സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലേവ്യപുസ്തകം 7:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Notes
No Verse Added
History
ലേവ്യപുസ്തകം 7:1 (02 19 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലേവ്യപുസ്തകം 7:1
1
അകൃത്യയാഗത്തിന്റെ
പ്രമാണമാവിതു:
അതു
അതിവിശുദ്ധം
2
ഹോമയാഗമൃഗത്തെ
അറുക്കുന്ന
സ്ഥലത്തുവെച്ചു
അകൃത്യയാഗമൃഗത്തെയും
അറുക്കേണം;
അതിന്റെ
രക്തം
യാഗപീഠത്തിന്മേൽ
ചുറ്റും
തളിക്കേണം.
3
അതിന്റെ
സകലമേദസ്സും
തടിച്ചവാലും
കുടൽ
പൊതിഞ്ഞിരിക്കുന്ന
മേദസ്സും
മൂത്രപിണ്ഡം
രണ്ടും
4
അവയുടെ
മേൽ
കടിപ്രദേശത്തുള്ള
മേദസ്സും
മൂത്രപിണ്ഡങ്ങളോടു
കൂടെ
കരളിന്മേലുള്ള
വപയും
എടുത്തു
5
പുരോഹിതൻ
യാഗപീഠത്തിന്മേൽ
യഹോവെക്കു
ദഹനയാഗമായി
ദഹിപ്പിക്കേണം;
അതു
അകൃത്യയാഗം.
6
പുരോഹിതകുലത്തിലെ
ആണുങ്ങളൊക്കെയും
അതു
തിന്നേണം;
ഒരു
വിശുദ്ധസ്ഥലത്തുവെച്ചു
അതു
തിന്നേണം;
അതു
അതിവിശുദ്ധം.
7
പാപയാഗം
പോലെ
തന്നേ
അകൃത്യയാഗവും
ആകുന്നു;
അവെക്കു
പ്രമാണവും
ഒന്നു
തന്നേ;
പ്രായശ്ചിത്തം
കഴിക്കുന്ന
പുരോഹിതന്നു
അതു
ഇരിക്കേണം.
8
പുരോഹിതൻ
ഒരുത്തന്റെ
ഹോമയാഗം
അർപ്പിക്കുമ്പോൾ
അർപ്പിച്ച
പുരോഹിതന്നു
ഹോമയാഗമൃഗത്തിന്റെ
തോൽ
ഇരിക്കേണം.
9
അടുപ്പത്തുവെച്ചു
ചുടുന്ന
ഭോജനയാഗം
ഒക്കെയും
ഉരുളിയിലും
ചട്ടിയിലും
ഉണ്ടാക്കുന്നതു
ഒക്കെയും
അർപ്പിക്കുന്ന
പുരോഹിതന്നു
ഇരിക്കേണം.
10
എണ്ണ
ചേർത്തതോ
ചേർക്കാത്തതോ
ആയ
സകല
ഭോജനയാഗവും
അഹരോന്റെ
സകലപുത്രന്മാർക്കും
ഒരുപോലെ
ഇരിക്കേണം.
11
യഹോവെക്കു
അർപ്പിക്കുന്ന
സമാധാനയാഗത്തിന്റെ
പ്രമാണം
ആവിതു:
12
അതിനെ
സ്തോത്രമായി
അർപ്പിക്കുന്നു
എങ്കിൽ
അവൻ
സ്തോത്രയാഗത്തോടുകൂടെ
എണ്ണ
ചേർത്ത
പുളിപ്പില്ലാത്ത
ദോശകളും
എണ്ണ
പുരട്ടിയ
പുളിപ്പില്ലാത്ത
വടകളും
എണ്ണ
ചേർത്തു
കുതിർത്ത
നേരിയ
മാവുകൊണ്ടുണ്ടാക്കിയ
ദോശകളും
അർപ്പിക്കേണം.
13
സ്തോത്രമായുള്ള
സമാധാനയാഗത്തോടുകൂടെ
പുളിച്ച
മാവുകൊണ്ടുള്ള
ദോശകളും
ഭോജനയാഗമായി
അർപ്പിക്കേണം.
14
ആ
എല്ലാവഴിപാടിലും
അതതു
വകയിൽ
നിന്നു
ഒരോന്നു
യഹോവെക്കു
നീരാജനാർപ്പണമായിട്ടു
അർപ്പിക്കേണം;
അതു
സമാധാന
യാഗത്തിന്റെ
രക്തം
തളിക്കുന്ന
പുരോഹിതന്നു
ഇരിക്കേണം.
15
എന്നാൽ
സ്തോത്രമായുള്ള
സമാധാനയാഗത്തിന്റെ
മാംസം,
അർപ്പിക്കുന്ന
ദിവസത്തിൽ
തന്നേ
തിന്നേണം;
അതിൽ
ഒട്ടും
പ്രഭാതംവരെ
ശേഷിപ്പിക്കരുതു.
16
അർപ്പിക്കുന്ന
യാഗം
ഒരു
നേർച്ചയോ
സ്വമേധാദാനമോ
ആകുന്നു
എങ്കിൽ
യാഗം
അർപ്പിക്കുന്ന
ദിവസത്തിൽ
തന്നേ
അതു
തിന്നേണം;
അതിൽ
ശേഷിപ്പുള്ളതു
പിറ്റെന്നാളും
തിന്നാം.
17
യാഗമാംസത്തിൽ
മൂന്നാം
ദിവസംവരെ
ശേഷിക്കുന്നതു
തീയിൽ
ഇട്ടു
ചുട്ടുകളയേണം.
18
സമാധാനയാഗത്തിന്റെ
മാംസത്തിൽ
ഏതാനും
മൂന്നാം
ദിവസം
തിന്നാൽ
അതു
പ്രസാദമായിരിക്കയില്ല;
അർപ്പിക്കുന്നവന്നു
കണക്കിടുകയുമില്ല;
അതു
അറെപ്പായിരിക്കും;
അതു
തിന്നുന്നവൻ
കുറ്റം
വഹിക്കേണം.
19
ശുദ്ധിയില്ലാത്ത
വല്ലതിനെയും
തൊട്ടുപോയ
മാംസം
തിന്നരുതു;
അതു
തീയിൽ
ഇട്ടു
ചുട്ടുകളയേണം;
ശേഷം
മാംസമോ
ശുദ്ധിയുള്ളവന്നെല്ലാം
തിന്നാം.
20
എന്നാൽ
അശുദ്ധി
തന്റെ
മേൽ
ഇരിക്കുമ്പോൾ
ആരെങ്കിലും
യഹോവെക്കുള്ള
സമാധാനയാഗങ്ങളുടെ
മാംസം
തിന്നാൽ
അവനെ
അവന്റെ
ജനത്തിൽനിന്നു
ഛേദിച്ചുകളയേണം.
21
മനുഷ്യന്റെ
അശുദ്ധിയെയോ
അശുദ്ധമൃഗത്തെയോ
ശുദ്ധിയില്ലാത്ത
വല്ല
അറെപ്പിനെയോ
ഇങ്ങനെ
ശുദ്ധിയില്ലാത്ത
യാതൊന്നിനെയും
ആരെങ്കിലും
തൊട്ടിട്ടു
യഹോവെക്കുള്ള
സാമാധാനയാഗങ്ങളുടെ
മാംസം
തിന്നാൽ
അവനെ
അവന്റെ
ജനത്തിൽ
നിന്നു
ഛേദിച്ചുകളയേണം.
22
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
23
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
ചെമ്മരിയാട്ടിന്റെയോ
കോലാട്ടിന്റെയോ
കാളയുടെയോ
മേദസ്സും
നിങ്ങൾ
അശേഷം
തിന്നരുതു.
24
താനേ
ചത്തതിന്റെ
മേദസ്സും
പറിച്ചുകീറിപ്പോയതിന്റെ
മേദസ്സും
മറ്റു
എന്തിന്നെങ്കിലും
കൊള്ളിക്കാം;
തിന്നുക
മാത്രം
അരുതു.
25
യഹോവെക്കു
ദഹനയാഗമായി
അർപ്പിച്ച
മൃഗത്തിന്റെ
മേദസ്സു
ആരെങ്കിലും
തിന്നാൽ
അവനെ
അവന്റെ
ജനത്തിൽ
നിന്നു
ഛേദിച്ചുകളയേണം.
26
നിങ്ങളുടെ
വാസസ്ഥലങ്ങളിൽ
എങ്ങും
യാതൊരു
പക്ഷിയുടെയും
മൃഗത്തിന്റെയും
രക്തം
നിങ്ങൾ
ഭക്ഷിക്കരുതു.
27
വല്ല
രക്തവും
ഭക്ഷിക്കുന്നവനെ
എല്ലാം
അവന്റെ
ജനത്തിൽനിന്നു
ഛേദിച്ചുകളയേണം.
28
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
29
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
യഹോവെക്കു
സമാധാനയാഗം
അർപ്പിക്കുന്നവൻ
തന്റെ
സമാധാനയാഗത്തിൽനിന്നു
യഹോവെക്കു
വഴിപാടു
കൊണ്ടുവരേണം.
30
സ്വന്തകയ്യാൽ
അവൻ
അതു
യഹോവയുടെ
ദഹനയാഗമായി
കൊണ്ടുവരേണം;
യഹോവയുടെ
സന്നിധിയിൽ
നീരാജനാർപ്പണമായി
നീരാജനം
ചെയ്യേണ്ടതിന്നു
നെഞ്ചോടുകൂടെ
മേദസ്സും
കൊണ്ടുവരേണം.
31
പുരോഹിതൻ
മേദസ്സു
യാഗപീഠത്തിന്മേൽ
ദഹിപ്പിക്കേണം;
എന്നാൽ
നെഞ്ചു
അഹരോനും
പുത്രന്മർക്കും
ഇരിക്കേണം.
32
നിങ്ങളുടെ
സമാധാനയാഗങ്ങളിൽ
വലത്തെ
കൈക്കുറകു
ഉദർച്ചാർപ്പണത്തിന്നായി
നിങ്ങൾ
പുരോഹിതന്റെ
പക്കൽ
കൊടുക്കേണം.
33
അഹരോന്റെ
പുത്രന്മാരിൽ
സമാധാനയാഗങ്ങളുടെ
രക്തവും
മേദസ്സും
അർപ്പിക്കുന്നവന്നു
തന്നേ
വലത്തെ
കൈക്കുറകു
ഓഹരിയായിരിക്കേണം.
34
യിസ്രായേൽമക്കളുടെ
സമാധാനയാഗങ്ങളിൽനിന്നു
നീരാജനത്തിന്റെ
നെഞ്ചും
ഉദർച്ചയുടെ
കൈക്കുറകും
ഞാൻ
എടുത്തു
പുരോഹിതനായ
അഹരോന്നും
പുത്രന്മാർക്കും
യിസ്രായേൽമക്കളിൽനിന്നുള്ള
ശാശ്വതാവകാശമായി
കൊടുത്തിരിക്കുന്നു.
35
ഇതു
അഹരോനെയും
പുത്രന്മാരെയും
യഹോവെക്കു
പുരോഹിതശുശ്രൂഷ
ചെയ്‍വാൻ
പ്രതിഷ്ഠിച്ച
നാൾമുതൽ
യഹോവയുടെ
ദഹനയാഗങ്ങളിൽനിന്നു
അഹരോന്നുള്ള
ഓഹരിയും
അവന്റെ
പുത്രന്മാർക്കുള്ള
ഓഹരിയും
ആകുന്നു.
36
യിസ്രായേൽമക്കൾ
അതു
അവർക്കു
കൊടുക്കേണമെന്നു
താൻ
അവരെ
അഭിഷേകം
ചെയ്തനാളിൽ
യഹോവ
കല്പിച്ചു;
അതു
അവർക്കു
തലമുറതലമുറയായി
ശാശ്വതാവകാശം
ആകുന്നു.
37
ദഹനയാഗം,
ഭോജനയാഗം,
പാപയാഗം,
അകൃത്യയാഗം,
കരപൂരണയാഗം,
സമാധാനയാഗം
എന്നിവയെ
സംബന്ധിച്ചുള്ള
പ്രമാണം
ഇതു
തന്നേ.
38
യഹോവെക്കു
തങ്ങളുടെ
വഴിപാടുകൾ
കഴിപ്പാൻ
അവൻ
യിസ്രായേൽമക്കളോടു
സീനായിമരുഭൂമിയിൽവെച്ചു
അരുളിച്ചെയ്ത
നാളിൽ
യഹോവ
മോശെയോടു
സീനായിപർവ്വതത്തിൽ
വെച്ചു
ഇവ
കല്പിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References