സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പ്രവൃത്തികൾ 2:33
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
Notes
No Verse Added
History
പ്രവൃത്തികൾ 2:33 (11 57 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പ്രവൃത്തികൾ 2:33
1
പെന്തെക്കൊസ്തനാൾ
വന്നപ്പോൾ
എല്ലാവരും
ഒരു
സ്ഥലത്തു
ഒന്നിച്ചു
കൂടിയിരുന്നു.
2
പെട്ടെന്നു
കൊടിയ
കാറ്റടിക്കുന്നതുപോലെ
ആകാശത്തനിന്നു
ഒരു
മുഴക്കം
ഉണ്ടായി,
അവർ
ഇരുന്നിരുന്ന
വീടു
മുഴുവനും
നിറെച്ചു.
3
അഗ്നിജ്വാലപോലെ
പിളർന്നിരിക്കുന്ന
നാവുകൾ
അവർക്കു
പ്രത്യക്ഷമായി
അവരിൽ
ഓരോരുത്തന്റെ
മേൽ
പതിഞ്ഞു.
4
എല്ലാവരും
പരിശുദ്ധാത്മാവു
നിറഞ്ഞവരായി
ആത്മാവു
അവർക്കു
ഉച്ചരിപ്പാൻ
നല്കിയതുപോലെ
അന്യഭാഷകളിൽ
സംസാരിച്ചു
തുടങ്ങി.
5
അന്നു
ആകാശത്തിൻ
കീഴുള്ള
സകല
ജാതികളിൽ
നിന്നും
യെരൂശലേമിൽ
വന്നു
പാർക്കുന്ന
യെഹൂദന്മാരായ
ഭക്തിയുള്ള
പുരുഷന്മാർ
ഉണ്ടായിരുന്നു.
6
ഈ
മുഴക്കം
ഉണ്ടായപ്പോൾ
പുരുഷാരം
വന്നു
കൂടി,
ഓരോരുത്തൻ
താന്താന്റെ
ഭാഷയിൽ
അവർ
സംസാരിക്കുന്നതു
കേട്ടു
അമ്പരന്നു
പോയി.
7
എല്ലാവരും
ഭ്രമിച്ചു
ആശ്ചര്യപ്പെട്ടു:
ഈ
സംസാരിക്കുന്നവർ
എല്ലാം
ഗലീലക്കാർ
അല്ലയോ?
8
പിന്നെ
നാം
ഓരോരുത്തൻ
ജനിച്ച
നമ്മുടെ
സ്വന്ത
ഭാഷയിൽ
അവർ
സംസാരിച്ചു
കേൾക്കുന്നതു
എങ്ങനെ?
9
പർത്ഥരും
മേദ്യരും
ഏലാമ്യരും
മെസപ്പൊത്താമ്യയിലും
യെഹൂദ്യയിലും
കപ്പദോക്യയിലും
10
പൊന്തൊസിലും
ആസ്യയിലും
പ്രുഗ്യയിലും
പംഫുല്യയിലും
മിസ്രയീമിലും
കുറേനെക്കു
ചേർന്ന
ലിബ്യാപ്രദേശങ്ങളിലും
പാർക്കുന്നവരും
റോമയിൽ
നിന്നു
വന്നു
പാർക്കുന്നവരും
യെഹൂദന്മാരും
യെഹൂദമതാനുസാരികളും
ക്രേത്യരും
അറബിക്കാരുമായ
നാം
11
ഈ
നമ്മുടെ
ഭാഷകളിൽ
അവർ
ദൈവത്തിന്റെ
വൻകാര്യങ്ങളെ
പ്രസ്താവിക്കുന്നതു
കേൾക്കുന്നുവല്ലോ
എന്നു
പറഞ്ഞു.
12
എല്ലാവരും
ഭ്രമിച്ചു
ചഞ്ചലിച്ചു;
ഇതു
എന്തായിരിക്കും
എന്നു
തമ്മിൽ
തമ്മിൽ
പറഞ്ഞു.
13
ഇവർ
പുതു
വീഞ്ഞു
കുടിച്ചിരിക്കുന്നു
എന്നു
മറ്റു
ചിലർ
പരിഹസിച്ചു
പറഞ്ഞു.
14
അപ്പോൾ
പത്രൊസ്
പതിനൊന്നുപേരോടുകൂടെ
നിന്നുകൊണ്ടു
ഉറക്കെ
അവരോടു
പറഞ്ഞതു:
യെഹൂദാപുരുഷന്മാരും
യെരൂശലേമിൽ
പാർക്കുന്ന
എല്ലാവരുമായുള്ളോരേ,
ഇതു
നിങ്ങൾ
അറിഞ്ഞിരിക്കട്ടെ;
എന്റെ
വാക്കു
ശ്രദ്ധിച്ചുകൊൾവിൻ.
15
നിങ്ങൾ
ഊഹിക്കുന്നതുപോലെ
ഇവർ
ലഹരി
പിടിച്ചവരല്ല;
പകൽ
മൂന്നാംമണിനേരമേ
ആയിട്ടുള്ളുവല്ലോ.
16
ഇതു
യോവേൽ
പ്രവാചകൻ
മുഖാന്തരം
അരുളിച്ചെയ്തതത്രേ;
അതെന്തെന്നാൽ:
17
“അന്ത്യകാലത്തു
ഞാൻ
സകല
ജഡത്തിന്മേലും
എന്റെ
ആത്മാവിനെ
പകരും;
നിങ്ങളുടെ
പുത്രന്മാരും
പുത്രിമാരും
പ്രവചിക്കും;
നിങ്ങളുടെ
യൌവ്വനക്കാർ
ദർശനങ്ങൾ
ദർശിക്കും;
നിങ്ങളുടെ
വൃദ്ധന്മാർ
സ്വപ്നങ്ങൾ
കാണും.”
18
എന്റെ
ദാസന്മാരുടെമേലും
ദാസിമാരുടെമേലും
കൂടെ
ഞാൻ
ആ
നാളുകളിൽ
എന്റെ
ആത്മാവിനെ
പകരും;
അവരും
പ്രവചിക്കും.
19
ഞാൻ
മീതെ
ആകാശത്തിൽ
അത്ഭുതങ്ങളും
താഴെ
ഭൂമിയിൽ
അടയാളങ്ങളും
കാണിക്കും;
രക്തവും
തീയും
പുകയാവിയും
തന്നേ.
20
കർത്താവിന്റെ
വലുതും
പ്രസിദ്ധവുമായ
നാൾ
വരുംമുമ്പേ
സൂര്യൻ
ഇരുളായും
ചന്ദ്രൻ
രക്തമായും
മാറിപ്പോകും.
21
എന്നാൽ
കർത്താവിന്റെ
നാമം
വിളിച്ചപേക്ഷിക്കുന്നവൻ
ഏവനും
രക്ഷിക്കപ്പെടും
എന്നു
ദൈവം
അരുളിച്ചെയ്യുന്നു.”
22
യിസ്രായേൽ
പുരുഷന്മാരേ,
ഈ
വചനം
കേട്ടു
കൊൾവിൻ.
നിങ്ങൾ
തന്നേ
അറിയുംപോലെ
ദൈവം
അവനെക്കൊണ്ടു
നിങ്ങളുടെ
നടുവിൽ
ചെയ്യിച്ച
ശക്തികളും
അത്ഭുതങ്ങളും
അടയാളങ്ങളും
കൊണ്ടു
23
ദൈവം
നിങ്ങൾക്കു
കാണിച്ചു
തന്ന
പുരുഷനായി
നസറായനായ
യേശുവിനെ
ദൈവം
തന്റെ
സ്ഥിര
നിർണ്ണയത്താലും
മുന്നറിവിനാലും
ഏല്പിച്ചിട്ടു,
നിങ്ങൾ
അവനെ
അധർമ്മികളുടെ
കയ്യാൽ
തറെപ്പിച്ചു
കൊന്നു;
24
ദൈവമോ
മരണപാശങ്ങളെ
അഴിച്ചിട്ടു
അവനെ
ഉയിർത്തെഴുന്നേല്പിച്ചു.
മരണം
അവനെ
പിടിച്ചു
വെക്കുന്നതു
അസാദ്ധ്യമായിരുന്നു.
25
“ഞാൻ
കർത്താവിനെ
എപ്പോഴും
എന്റെ
മുമ്പിൽ
കണ്ടിരിക്കുന്നു;
അവൻ
എന്റെ
വലഭാഗത്തു
ഇരിക്കയാൽ
ഞാൻ
കുലുങ്ങിപോകയില്ല.
26
അതുകൊണ്ട്
എന്റെ
ഹൃദയം
സന്തോഷിച്ചു,
എന്റെ
നാവു
ആനന്ദിച്ചു,
എന്റെ
ജഡവും
പ്രത്യാശയോടെ
വസിക്കും.”
27
നീ
എന്റെ
പ്രാണനെ
പാതാളത്തിൽ
വിടുകയില്ല;
നിന്റെ
പരിശുദ്ധനെ
ദ്രവത്വം
കാണ്മാൻ
സമ്മതിക്കയുമില്ല.
28
നീ
ജീവമാർഗ്ഗങ്ങളെ
എന്നോടു
അറിയിച്ചു;
നിന്റെ
സന്നിധിയിൽ
എന്നെ
സന്തോഷ
പൂർണ്ണനാക്കും”
എന്നു
ദാവീദ്
അവനെക്കുറിച്ചു
പറയുന്നുവല്ലോ.
29
സഹോദരന്മാരായ
പുരുഷന്മാരേ,
ഗോത്രപിതാവായ
ദാവീദിനെക്കുറിച്ച്
അവൻ
മരിച്ചു
അടക്കപ്പെട്ടു
എന്നു
എനിക്കു
നിങ്ങളോടു
ധൈര്യമായി
പറയാം;
അവന്റെ
കല്ലറ
ഇന്നുവരെ
നമ്മുടെ
ഇടയിൽ
ഉണ്ടല്ലോ.
30
എന്നാൽ
അവൻ
പ്രവാചകൻ
ആകയാൽ
ദൈവം
അവന്റെ
കടിപ്രദേശത്തിന്റെ
ഫലത്തിൽ
നിന്നു
ഒരുത്തനെ
അവന്റെ
സിംഹാസനത്തിൽ
ഇരുത്തും
എന്നു
തന്നോടു
സത്യം
ചെയ്തു
ഉറപ്പിച്ചു
എന്നു
അറഞ്ഞിട്ടു:
31
അവനെ
പാതാളത്തിൽ
വിട്ടുകളഞ്ഞില്ല:
അവന്റെ
ജഡം
ദ്രവത്വം
കണ്ടതുമില്ല
എന്നു
ക്രിസ്തുവിന്റെ
പുനരുത്ഥാനം
മുമ്പുകൂട്ടി
കണ്ടു
പ്രസ്താവിച്ചു.
ഈ
യേശുവിനെ
ദൈവം
ഉയിർത്തെഴുന്നേല്പിച്ചു:
32
അതിന്നു
ഞങ്ങൾ
എല്ലാവരും
സാക്ഷികൾ
ആകുന്നു.
33
അവൻ
ദൈവത്തിന്റെ
വല
ഭാഗത്തേക്കു
ആരോഹണം
ചെയ്തു
പരിശുദ്ധാത്മാവു
എന്ന
വാഗ്ദത്തം
പിതാവിനോടു
വാങ്ങി,
നിങ്ങൾ
ഈ
കാണുകയും
കേൾക്കുകയും
ചെയ്യുന്നത്
പകർന്നുതന്നു,
34
ദാവീദ്
സ്വർഗ്ഗാരോഹണം
ചെയ്തില്ലല്ലോ.
എന്നാൽ
അവൻ:
35
“ഞാൻ
നിന്റെ
ശത്രുക്കളെ
നിന്റെ
പാദപീഠം
ആക്കുവോളം
നീ
എന്റെ
വലത്തുഭാഗത്തു
ഇരിക്ക
എന്നു
കർത്താവു
എന്റെ
കർത്താവിനോടു
അരുളിച്ചെയ്തു”
എന്നു
പറയുന്നു.
36
ആകയാൽ
നിങ്ങൾ
ക്രൂശിച്ച
ഈ
യേശുവിനെ
തന്നേ
ദൈവം
കർത്താവും
ക്രിസ്തുവുമാക്കിവെച്ചു
എന്നു
യിസ്രായേൽ
ഗൃഹം
ഒക്കെയും
നിശ്ചയമായി
അറിഞ്ഞുകൊള്ളട്ടെ.
37
ഇതു
കേട്ടിട്ടു
അവർ
ഹൃദയത്തിൽ
കുത്തുകൊണ്ടു
പത്രൊസിനോടും
ശേഷം
അപ്പൊസ്തലന്മാരോടും:
സഹോദരന്മാരായ
പുരുഷന്മാരേ,
ഞങ്ങൾ
എന്തു
ചെയ്യേണ്ടു
എന്നു
ചോദിച്ചു.
38
പത്രൊസ്
അവരോടു:
നിങ്ങൾ
മാനസാന്തരപ്പെട്ടു
നിങ്ങളുടെ
പാപങ്ങളുടെ
മോചനത്തിന്നായി
ഓരോരുത്തൻ
യേശുക്രിസ്തുവിന്റെ
നാമത്തിൽ
സ്നാനം
ഏല്പിൻ;
എന്നാൽ
പരിശുദ്ധാത്മാവു
എന്ന
ദാനം
ലഭിക്കും.
39
വാഗ്ദത്തം
നിങ്ങൾക്കും
നിങ്ങളുടെ
മക്കൾക്കും
നമ്മുടെ
ദൈവമായ
കർത്താവു
വിളിച്ചു
വരുത്തുന്ന
ദൂരസ്ഥന്മാരായ
ഏവർക്കും
ഉള്ളതല്ലോ
എന്നു
പറഞ്ഞു.
40
മറ്റു
പല
വാക്കുകളാലും
അവൻ
സാക്ഷ്യം
പറഞ്ഞു
അവരെ
പ്രബോധിപ്പിച്ചു;
ഈ
വക്രതയുള്ള
തലമുറയിൽനിന്നു
രക്ഷിക്കപ്പെടുവിൻ
എന്നു
പറഞ്ഞു.
41
അവന്റെ
വാക്കു
കൈക്കൊണ്ടവർ
സ്നാനം
ഏറ്റു;
അന്നു
മുവായിരത്തോളം
പേർ
അവരോടു
ചേർന്നു.
42
അവർ
അപ്പൊസ്തലന്മാരുടെ
ഉപദേശം
കേട്ടും
കൂട്ടായ്മ
ആചരിച്ചും
അപ്പം
നുറക്കിയും
പ്രാർത്ഥന
കഴിച്ചും
പോന്നു.
43
എല്ലാവർക്കും
ഭയമായി;
അപ്പൊസ്തലന്മാരാൽ
ഏറിയ
അത്ഭുതങ്ങളും
അടയാളങ്ങളും
നടന്നു.
44
വിശ്വസിച്ചവർ
എല്ലാവരും
ഒരുമിച്ചിരുന്നു
45
സകലവും
പൊതുവക
എന്നു
എണ്ണുകയും
ജന്മഭൂമികളും
വസ്തുക്കളും
വിറ്റു
അവനവന്നു
ആവശ്യം
ഉള്ളതുപോലെ
എല്ലാവർക്കും
പങ്കിടുകയും,
46
ഒരുമനപ്പെട്ടു
ദിനംപ്രതി
ദൈവാലയത്തിൽ
കൂടിവരികയും
വീട്ടിൽ
അപ്പം
നുറുക്കിക്കൊണ്ടു
ഉല്ലാസവും
ഹൃദയപരമാർത്ഥതയും
പൂണ്ടു
ഭക്ഷണം
കഴിക്കയും
ദൈവത്തെ
സ്തുതിക്കയും
സകല
ജനത്തിന്റെയും
കൃപ
അനുഭവിക്കയും
ചെയ്തു.
കർത്താവു
രക്ഷിക്കപ്പെടുന്നവരെ
ദിനംപ്രതി
സഭയോടു
ചേർത്തുകൊണ്ടിരുന്നു.
47
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References