സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യേഹേസ്കേൽ 37:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
Notes
No Verse Added
History
യേഹേസ്കേൽ 37:17 (06 23 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യേഹേസ്കേൽ 37:17
1
യഹോവയുടെ
കൈ
എന്റെമേൽ
വന്നു
യഹോവയുടെ
ആത്മാവിൽ
എന്നെ
പുറപ്പെടുവിച്ചു
താഴ്വരയുടെ
നടുവിൽ
നിറുത്തി;
അതു
അസ്ഥികൾകൊണ്ടു
നിറഞ്ഞിരുന്നു.
2
അവൻ
എന്നെ
അവയുടെ
ഇടയിൽ
കൂടി
ചുറ്റിച്ചുറ്റി
നടക്കുമാറാക്കി;
അവ
താഴ്വരയുടെ
പരപ്പിൻ
എത്രയും
അധികമായിരുന്നു;
അവ
ഏറ്റവും
ഉണങ്ങിയുമിരുന്നു.
3
അവൻ
എന്നോടു:
മനുഷ്യപുത്രാ,
ഈ
അസ്ഥികൾ
ജീവിക്കുമോ
എന്നു
ചോദിച്ചു;
അതിന്നു
ഞാൻ:
യഹോവയായ
കർത്താവേ,
നീ
അറിയുന്നു
എന്നു
ഉത്തരം
പറഞ്ഞു.
4
അവൻ
എന്നോടു
കല്പിച്ചതു:
നീ
ഈ
അസ്ഥികളെക്കുറിച്ചു
പ്രവചിച്ചു
അവയോടു
പറയേണ്ടതു:
ഉണങ്ങിയ
അസ്ഥികളേ,
യഹോവയുടെ
വചനം
കേൾപ്പിൻ!
5
യഹോവയായ
കർത്താവു
ഈ
അസ്ഥികളോടു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നിങ്ങൾ
ജീവിക്കേണ്ടതിന്നു
ഞാൻ
നിങ്ങളിൽ
ശ്വാസം
വരുത്തും.
6
ഞാൻ
നിങ്ങളുടെമേൽ
ഞരമ്പുവെച്ചു
മാംസം
പിടിപ്പിച്ചു
നിങ്ങളെ
ത്വക്കുകൊണ്ടു
പൊതിഞ്ഞു
നിങ്ങൾ
ജീവിക്കേണ്ടതിന്നു
നിങ്ങളിൽ
ശ്വാസം
വരുത്തും;
ഞാൻ
യഹോവ
എന്നു
നിങ്ങൾ
അറിയും.
7
എന്നോടു
കല്പിച്ചതുപോലെ
ഞാൻ
പ്രവചിച്ചു;
ഞാൻ
പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ
ഒരു
മുഴക്കം
കേട്ടു;
ഉടനെ
ഒരു
ഭൂകമ്പം
ഉണ്ടായി,
അസ്ഥി
അസ്ഥിയോടു
വന്നുചേർന്നു.
8
പിന്നെ
ഞാൻ
നോക്കി:
അവയുടെ
മേൽ
ഞരമ്പും
മാംസവും
വന്നതും
അവയുടെമേൽ
ത്വക്കുപൊതിഞ്ഞതും
കണ്ടു;
എന്നാൽ
ശ്വാസം
അവയിൽ
ഇല്ലാതെയിരുന്നു.
9
അപ്പോൾ
അവൻ
എന്നോടു
കല്പിച്ചതു:
കാറ്റിനോടു
പ്രവചിക്ക;
മനുഷ്യപുത്രാ,
നീ
പ്രവചിച്ചു
കാറ്റിനോടു
പറയേണ്ടതു:
യഹോവയായ
കർത്താവു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ശ്വാസമേ,
നീ
നാലു
കാറ്റുകളിൽനിന്നും
വന്നു
ഈ
നിഹതന്മാർ
ജീവിക്കേണ്ടതിന്നു
അവരുടെ
മേൽ
ഊതുക.
10
അവൻ
എന്നോടു
കല്പിച്ചതുപോലെ
ഞാൻ
പ്രവചിച്ചപ്പോൾ
ശ്വാസം
അവരിൽ
വന്നു;
അവർ
ജീവിച്ചു
ഏറ്റവും
വലിയ
സൈന്യമായി
നിവിർന്നുനിന്നു.
11
പിന്നെ
അവൻ
എന്നോടു
അരുളിച്ചെയ്തതു:
മനുഷ്യപുത്രാ,
ഈ
അസ്ഥികൾ
ഇസ്രായേൽഗൃഹമൊക്കെയും
ആകുന്നു;
ഞങ്ങളുടെ
അസ്ഥികൾ
ഉണങ്ങി,
ഞങ്ങളുടെ
പ്രത്യാശെക്കു
ഭംഗം
വന്നു,
ഞങ്ങൾ
തീരേ
മുടിഞ്ഞിരിക്കുന്നു
എന്നു
അവർ
പറയുന്നു.
12
അതുകൊണ്ടു
നീ
പ്രവചിച്ചു
അവരോടു
പറയേണ്ടതു:
യഹോവയായ
കർത്താവു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
എന്റെ
ജനമേ,
ഞാൻ
നിങ്ങളുടെ
ശവക്കുഴി
തുറന്നു
നിങ്ങളെ
ശവക്കുഴിയിൽനിന്നു
കയറ്റി
യിസ്രായേൽദേശത്തേക്കു
കൊണ്ടുപോകും.
13
അങ്ങനെ
എന്റെ
ജനമേ,
ഞാൻ
നിങ്ങളുടെ
ശവക്കുഴി
തുറന്നു
നിങ്ങളെ
ശവക്കുഴിയിൽനിന്നു
കയറ്റുമ്പോൾ
ഞാൻ
യഹോവ
എന്നു
നിങ്ങൾ
അറിയും.
14
നിങ്ങൾ
ജീവക്കേണ്ടതിന്നു
ഞാൻ
എന്റെ
ആത്മാവിനെ
നിങ്ങളിൽ
ആക്കും;
ഞാൻ
നിങ്ങളെ
സ്വദേശത്തു
പാർപ്പിക്കും;
യഹോവയായ
ഞാൻ
അരുളിച്ചെയ്തു
നിവർത്തിച്ചുമിരിക്കുന്നു
എന്നു
നിങ്ങൾ
അറിയും
എന്നു
യഹോവയുടെ
അരുളപ്പാടു.
15
യഹോവയുടെ
അരുളപ്പാടു
എനിക്കുണ്ടായതെന്തെന്നാൽ:
16
മനുഷ്യപുത്രാ,
നീ
ഒരു
കോൽ
എടുത്തു
അതിന്മേൽ:
യെഹൂദെക്കും
അവനോടു
ചേർന്നിരിക്കുന്ന
യിസ്രായേൽമക്കൾക്കും
എന്നു
എഴുതിവെക്ക;
പിന്നെ
മറ്റൊരു
കോൽ
എടുത്തു
അതിന്മേൽ:
എഫ്രയീമിന്റെ
കോലായ
യോസേഫിന്നും
അവനോടു
ചേർന്നിരിക്കുന്ന
യിസ്രായേൽഗൃഹത്തിന്നൊക്കെക്കും
എന്നു
എഴുതിവെക്ക.
17
പിന്നെ
നീ
അവയെ
ഒരു
കോലായി
ഒന്നോടൊന്നു
ചേർക്കുക;
അവ
നിന്റെ
കയ്യിൽ
ഒന്നായിത്തീരും.
18
ഇതിന്റെ
താല്പര്യം
എന്തെന്നു
നീ
ഞങ്ങളെ
അറിയിക്കയില്ലയോ
എന്നു
നിന്റെ
സ്വജാതിക്കാർ
നിന്നോടു
ചോദിക്കുമ്പോൾ,
നീ
അവരോടു
പറയേണ്ടതു:
19
യഹോവയായ
കർത്താവു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
എഫ്രയീമിന്റെ
കയ്യിലുള്ള
യോസേഫിൻ
കോലിനെയും
അവനോടു
ചേർന്നിരിക്കുന്ന
യിസ്രായേൽഗോത്രങ്ങളെയും
എടുത്തു
അവരെ
അവനോടു,
യെഹൂദയുടെ
കോലിനോടു
തന്നേ,
ചേർത്തു
ഒരു
കോലാക്കും;
അവർ
എന്റെ
കയ്യിൽ
ഒന്നായിരിക്കും.
20
നീ
എഴുതിയ
കോലുകൾ
അവർ
കാൺകെ
നിന്റെ
കയ്യിൽ
ഇരിക്കേണം.
21
പിന്നെ
നീ
അവരോടു
പറയേണ്ടതു:
യഹോവയായ
കർത്താവു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
യിസ്രായേൽ
മക്കളെ
അവർ
ചെന്നു
ചേർന്നിരിക്കുന്ന
ജാതികളുടെ
ഇടയിൽനിന്നു
കൂട്ടി
നാലുപുറത്തുനിന്നും
സ്വരൂപിച്ചു
സ്വദേശത്തേക്കു
കൊണ്ടുവരും.
22
ഞാൻ
അവരെ
ദേശത്തു,
യിസ്രായേൽ
പർവ്വതങ്ങളിൽ
തന്നേ,
ഏകജാതിയാക്കും;
ഒരേ
രാജാവു
അവർക്കെല്ലാവർക്കും
രാജാവായിരിക്കും;
അവർ
ഇനി
രണ്ടു
ജാതിയായിരിക്കയില്ല,
രണ്ടു
രാജ്യമായി
പിരികയുമില്ല.
23
അവർ
ഇനി
വിഗ്രഹങ്ങളാലും
മ്ളേച്ഛതകളാലും
യാതൊരു
അതിക്രമത്താലും
തങ്ങളെത്തന്നേ
മലിനമാക്കുകയില്ല;
അവർ
പാപം
ചെയ്ത
അവരുടെ
സകല
വാസസ്ഥലങ്ങളിലുംനിന്നു
ഞാൻ
അവരെ
രക്ഷിച്ചു
ശുദ്ധീകരിക്കും;
അങ്ങനെ
അവർ
എനിക്കു
ജനമായും
ഞാൻ
അവർക്കു
ദൈവമായും
ഇരിക്കും.
24
എന്റെ
ദാസനായ
ദാവീദ്
അവർക്കു
രാജാവായിരിക്കും;
അവർക്കെല്ലാവർക്കും
ഒരേ
ഇടയൻ
ഉണ്ടാകും;
അവർ
എന്റെ
വിധികളിൽ
നടന്നു
എന്റെ
ചട്ടങ്ങളെ
പ്രമാണിച്ചനുഷ്ഠിക്കും.
25
എന്റെ
ദാസനായ
യാക്കോബിന്നു
ഞാൻ
കൊടുത്തതും
നിങ്ങളുടെ
പിതാക്കന്മാർ
പാർത്തിരുന്നതും
ആയ
ദേശത്തു
അവർ
പാർക്കും;
അവരും
മക്കളും
മക്കളുടെ
മക്കളും
എന്നേക്കും
അവിടെ
വസിക്കും;
എന്റെ
ദാസനായ
ദാവീദ്
എന്നേക്കും
അവർക്കു
പ്രഭുവായിരിക്കും.
26
ഞാൻ
അവരോടു
ഒരു
സമാധാനനിയമം
ചെയ്യും;
അതു
അവർക്കു
ഒരു
ശാശ്വതനിയമമായിരിക്കും;
ഞാൻ
അവരെ
ഉറപ്പിച്ചു
പെരുക്കി
അവരുടെ
നടുവിൽ
എന്റെ
വിശുദ്ധമന്ദിരത്തെ
സദാകാലത്തേക്കും
സ്ഥാപിക്കും.
27
എന്റെ
നിവാസം
അവരോടുകൂടെ
ഉണ്ടാകും;
ഞാൻ
അവർക്കു
ദൈവമായും
അവർ
എനിക്കു
ജനമായും
ഇരിക്കും.
28
എന്റെ
വിശുദ്ധമന്ദിരം
സദാകാലത്തേക്കും
അവരുടെ
നടുവിൽ
ഇരിക്കുമ്പോൾ
ഞാൻ
യിസ്രായേലിനെ
വിശുദ്ധീകരിക്കുന്ന
യഹോവയെന്നു
ജാതികൾ
അറിയും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References