സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ് 16
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
ലൂക്കോസ് 16:0 (01 54 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 16
1
പിന്നെ
അവൻ
ശിഷ്യന്മാരോടു
പറഞ്ഞതു:
“ധനവാനായോരു
മനുഷ്യന്നു
ഒരു
കാര്യവിചാരകൻ
ഉണ്ടായിരുന്നു;
അവൻ
അവന്റെ
വസ്തുവക
നാനാവിധമാക്കുന്നു
എന്നു
ചിലർ
അവനെ
കുറ്റം
പറഞ്ഞു.
2
അവൻ
അവനെ
വിളിച്ചു:
നിന്നെക്കൊണ്ടു
ഈ
കേൾക്കുന്നതു
എന്തു?
നിന്റെ
കാര്യവിചാരത്തിന്റെ
കണക്കു
ഏല്പിച്ചുതരിക;
നീ
ഇനി
കാര്യവിചാരകനായിരിപ്പാൻ
പാടില്ല
എന്നു
പറഞ്ഞു.
3
എന്നാറെ
കാര്യവിചാരകൻ:
ഞാൻ
എന്തു
ചെയ്യേണ്ടു?
യജമാനൻ
കാര്യവിചാരത്തിൽ
നിന്നു
എന്നെ
നീക്കുവാൻ
പോകുന്നു;
കിളെപ്പാൻ
എനിക്കു
പ്രാപ്തിയില്ല;
ഇരപ്പാൻ
ഞാൻ
നാണിക്കുന്നു.
4
എന്നെ
കാര്യവിചാരത്തിൽനിന്നു
നീക്കിയാൽ
അവർ
എന്നെ
തങ്ങളുടെ
വീടുകളിൽ
ചേർത്തുകൊൾവാൻ
തക്കവണ്ണം
ഞാൻ
ചെയ്യേണ്ടതു
എന്തു
എന്നു
എനിക്കു
അറിയാം
എന്നു
ഉള്ളുകൊണ്ടു
പറഞ്ഞു.
5
പിന്നെ
അവൻ
യജമാനന്റെ
കടക്കാരിൽ
ഓരോരുത്തനെ
വരുത്തി
ഒന്നാമത്തവനോടു:
നീ
യജമാനന്നു
എത്ര
കടംപെട്ടിരിക്കുന്നു
എന്നു
ചോദിച്ചു.
6
നൂറു
കുടം
എണ്ണ
എന്നു
അവൻ
പറഞ്ഞു.
അവൻ
അവനോടു:
നിന്റെ
കൈച്ചീട്ടു
വാങ്ങി
വേഗം
ഇരുന്നു
അമ്പതു
എന്നു
എഴുതുക
എന്നു
പറഞ്ഞു.
7
അതിന്റെ
ശേഷം
മറ്റൊരുത്തനോടു:
നീ
എത്ര
കടം
പെട്ടിരിക്കുന്നു
എന്നു
ചോദിച്ചു.
നൂറു
പറ
കോതമ്പു
എന്നു
അവൻ
പറഞ്ഞു;
അവനോടു:
നിന്റെ
കൈച്ചീട്ടു
വാങ്ങി
എണ്പതു
എന്നു
എഴുതുക
എന്നു
പറഞ്ഞു.
8
ഈ
അനീതിയുള്ള
കാര്യവിചാരകൻ
ബുദ്ധിയോടെ
പ്രവർത്തിച്ചതുകൊണ്ടു
യജമാനൻ
അവനെ
പുകഴ്ത്തി;
വെളിച്ചമക്കളെക്കാൾ
ഈ
ലോകത്തിന്റെ
മക്കൾ
തങ്ങളുടെ
തലമുറയിൽ
ബുദ്ധിയേറിയവരല്ലോ.
9
അനീതിയുള്ള
മമ്മോനെക്കൊണ്ടു
നിങ്ങൾക്കു
സ്നേഹിതന്മാരെ
ഉണ്ടാക്കിക്കൊൾവിൻ
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
അതു
ഇല്ലാതെയാകുമ്പോൾ
അവർ
നിത്യകൂടാരങ്ങളിൽ
നിങ്ങളെ
ചേർത്തുകൊൾവാൻ
ഇടയാകും.
10
അത്യല്പത്തിൽ
വിശ്വസ്തനായവൻ
അധികത്തിലും
വിശ്വസ്തൻ;
അത്യല്പത്തിൽ
നീതികെട്ടവൻ
അധികത്തിലും
നീതി
കെട്ടവൻ.
11
നിങ്ങൾ
അനീതിയുള്ള
മമ്മോനിൽ
വിശ്വസ്തരായില്ല
എങ്കിൽ
സത്യമായതു
നിങ്ങളെ
ആർ
ഭരമേല്പിക്കും?
12
അന്യമായതിൽ
വിശ്വസ്തരായില്ല
എങ്കിൽ
നിങ്ങൾക്കു
സ്വന്തമായതു
ആർ
തരും?
13
രണ്ടു
യജമാനന്മാരെ
സേവിപ്പാൻ
ഒരു
ഭൃത്യന്നും
കഴികയില്ല;
അവൻ
ഒരുവനെ
പകെച്ചു
മറ്റവനെ
സ്നേഹിക്കും;
അല്ലെങ്കിൽ
ഒരുത്തനോടു
പറ്റിച്ചേർന്നു
മറ്റവനെ
നിരസിക്കും.
നിങ്ങൾക്കു
ദൈവത്തെയും
മമ്മോനെയും
സേവിപ്പാൻ
കഴികയില്ല.
14
ഇതൊക്കെയും
ദ്രവ്യാഗ്രഹികളായ
പരീശന്മാർ
കേട്ടു
അവനെ
പരിഹസിച്ചു.
15
അവൻ
അവരോടു
പറഞ്ഞതു:
“നിങ്ങൾ
നിങ്ങളെ
തന്നേ
മനുഷ്യരുടെ
മുമ്പാകെ
നീതീകരിക്കുന്നവർ
ആകുന്നു;
ദൈവമോ
നിങ്ങളുടെ
ഹൃദയം
അറിയുന്നു;
മനുഷ്യരുടെ
ഇടയിൽ
ഉന്നതമായതു
ദൈവത്തിന്റെ
മുമ്പാകെ
അറെപ്പത്രേ.
16
ന്യായപ്രമാണത്തിന്റെയും
പ്രവാചകന്മാരുടെയും
കാലം
യോഹന്നാൻ
വരെ
ആയിരുന്നു;
അന്നുമുതൽ
ദൈവരാജ്യത്തെ
സുവിശേഷിച്ചുവരുന്നു;
എല്ലാവരും
ബലാൽക്കാരേണ
അതിൽ
കടപ്പാൻ
നോക്കുന്നു.
17
ന്യായപ്രമാണത്തിൽ
ഒരു
പുള്ളി
വീണുപോകുന്നതിനെക്കാൾ
ആകാശവും
ഭൂമിയും
ഒഴിഞ്ഞുപോകുന്നതു
എളുപ്പം.
18
ഭാര്യയെ
ഉപേക്ഷിച്ചു
മറ്റൊരുത്തിയെ
വിവാഹം
കഴിക്കുന്നവൻ
എല്ലാം
വ്യഭിചാരം
ചെയ്യുന്നു;
ഭർത്താവു
ഉപേക്ഷിച്ചവളെ
വിവാഹം
കഴിക്കുന്നവനും
വ്യഭിചാരം
ചെയ്യുന്നു.
19
ധനവാനായോരു
മനുഷ്യൻ
ഉണ്ടായിരുന്നു;
അവൻ
ധൂമ്രവസ്ത്രവും
പട്ടും
ധരിച്ചു
ദിനമ്പ്രതി
ആഡംബരത്തോടെ
സുഖിച്ചുകൊണ്ടിരുന്നു.
20
ലാസർ
എന്നു
പേരുള്ളോരു
ദരിദ്രൻ
വ്രണം
നിറഞ്ഞവനായി
അവന്റെ
പടിപ്പുരക്കൽ
കിടന്നു
21
ധനവാന്റെ
മേശയിൽ
നിന്നു
വീഴുന്നതു
തിന്നു
വിശപ്പടക്കുവാൻ
ആഗ്രഹിച്ചു;
നായ്ക്കളും
വന്നു
അവന്റെ
വ്രണം
നക്കും.
22
ആ
ദരിദ്രൻ
മരിച്ചപ്പോൾ
ദൂതന്മാർ
അവനെ
അബ്രാഹാമിന്റെ
മടിയിലേക്കു
കൊണ്ടുപോയി.
23
ധനവാനും
മരിച്ചു
അടക്കപ്പെട്ടു;
പാതാളത്തിൽ
യാതന
അനുഭവിക്കുമ്പോൾ
മേലോട്ടു
നോക്കി
ദൂരത്തു
നിന്നു
അബ്രാഹാമിനെയും
അവന്റെ
മടിയിൽ
ലാസരിനെയും
കണ്ടു:
24
അബ്രാഹാംപിതാവേ,
എന്നോടു
കനിവുണ്ടാകേണമേ;
ലാസർ
വിരലിന്റെ
അറ്റം
വെള്ളത്തിൽ
മുക്കി
എന്റെ
നാവിനെ
തണുപ്പിക്കേണ്ടതിന്നു
അവനെ
അയക്കേണമേ;
ഞാൻ
ഈ
ജ്വാലയിൽ
കിടന്നു
വേദന
അനുഭവിക്കുന്നു
എന്നു
വിളിച്ചു
പറഞ്ഞു.
25
അബ്രാഹാം:
മകനേ,
നിന്റെ
ആയുസ്സിൽ
നീ
നന്മയും
ലാസർ
അവ്വണ്ണം
തിന്മയും
പ്രാപിച്ചു
എന്നു
ഓർക്ക;
ഇപ്പോൾ
അവൻ
ഇവിടെ
ആശ്വസിക്കുന്നു:
നീയോ
വേദന
അനുഭവിക്കുന്നു.
26
അത്രയുമല്ല
ഞങ്ങൾക്കും
നിങ്ങൾക്കും
നടുവെ
വലിയോരു
പിളർപ്പുണ്ടാക്കിയിരിക്കുന്നു.
ഇവിടെ
നിന്നു
നിങ്ങളുടെ
അടുക്കൽ
കടന്നുവരുവാൻ
ഇച്ഛിക്കുന്നവർക്കു
കഴിവില്ല;
അവിടെനിന്നു
ഞങ്ങളുടെ
അടുക്കൽ
കടന്നു
വരുവാനും
പാടില്ല
എന്നു
പറഞ്ഞു.
27
അതിന്നു
അവൻ:
എന്നാൽ
പിതാവേ,
അവനെ
എന്റെ
അപ്പന്റെ
വീട്ടിൽ
അയക്കേണമെന്നു
ഞാൻ
അപേക്ഷിക്കുന്നു;
28
എനിക്കു
അഞ്ചു
സഹോദരന്മാർ
ഉണ്ടു;
അവരും
ഈ
യാതനാസ്ഥലത്തു
വരാതിരിപ്പാൻ
അവൻ
അവരോടു
സാക്ഷ്യം
പറയട്ടെ
എന്നു
പറഞ്ഞു.
29
അബ്രാഹാം
അവനോടു:
അവർക്കു
മോശെയും
പ്രവാചകന്മാരും
ഉണ്ടല്ലോ;
അവരുടെ
വാക്കു
അവർ
കേൾക്കട്ടെ
എന്നു
പറഞ്ഞു.
30
അതിന്നു
അവൻ:
അല്ലല്ല,
അബ്രാഹാം
പിതാവേ,
മരിച്ചവരിൽനിന്നു
ഒരുത്തൻ
എഴുന്നേറ്റു
അവരുടെ
അടുക്കൽ
ചെന്നു
എങ്കിൽ
അവർ
മാനസാന്തരപ്പെടും
എന്നു
പറഞ്ഞു.
31
അവൻ
അവനോടു:
അവർ
മോശെയുടെയും
പ്രവാചകന്മാരുടെയും
വാക്കു
കേൾക്കാഞ്ഞാൽ
മരിച്ചവരിൽ
നിന്നു
ഒരുത്തൻ
എഴുന്നേറ്റു
ചെന്നാലും
വിശ്വസിക്കയില്ല
എന്നു
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References