സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 40:31
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
യെശയ്യാ 40:31 (08 50 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 40:31
1
എന്റെ
ജനത്തെ
ആശ്വസിപ്പിപ്പിൻ,
ആശ്വസിപ്പിപ്പിൻ
എന്നു
നിങ്ങളുടെ
ദൈവം
അരുളിച്ചെയ്യുന്നു.
2
യെരൂശലേമിനോടു
ആദരവോടെ
സംസാരിച്ചു;
അവളുടെ
യുദ്ധ
സേവ
കഴിഞ്ഞും
അവളുടെ
അകൃത്യം
മോചിക്കപ്പെട്ടും
അവൾ
തന്റെ
സകലപാപങ്ങൾക്കും
പകരം
യഹോവയുടെ
കയ്യിൽനിന്നു
ഇരട്ടിയായി
പ്രാപിച്ചുമിരിക്കുന്നു
എന്നു
അവളോടു
വിളിച്ചുപറവിൻ.
3
കേട്ടോ
ഒരുത്തൻ
വിളിച്ചുപറയുന്നതു:
മരുഭൂമിയിൽ
യഹോവെക്കു
വഴി
ഒരുക്കുവിൻ;
നിർജ്ജനപ്രദേശത്തു
നമ്മുടെ
ദൈവത്തിന്നു
ഒരു
പെരുവഴി
നിരപ്പാക്കുവിൻ.
4
എല്ലാ
താഴ്വരയും
നികന്നും
എല്ലാമലയും
കുന്നും
താണും
വരേണം;
വളഞ്ഞതു
ചൊവ്വായും
ദുർഘടങ്ങൾ
സമമായും
തീരേണം.
5
യഹോവയുടെ
മഹത്വം
വെളിപ്പെടും,
സകലജഡവും
ഒരുപോലെ
അതിനെ
കാണും;
യഹോവയുടെ
വായല്ലോ
അരുളിച്ചെയ്തിരിക്കുന്നതു.
6
കേട്ടോ,
വിളിച്ചുപറക
എന്നു
ഒരുത്തൻ
പറയുന്നു;
എന്തു
വിളിച്ചുപറയേണ്ടു
എന്നു
ഞാൻ
ചോദിച്ചു;
സകലജഡവും
പുല്ലുപോലെയും
അതിന്റെ
ഭംഗിയെല്ലാം
വയലിലെ
പൂപോലെയും
ആകുന്നു.
7
യഹോവയുടെ
ശ്വാസം
അതിന്മേൽ
ഊതുകയാൽ
പുല്ലുണങ്ങുന്നു.
പൂ
വാടുന്നു;
അതേ
ജനം
പുല്ലുതന്നേ.
8
പുല്ലുണങ്ങുന്നു,
പൂ
വാടുന്നു;
നമ്മുടെ
ദൈവത്തിന്റെ
വചനമോ
എന്നേക്കും
നിലനില്ക്കും.
9
സുവാർത്താദൂതിയായ
സീയോനേ,
നീ
ഉയർന്ന
പർവ്വതത്തിലേക്കു
കയറിച്ചെല്ലുക;
സുവാർത്താദൂതിയായ
യെരൂശലേമേ,
നിന്റെ
ശബ്ദം
ശക്തിയോടെ
ഉയർത്തുക;
ഭയപ്പെടാതെ
ഉയർത്തുക;
യെഹൂദാനഗരങ്ങളോടു:
ഇതാ,
നിങ്ങളുടെ
ദൈവം
എന്നു
പറക.
10
ഇതാ,
യഹോവയായ
കർത്താവു
ബലശാലിയായി
വരുന്നു;
അവന്റെ
ഭുജം
അവന്നു
വേണ്ടി
ഭരണം
ചെയ്യുന്നു;
ഇതാ,
കൂലി
അവന്റെ
പക്കലും
പ്രതിഫലം
അവന്റെ
കയ്യിലും
ഉണ്ടു.
11
ഒരു
ഇടയനെപ്പോലെ
അവൻ
തന്റെ
ആട്ടിൻ
കൂട്ടത്തെ
മേയിക്കയും
കുഞ്ഞാടുകളെ
ഭുജത്തിൽ
എടുത്തു
മാർവ്വിടത്തിൽ
ചേർത്തു
വഹിക്കയും
തള്ളകളെ
പതുക്കെ
നടത്തുകയും
ചെയ്യും.
12
തന്റെ
ഉള്ളങ്കൈകൊണ്ടു
വെള്ളം
അളക്കുകയും
ചാണുകൊണ്ടു
ആകാശത്തിന്റെ
പരിമാണമെടുക്കയും
ഭൂമിയുടെ
പൊടി
നാഴിയിൽ
കൊള്ളിക്കയും
പർവ്വതങ്ങൾ
വെള്ളിക്കോൽകൊണ്ടും
കുന്നുകൾ
തുലാസിലും
തൂക്കുകയും
ചെയ്തവൻ
ആർ?
13
യഹോവയുടെ
മനസ്സു
ആരാഞ്ഞറികയോ
അവന്നു
മന്ത്രിയായി
അവനെ
ഗ്രഹിപ്പിക്കയോ
ചെയ്തവനാർ?
14
അവനെ
ഉപദേശിച്ചു
ന്യായത്തിന്റെ
പാതയെ
പഠിപ്പിക്കയും
അവനെ
പരിജ്ഞാനം
പഠിപ്പിച്ചു
വിവേകത്തിന്റെ
മാർഗ്ഗം
കാണിക്കയും
ചെയ്തുകൊടുക്കേണ്ടതിന്നു
അവൻ
ആരോടാകുന്നു
ആലോചന
കഴിച്ചതു?
15
ഇതാ
ജാതികൾ
തുലാക്കൊട്ടയിലെ
ഒരു
തുള്ളിപോലെയും,
തുലാസിലെ
ഒരു
പൊടിപോലെയും
അവന്നു
തോന്നുന്നു;
ഇതാ,
അവൻ
ദ്വീപുകളെ
ഒരു
മണൽതരിയെപ്പോലെ
എടുത്തു
പൊക്കുന്നു.
16
ലെബാനോൻ
വിറകിന്നു
പോരാ;
അതിലെ
മൃഗങ്ങൾ
ഹോമയാഗത്തിന്നു
മതിയാകുന്നില്ല.
17
സകലജാതികളും
അവന്നു
ഏതുമില്ലാത്തതുപോലെ
ഇരിക്കുന്നു;
അവന്നു
വെറുമയും
ശൂന്യവുമായി
തോന്നുന്നു.
18
ആകയാൽ
നിങ്ങൾ
ദൈവത്തെ
ആരോടു
ഉപമിക്കും?
ഏതു
പ്രതിമയെ
നിങ്ങൾ
അവനോടു
സദൃശമാക്കും?
19
മൂശാരി
വിഗ്രഹം
വാർക്കുന്നു;
തട്ടാൻ
പൊന്നുകൊണ്ടു
പൊതികയും
അതിന്നു
വെള്ളിച്ചങ്ങല
തീർക്കുകയും
ചെയ്യുന്നു.
20
ഇങ്ങിനെയുള്ള
പ്രതിഷ്ഠെക്കു
വകയില്ലാത്തവൻ
ദ്രവിച്ചുപോകാത്ത
ഒരു
മരക്കണ്ടം
തിരഞ്ഞെടുക്കയും
ഇളകാത്ത
വിഗ്രഹം
കൊത്തിയുണ്ടാക്കി
നിർത്തുവാൻ
ഒരു
ശില്പിയെ
അന്വേഷിക്കയും
ചെയ്യുന്നു.
21
നിങ്ങൾക്കു
അറിഞ്ഞുകൂടയോ?
നിങ്ങൾ
കേട്ടിട്ടില്ലയോ?
ആദിമുതൽ
നിങ്ങളോടു
അറിയിച്ചിട്ടില്ലയോ?
ഭൂമിയുടെ
അടിസ്ഥാനങ്ങളാൽ
നിങ്ങൾ
ഗ്രഹിച്ചിട്ടില്ലയോ?
22
അവൻ
ഭൂമണ്ഡലത്തിന്മീതെ
അധിവസിക്കുന്നു;
അതിലെ
നിവാസികൾ
വെട്ടുക്കിളികളെപ്പോലെ
ഇരിക്കുന്നു;
അവൻ
ആകാശത്തെ
ഒരു
തിരശ്ശീലപോലെ
നിവർക്കുകയും
പാർപ്പാനുള്ള
ഒരു
കൂടാരത്തെപ്പോലെ
വിരിക്കയും
23
പ്രഭുക്കന്മാരെ
ഇല്ലാതെയാക്കുകയും
ഭൂമിയിലെ
ന്യായാധിപന്മാരെ
ശൂന്യമാക്കുകയും
ചെയ്യുന്നു.
24
അവരെ
നട്ട
ഉടനെ,
അവരെ
വിതെച്ച
ഉടനെ
അവർ
നിലത്തു
വേരൂന്നിത്തുടങ്ങിയ
ഉടനെ
അവൻ
അവരുടെ
മേൽ
ഊതി
അവർ
വാടിപ്പോകയും
ചുഴലിക്കാറ്റുകൊണ്ടു
താളടിപോലെ
പാറിപ്പോകയും
ചെയ്യുന്നു.
25
ആകയാൽ
നിങ്ങൾ
എന്നെ
ആരോടു
സദൃശമാക്കും?
ഞാൻ
ആരോടു
തുല്യനാകും
എന്നു
പരിശുദ്ധനായവൻ
അരുളിച്ചെയ്യുന്നു.
26
നിങ്ങൾ
കണ്ണു
മേലോട്ടു
ഉയർത്തി
നോക്കുവിൻ;
ഇവയെ
സൃഷ്ടിച്ചതാർ?
അവൻ
അവയുടെ
സൈന്യത്തെ
സംഖ്യാക്രമത്തിൽ
പുറപ്പെടുവിക്കയും
അവയെ
എല്ലാം
പേർ
ചൊല്ലി
വിളിക്കയും
ചെയ്യുന്നു;
അവന്റെ
വീര്യമാഹാത്മ്യംനിമിത്തവും
അവന്റെ
ശക്തിയുടെ
ആധിക്യംനിമിത്തവും
അവയിൽ
ഒന്നും
കുറഞ്ഞു
കാണുകയില്ല.
27
എന്നാൽ
എന്റെ
വഴി
യഹോവെക്കു
മറഞ്ഞിരിക്കുന്നു;
എന്റെ
ന്യായം
എന്റെ
ദൈവം
കാണാതെ
കടന്നുപോയിരിക്കുന്നു
എന്നു,
യാക്കോബേ,
നീ
പറകയും
യിസ്രായേലേ,
നീ
സംസാരിക്കയും
ചെയ്യുന്നതെന്തു?
28
നിനക്കറിഞ്ഞുകൂടയോ?
നീ
കേട്ടിട്ടില്ലയോ?
യഹോവ
നിത്യദൈവം;
ഭൂമിയുടെ
അറുതികളെ
സൃഷ്ടിച്ചവൻ
തന്നേ;
അവൻ
ക്ഷീണിക്കുന്നില്ല,
തളർന്നുപോകുന്നതുമില്ല;
അവന്റെ
ബുദ്ധി
അപ്രമേയമത്രേ.
29
അവൻ
ക്ഷീണിച്ചിരിക്കുന്നവന്നു
ശക്തി
നല്കുന്നു;
ബലമില്ലാത്തവന്നു
ബലം
വർദ്ധിപ്പിക്കുന്നു.
30
ബാല്യക്കാർ
ക്ഷീണിച്ചു
തളർന്നുപോകും;
യൌവനക്കാരും
ഇടറിവീഴും.
31
എങ്കിലും
യഹോവയെ
കാത്തിരിക്കുന്നവർ
ശക്തിയെ
പുതുക്കും;
അവർ
കഴുകന്മാരെപ്പോലെ
ചിറകു
അടിച്ചു
കയറും;
അവർ
തളർന്നുപോകാതെ
ഓടുകയും
ക്ഷീണിച്ചുപോകാതെ
നടക്കുകയും
ചെയ്യും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References