സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യിരേമ്യാവു 31:40
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Notes
No Verse Added
History
യിരേമ്യാവു 31:40 (05 52 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യിരേമ്യാവു 31:40
1
ആ
കാലത്തു
ഞാൻ
യിസ്രായേലിന്റെ
സകലവംശങ്ങൾക്കും
ദൈവമായും
അവർ
എനിക്കു
ജനമായും
ഇരിക്കും
എന്നു
യഹോവ
അരുളിച്ചെയ്യുന്നു.
2
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
വാളിന്നു
തെറ്റി
ശേഷിച്ച
ജനം
മരുഭൂമിയിൽ
കൃപ
കണ്ടെത്തി;
ഞാൻ
യിസ്രായേലിന്നു
വിശ്രാമം
വരുത്തുവാൻ
പോകുന്നു.
3
യഹോവ
ദൂരത്തുനിന്നു
എനിക്കു
പ്രത്യക്ഷമായി
അരുളിച്ചെയ്തതു:
നിത്യസ്നേഹംകൊണ്ടു
ഞാൻ
നിന്നെ
സ്നേഹിച്ചിരിക്കുന്നു;
അതുകൊണ്ടു
ഞാൻ
നിനക്കു
ദയ
ദീർഘമാക്കിയിരിക്കുന്നു.
4
യിസ്രായേൽകന്യകേ,
ഞാൻ
നിനക്കു
വീണ്ടും
അഭിവൃദ്ധി
വരുത്തുകയും
നീ
അഭിവൃദ്ധിപ്രാപിക്കയും
ചെയ്യും;
നീ
ഇനിയും
ചേലോടെ
തപ്പു
എടുത്തുകൊണ്ടു
സന്തോഷിച്ചു,
നൃത്തംചെയ്യുന്നവരുടെ
നിരയിൽ
പുറപ്പെടും.
5
നീ
ഇനിയും
ശമർയ്യപർവ്വതങ്ങളിൽ
മുന്തിരിത്തോട്ടം
ഉണ്ടാക്കും;
കൃഷിക്കാർ
കൃഷിചെയ്തു
ഫലം
അനുഭവിക്കും.
6
എഴുന്നേല്പിൻ;
നാം
സീയോനിലേക്കു,
നമ്മുടെ
ദൈവമായ
യഹോവയുടെ
അടുക്കലേക്കു,
കയറിപ്പോക
എന്നു
കാവൽക്കാർ
എഫ്രയീംമലനാട്ടിൽ
വിളിച്ചുപറയുന്ന
നാൾ
വരും.
7
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
യാക്കോബിനെച്ചൊല്ലി
ഘോഷിച്ചുല്ലസിപ്പിൻ!
ജാതികളുടെ
തലവനെക്കുറിച്ചു
സന്തോഷിച്ചു
ആർപ്പിടുവിൻ!
ഘോഷിച്ചും
സ്തുതിച്ചുംകൊണ്ടു:
യഹോവേ,
യിസ്രായേലിന്റെ
ശേഷിപ്പായിരിക്കുന്ന
നിന്റെ
ജനത്തെ
രക്ഷിക്കേണമേ
എന്നു
പറവിൻ!
8
ഞാൻ
അവരെ
വടക്കുദേശത്തുനിന്നു
വരുത്തുകയും
ഭൂമിയുടെ
അറ്റങ്ങളിൽനിന്നു
അവരെയും
അവരോടുകൂടെ
കുരുടനെയും
മുടന്തനെയും
ഗർഭിണിയെയും
നോവുകിട്ടിയവളെയും
എല്ലാം
ശേഖരിക്കയും
ചെയ്യും;
അങ്ങനെ
വലിയോരു
സംഘം
ഇവിടേക്കു
മടങ്ങിവരും.
9
അവർ
കരഞ്ഞുംകൊണ്ടു
വരും;
യാചിക്കുന്നവരായി
ഞാൻ
അവരെ
കൊണ്ടുവരും;
അവർ
ഇടറിപ്പോകാത്ത
നിരപ്പുള്ള
വഴിയിൽ
ഞാൻ
അവരെ
നീർത്തോടുകൾക്കരികെ
നടത്തും;
ഞാൻ
യിസ്രായേലിന്നു
പിതാവും
എഫ്രയീം
എന്റെ
ആദ്യജാതനുമല്ലോ.
10
ജാതികളേ,
യഹോവയുടെ
വചനം
കേൾപ്പിൻ!
ദൂരദ്വീപുകളിൽ
അതിനെ
പ്രസ്താവിപ്പിൻ!
യിസ്രായേലിനെ
ചിതറിച്ചവൻ
അവനെ
കൂട്ടിച്ചേർത്തു,
ഒരിടയൻ
തന്റെ
കൂട്ടത്തെ
കാക്കുന്നതുപോലെ
അവനെ
കാക്കും
എന്നു
പറവിൻ.
11
യഹോവ
യാക്കോബിനെ
വീണ്ടെടുത്തു
അവനെക്കാൾ
ബലവാനായവന്റെ
കയ്യിൽനിന്നു
അവനെ
രക്ഷിച്ചിരിക്കുന്നു.
12
അവർ
വന്നു
സീയോൻമുകളിൽ
കയറി
ഘോഷിച്ചുല്ലസിക്കും;
ധാന്യം,
വീഞ്ഞു,
എണ്ണ,
കുഞ്ഞാടുകൾ,
കാളക്കുട്ടികൾ
എന്നിങ്ങനെയുള്ള
യഹോവയുടെ
നന്മയിലേക്കു
ഓടിവരും;
അവരുടെ
പ്രാണൻ
നനഞ്ഞിരിക്കുന്ന
തോട്ടം
പോലെയാകും;
അവർ
ഇനി
ക്ഷീണിച്ചു
പോകയുമില്ല.
13
അന്നു
കന്യകയും
യൌവനക്കാരും
വൃദ്ധന്മാരും
ഒരുപോലെ
നൃത്തംചെയ്തു
സന്തോഷിക്കും;
ഞാൻ
അവരുടെ
ദുഃഖം
മാറ്റി
സന്തോഷമാക്കും;
ഞാൻ
അവരെ
ആശ്വസിപ്പിച്ചു
സങ്കടംപോക്കി
സന്തോഷിപ്പിക്കും.
14
ഞാൻ
പുരോഹിതന്മാരുടെ
പ്രാണനെ
പുഷ്ടികൊണ്ടു
തണുപ്പിക്കും;
എന്റെ
ജനം
എന്റെ
നന്മകൊണ്ടു
തൃപ്തിപ്രാപിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
15
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
രാമയിൽ
ഒരു
ശബ്ദം
കേൾക്കുന്നു!
വിലാപവും
കഠിനമായുള്ള
കരച്ചലും
തന്നേ;
റാഹേൽ
തന്റെ
മക്കളെക്കുറിച്ചു
കരയുന്നു;
അവർ
ഇല്ലായ്കയാൽ
അവരെച്ചൊല്ലി
ആശ്വാസം
കൈക്കൊൾവാൻ
അവൾക്കു
മനസ്സില്ല.
16
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
കരയാതെ
നിന്റെ
ശബ്ദവും
കണ്ണുനീർ
വാർക്കാതെ
നിന്റെ
കണ്ണും
അടക്കിക്കൊൾക;
നിന്റെ
പ്രവൃത്തിക്കു
പ്രതിഫലമുണ്ടാകും;
അവർ
ശത്രുവിന്റെ
ദേശത്തുനിന്നു
മടങ്ങിവരും
എന്നു
യഹോവയുടെ
അരുളപ്പാടു.
17
നിന്റെ
ഭാവിയെക്കുറിച്ചു
പ്രത്യാശയുണ്ടു;
നിന്റെ
മക്കൾ
തങ്ങളുടെ
ദേശത്തേക്കു
മടങ്ങിവരും
എന്നു
യഹോവയുടെ
അരുളപ്പാടു.
18
നീ
എന്നെ
ശിക്ഷിച്ചു;
മരുക്കമില്ലാത്ത
കാളക്കുട്ടിയെപ്പോലെ
ഞാൻ
ശിക്ഷ
പ്രാപിച്ചിരിക്കുന്നു;
ഞാൻ
മടങ്ങി
വരേണ്ടതിന്നു
എന്നെ
മടക്കിവരുത്തേണമേ;
നീ
എന്റെ
ദൈവമായ
യഹോവയല്ലോ.
19
ഞാൻ
തെറ്റിപ്പോയശേഷം
അനുതപിച്ചും
ഉപദേശം
ലഭിച്ചശേഷം
തുടമേൽ
അടിച്ചു
നാണിച്ചും
ലജ്ജിച്ചുമിരിക്കുന്നു;
എന്റെ
യൌവനത്തിലെ
നിന്ദയല്ലോ
ഞാൻ
വഹിക്കുന്നതു
എന്നിങ്ങനെ
എഫ്രയീം
വിലപിക്കുന്നതു
ഞാൻ
നല്ലവണ്ണം
കേട്ടിരിക്കുന്നു.
20
എഫ്രയീം
എന്റെ
വാത്സല്യപുത്രനോ?
ഓമനക്കുട്ടിയോ?
ഞാൻ
അവന്നു
വിരോധമായി
സംസാരിക്കുമ്പോഴൊക്കെയും
അവനെക്കുറിച്ചു
എന്റെ
മനസ്സിൽ
സ്ഥായി
തോന്നുന്നു;
അതുകൊണ്ടു
എന്റെ
ഉള്ളം
അവനെച്ചൊല്ലി
ഉരുകുന്നു;
ഞാൻ
അവനോടു
കരുണ
കാണിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
21
നിനക്കു
അടയാളങ്ങളെ
വെക്കുക;
കൈചൂണ്ടികളെ
നാട്ടുക;
നീ
പോയ
പെരുവഴി
മനസ്സിൽ
വെച്ചുകൊൾക;
യിസ്രായേൽകന്യകേ,
മടങ്ങിവരിക;
നിന്റെ
ഈ
പട്ടണങ്ങളിലേക്കു
തന്നേ
മടങ്ങിവരിക.
22
വിശ്വാസത്യാഗിനിയായ
മകളേ!
നീ
എത്രത്തോളം
ഉഴന്നുനടക്കും?
യഹോവ
ദേശത്തു
ഒരു
പുതുമ
സൃഷ്ടിക്കുന്നു:
സ്ത്രീ
പുരുഷനെ
ചുറി
പരിപാലിക്കും.
23
യിസ്രായേലിന്റെ
ദൈവമായ
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
അവരുടെ
പ്രവാസികളെ
മടക്കിവരുത്തുമ്പോൾ
അവർ
ഇനിയും
യെഹൂദാദേശത്തും
അതിലെ
പട്ടണങ്ങളിലും,
നീതി
നിവാസമേ,
വിശുദ്ധപർവ്വതമേ,
യഹോവ
നിന്നെ
അനുഗ്രഹിക്കുമാറാകട്ടെ
എന്നീ
വാക്കു
പറയും.
24
അതിൽ
യെഹൂദയും
അതിന്റെ
സകല
നഗരവാസികളും
കൃഷിക്കാരും
ആട്ടിൻ
കൂട്ടങ്ങളോടുകൂടെ
സഞ്ചരിക്കുന്നവരും
ഒരുപോലെ
പാർക്കും.
25
ദാഹിച്ചിരിക്കുന്നവനെ
ഞാൻ
തണുപ്പിക്കും;
വിശന്നു
ക്ഷീണിച്ചിരിക്കുന്ന
ഏവന്നും
ഞാൻ
തൃപ്തി
വരുത്തും.
26
ഇതിങ്കൽ
ഞാൻ
ഉണർന്നു
എന്റെ
നിദ്ര
എനിക്കു
സുഖകരമായിരുന്നു
എന്നു
കണ്ടു.
27
ഞാൻ
യിസ്രായേൽഗൃഹത്തിലും
യെഹൂദാഗൃഹത്തിലും
മനുഷ്യരുടെയും
മൃഗങ്ങളുടെയും
വിത്തു
വിതെക്കുന്ന
കാലം
വരും
എന്നു
യഹോവയുടെ
അരുളപ്പാടു.
28
അന്നു
ഞാൻ
പറിപ്പാനും
പൊളിപ്പാനും
ഇടിപ്പാനും
നശിപ്പിപ്പാനും
കഷ്ടപ്പെടുത്തുവാനും
അവരുടെ
മേൽ
ജാഗരിച്ചിരുന്നതുപോലെ
പണിവാനും
നടുവാനും
അവരുടെ
മേൽ
ജാഗരിച്ചിരിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
29
അപ്പന്മാർ
പച്ചമുന്തിരിങ്ങാ
തിന്നു
മക്കളുടെ
പല്ലു
പുളിച്ചു
എന്നു
അവർ
അന്നാളിൽ
ഇനി
പറകയില്ല.
30
ഓരോരുത്തൻ
താന്താന്റെ
അകൃത്യംനിമിത്തമത്രേ
മരിക്കുന്നതു;
പച്ചമുന്തിരിങ്ങാ
തിന്നുന്നവന്റെ
പല്ലേ
പുളിക്കുകയുള്ളു.
31
ഞാൻ
യിസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയോരു
നിയമം
ചെയ്യുന്ന
കാലം
വരും
എന്നു
യഹോവയുടെ
അരുളപ്പാടു.
32
ഞാൻ
അവരുടെ
പിതാക്കന്മാരെ
കൈക്കു
പിടിച്ചു
മിസ്രയീംദേശത്തുനിന്നു
കൊണ്ടുവന്ന
നാളിൽ
ഞാൻ
അവരോടു
ചെയ്ത
നിയമംപോലെയല്ല;
ഞാൻ
അവർക്കു
ഭർത്താവായിരുന്നിട്ടും
അവർ
എന്റെ
നിയമം
ലംഘിച്ചുകളഞ്ഞു
എന്നു
യഹോവയുടെ
അരുളപ്പാടു.
33
എന്നാൽ
ഈ
കാലം
കഴിഞ്ഞശേഷം
ഞാൻ
യിസ്രായേൽഗൃഹത്തോടു
ചെയ്‍വാനിരിക്കുന്ന
നിയമം
ഇങ്ങനെയാകുന്നു:
ഞാൻ
എന്റെ
ന്യായപ്രമാണം
അവരുടെ
ഉള്ളിലാക്കി
അവരുടെ
ഹൃദയങ്ങളിൽ
എഴുതും;
ഞാൻ
അവർക്കു
ദൈവമായും
അവർ
എനിക്കു
ജനമായും
ഇരിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
34
ഇനി
അവരിൽ
ആരും
തന്റെ
കൂട്ടുകാരനെയും
തന്റെ
സഹോദരനെയും
യഹോവയെ
അറിക
എന്നു
ഉപദേശിക്കയില്ല;
അവർ
ആബാലവൃദ്ധം
എല്ലാവരും
എന്നെ
അറിയും;
ഞാൻ
അവരുടെ
അകൃത്യം
മോചിക്കും;
അവരുടെ
പാപം
ഇനി
ഓർക്കയും
ഇല്ല
എന്നു
യഹോവയുടെ
അരുളപ്പാടു.
35
സൂര്യനെ
പകൽ
വെളിച്ചത്തിന്നും
ചന്ദ്രന്റെയും
നക്ഷത്രങ്ങളുടെയും
വ്യവസ്ഥയെ
രാത്രി
വെളിച്ചത്തിന്നും
നിയമിച്ചിരിക്കുന്നവനും
കടലിലെ
തിരകൾ
അലറുവാൻ
തക്കവണ്ണം
അതിനെ
ഇളക്കുന്നവനും
സൈന്യങ്ങളുടെ
യഹോവ
എന്നു
നാമമുള്ളവനുമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
36
ഈ
വ്യവസ്ഥ
എന്റെ
മുമ്പിൽ
നിന്നു
മാറിപ്പോകുന്നുവെങ്കിൽ,
യിസ്രായേൽ
സന്തതിയും
സദാകാലം
എന്റെ
മുമ്പിൽ
ഒരു
ജാതിയാകാതവണ്ണം
മുടിഞ്ഞുപോകും
എന്നു
യഹോവയുടെ
അരുളപ്പാടു.
37
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
മീതെ
ആകാശത്തെ
അളക്കുവാനും
താഴെ
ഭൂമിയുടെ
അടിസ്ഥാനങ്ങളെ
ശോധന
ചെയ്‍വാനും
കഴിയുമെങ്കിൽ,
ഞാനും
യിസ്രായേൽസന്തതിയെ
ഒക്കെയും
അവർ
ചെയ്ത
സകലവുംനിമിത്തം
തള്ളിക്കളയും
എന്നു
യഹോവയുടെ
അരുളപ്പാടു.
38
ഈ
നഗരം
ഹനനേൽഗോപുരംമുതൽ
കോൺവാതിൽവരെ
യഹോവെക്കായി
പണിവാനുള്ള
കാലം
വരും
എന്നു
യഹോവയുടെ
അരുളപ്പാടു.
39
അളവുചരടു
പിന്നെയും
നേരെ
ഗാരേബ്
കുന്നിലേക്കു
ചെന്നു
ഗോവഹിലേക്കു
തിരിയും.
40
ശവങ്ങൾക്കും
വെണ്ണീരിന്നും
ഉള്ള
താഴ്വര
മുഴുവനും
കിദ്രോൻ
തോടുവരെയും
കിഴക്കോട്ടു
കുതിരവാതിലിന്റെ
കോണുവരെയും
ഉള്ള
നിലങ്ങൾ
മുഴുവനും
യഹോവെക്കു
വിശുദ്ധമായിരിക്കും;
അതിനെ
ഇനി
ഒരുനാളും
പറിച്ചുകളകയില്ല,
ഇടിച്ചുകളയുമില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References