ
അവന്റെ
കാൽക്കീഴുണ്ടായിരുന്നു.
10
അവൻ
കെരൂബിനെ
വാഹനമാക്കി
പറന്നു;
അവൻ
കാറ്റിന്റെ
ചിറകിന്മേലിരുന്നു
പറപ്പിച്ചു.
11
അവൻ
അന്ധകാരത്തെ
തന്റെ
മറവും
ജലതമസ്സിനെയും
ആകാശമേഘങ്ങളെയും
തനിക്കു
ചുറ്റും
കൂടാരവുമാക്കി.
12
അവന്റെ
മുമ്പിലുള്ള
പ്രകാശത്താൽ
ആലിപ്പഴവും
തീക്കനലും
അവന്റെ
മേഘങ്ങളിൽകൂടി
പൊഴിഞ്ഞു.
13
യഹോവ
ആകാശത്തിൽ
ഇടി
മുഴക്കി,
അത്യുന്നതൻ
തന്റെ
നാദം
കേൾപ്പിച്ചു,
ആലിപ്പഴവും
തീക്കനലും
പൊഴിഞ്ഞു.
14
അവൻ
അസ്ത്രം
എയ്തു
അവരെ
ചിതറിച്ചു;
മിന്നൽ
അയച്ചു
അവരെ
തോല്പിച്ചു.
15
യഹോവേ,
നിന്റെ
ഭർത്സനത്താലും
നിന്റെ
മൂക്കിലെ
ശ്വാസത്തിന്റെ
ഊത്തിനാലും
നീർത്തോടുകൾ
കാണായ്‍വന്നു
ഭൂതലത്തിന്റെ
അടിസ്ഥാനങ്ങൾ
വെളിപ്പെട്ടു.
16
അവൻ
ഉയരത്തിൽനിന്നു
കൈ
നീട്ടി
എന്നെ
പിടിച്ചു,
പെരുവെള്ളത്തിൽനിന്നു
എന്നെ
വലിച്ചെടുത്തു
17
ബലമുള്ള
ശത്രുവിന്റെ
കയ്യിൽനിന്നും
എന്നെ
പകെച്ചവരുടെ
പക്കൽനിന്നും
അവൻ
എന്നെ
വിടുവിച്ചു;
അവർ
എന്നിലും
ബലമേറിയവരായിരുന്നു.
18
എന്റെ
അനർത്ഥദിവസത്തിൽ
അവർ
എന്നെ
ആക്രമിച്ചു;
എന്നാൽ
യഹോവ
എനിക്കു
തുണയായിരുന്നു.
19
അവൻ
എന്നെ
വിശാലതയിലേക്കു
കൊണ്ടുവന്നു;
എന്നിൽ
പ്രസാദിച്ചിരുന്നതുകൊണ്ടു
എന്നെ
വിടുവിച്ചു.
20
യഹോവ
എന്റെ
നീതിക്കു
തക്കവണ്ണം
എനിക്കു
പ്രതിഫലം
നല്കി;
എന്റെ
കൈകളുടെ
വെടിപ്പിന്നൊത്തവണ്ണം
എനിക്കു
പകരം
തന്നു.
21
ഞാൻ
യഹോവയുടെ
വഴികളെ
പ്രമാണിച്ചു;
എന്റെ
ദൈവത്തോടു
ദ്രോഹം
ചെയ്തതുമില്ല.
22
അവന്റെ
വിധികൾ
ഒക്കെയും
എന്റെ
മുമ്പിൽ
ഉണ്ടു;
അവന്റെ
ചട്ടങ്ങളെ
ഞാൻ
വിട്ടുനടന്നിട്ടുമില്ല.
23
ഞാൻ
അവന്റെ
മുമ്പാകെ
നിഷ്കളങ്കനായിരുന്നു;
അകൃത്യം
ചെയ്യാതെ
എന്നെത്തന്നേ
കാത്തു.
24
യഹോവ
എന്റെ
നീതിപ്രകാരവും
അവന്റെ
കാഴ്ചയിൽ
എന്റെ
കൈകൾക്കുള്ള
വെടിപ്പിൻ
പ്രകാരവും
എനിക്കു
പകരം
നല്കി.
25
ദയാലുവോടു
നീ
ദയാലു
ആകുന്നു;
നഷ്കളങ്കനോടു
നീ
നിഷ്കളങ്കൻ;
26
നിർമ്മലനോടു
നീ
നിർമ്മലനാകുന്നു;
വക്രനോടു
നീ
വക്രത
കാണിക്കുന്നു.
27
എളിയജനത്തെ
നീ
രക്ഷിക്കും;
നിഗളിച്ചു
നടക്കുന്നവരെ
നീ
താഴ്ത്തും.
28
നീ
എന്റെ
ദീപത്തെ
കത്തിക്കും;
എന്റെ
ദൈവമായ
യഹോവ
എന്റെ
അന്ധകാരത്തെ
പ്രകാശമാക്കും.
29
നിന്നാൽ
ഞാൻ
പടക്കൂട്ടത്തിന്റെ
നേരെ
പാഞ്ഞുചെല്ലും;
എന്റെ
ദൈവത്താൽ
ഞാൻ
മതിൽ
ചാടിക്കടക്കും.
30
ദൈവത്തിന്റെ
വഴി
തികവുള്ളതു;
യഹോവയുടെ
വചനം
ഊതിക്കഴിച്ചതു;
തന്നെ
ശരണമാക്കുന്ന
ഏവർക്കും
അവൻ
പരിചയാകുന്നു.
31
യഹോവയല്ലാതെ
ദൈവം
ആരുള്ളു?
നമ്മുടെ
ദൈവം
ഒഴികെ
പാറയാരുള്ളു?
32
എന്നെ
ശക്തികൊണ്ടു
അരമുറുക്കുകയും
എന്റെ
വഴി
കുറവുതീർക്കുകയും
ചെയ്യുന്ന
ദൈവം
തന്നേ.
33
അവൻ
എന്റെ
കാലുകളെ
മാൻ
പേടക്കാല്ക്കു
തുല്യമാക്കി,
എന്റെ
ഗിരികളിൽ
എന്നെ
നില്ക്കുമാറാക്കുന്നു.
34
അവൻ
എന്റെ
കൈകൾക്കു
യുദ്ധാഭ്യാസം
വരുത്തുന്നു;
എന്റെ
ഭുജങ്ങൾ
താമ്രചാപം
കുലെക്കുന്നു.
35
നിന്റെ
രക്ഷ
എന്ന
പരിചയെ
നീ
എനിക്കു
തന്നിരിക്കുന്നു;
നിന്റെ
വലങ്കൈ
എന്നെ
താങ്ങി
നിന്റെ
സൌമ്യത
എന്നെ
വലിയവനാക്കിയിരിക്കുന്നു.
36
ഞാൻ
കാലടി
വെക്കേണ്ടതിന്നു
നീ
വിശാലതവരുത്തി;
എന്റെ
നരിയാണികൾ
വഴുതിപ്പോയതുമില്ല.
37
ഞാൻ
എന്റെ
ശത്രുക്കളെ
പിന്തുടർന്നു
പിടിച്ചു;
അവരെ
മുടിക്കുവോളം
ഞാൻ
പിന്തിരിഞ്ഞില്ല.
38
അവർക്കു
എഴുന്നേറ്റുകൂടാതവണ്ണം
ഞാൻ
അവരെ
തകർത്തു;
അവർ
എന്റെ
കാൽകീഴിൽ
വീണിരിക്കുന്നു.
39
യുദ്ധത്തിന്നായി
നീ
എന്റെ
അരെക്കു
ശക്തി
കെട്ടിയിരിക്കുന്നു;
എന്നോടു
എതിർത്തവരെ
എനിക്കു
കീഴടക്കിയിരിക്കുന്നു.
40
എന്നെ
പകെക്കുന്നവരെ
ഞാൻ
സംഹരിക്കേണ്ടതിന്നു
നീ
എന്റെ
ശത്രുക്കളെ
എനിക്കു
പുറംകാട്ടുമാറാക്കി.
41
അവർ
നിലവിളിച്ചു;
രക്ഷിപ്പാൻ
ആരുമുണ്ടായിരുന്നില്ല;
യഹോവയോടു
നിലവിളിച്ചു;
അവൻ
ഉത്തരമരുളിയതുമില്ല.
42
ഞാൻ
അവരെ
കാറ്റത്തെ
പൊടിപോലെ
പൊടിച്ചു;
വീഥികളിലെ
ചെളിയെപ്പോലെ
ഞാൻ
അവരെ
കോരിക്കളഞ്ഞു.
43
ജനത്തിന്റെ
കലഹങ്ങളിൽനിന്നു
നീ
എന്നെ
വിടുവിച്ചു;
ജാതികൾക്കു
എന്നെ
തലവനാക്കിയിരിക്കുന്നു;
ഞാൻ
അറിയാത്ത
ജനം
എന്നെ
സേവിക്കുന്നു.
44
അവർ
കേൾക്കുമ്പോൾ
തന്നേ
എന്നെ
അനുസരിക്കും;
അന്യജാതിക്കാർ
എന്നോടു
അനുസരണഭാവം
കാണിക്കും.
45
അന്യജാതിക്കാർ
ക്ഷയിച്ചുപോകുന്നു;
തങ്ങളുടെ
ദുർഗ്ഗങ്ങളിൽനിന്നു
അവർ
വിറെച്ചും
കൊണ്ടു
വരുന്നു.
46
യഹോവ
ജീവിക്കുന്നു;
എന്റെ
പാറ
വാഴ്ത്തപ്പെട്ടവൻ;
എന്റെ
രക്ഷയുടെ
ദൈവം
ഉന്നതൻ
തന്നേ.
47
ദൈവം
എനിക്കു
വേണ്ടി
പ്രതികാരം
ചെയ്കയും
ജാതികളെ
എനിക്കു
കീഴാക്കുകയും
ചെയ്യുന്നു.
48
അവൻ
ശത്രുവശത്തുനിന്നു
എന്നെ
വിടുവിക്കുന്നു;
എന്നോടു
എതിർക്കുന്നവർക്കു
മീതെ
നീ
എന്നെ
ഉയർത്തുന്നു;
സാഹസക്കാരന്റെ
കയ്യിൽ
നിന്നു
നീ
എന്നെ
വിടുവിക്കുന്നു.
49
അതുകൊണ്ടു
യഹോവേ,
ഞാൻ
ജാതികളുടെ
മദ്ധ്യേ
നിനക്കു
സ്തോത്രം
ചെയ്യും;
നിന്റെ
നാമത്തെ
ഞാൻ
കീർത്തിക്കും.
50
അവൻ
തന്റെ
രാജാവിന്നു
മഹാരക്ഷ
നല്കുന്നു;
തന്റെ
അഭിഷിക്തന്നു
ദയ
കാണിക്കുന്നു;
ദാവീദിന്നും
അവന്റെ
സന്തതിക്കും
എന്നേക്കും
തന്നേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References