സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 6:26
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
Notes
No Verse Added
History
മർക്കൊസ് 6:26 (12 08 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 6:26
1
അവൻ
അവിടെ
നിന്നു
പുറപ്പെട്ടു,
തന്റെ
പിതൃനഗരത്തിൽ
ചെന്നു;
അവന്റെ
ശിഷ്യന്മാരും
അനുഗമിച്ചു.
2
ശബ്ബത്തായപ്പോൾ
അവൻ
പള്ളിയിൽ
ഉപദേശിച്ചുതുടങ്ങി;
പലരും
കേട്ടു
വിസ്മയിച്ചു:
ഇവന്നു
ഇവ
എവിടെനിന്നു?
ഇവന്നു
കിട്ടിയ
ഈ
ജ്ഞാനവും
ഇവന്റെ
കയ്യാൽ
നടക്കുന്ന
വീര്യപ്രവൃത്തികളും
എന്തു?
3
ഇവൻ
മറിയയുടെ
മകനും
യാക്കോബ്
യോസെ,
യൂദാ,
ശിമോൻ
എന്നവരുടെ
സഹോദരനുമായ
തച്ചനല്ലയോ?
ഇവന്റെ
സഹോദരികളും
ഇവിടെ
നമ്മോടു
കൂടെ
ഇല്ലയോ
എന്നു
പറഞ്ഞു
അവങ്കൽ
ഇടറിപ്പോയി.
4
യേശു
അവരോടു:
“ഒരു
പ്രവാചകൻ
തന്റെ
പിതൃനഗരത്തിലും
ചാർച്ചക്കാരുടെ
ഇടയിലും
സ്വന്ത
ഭവനത്തിലും
അല്ലാതെ
ബഹുമാനമില്ലാത്തവൻ
അല്ല”
എന്നു
പറഞ്ഞു.
5
ഏതാനും
ചില
രോഗികളുടെ
മേൽ
കൈ
വെച്ചു
സൌഖ്യം
വരുത്തിയതു
അല്ലാതെ
അവിടെ
വീര്യപ്രവൃത്തി
ഒന്നും
ചെയ്‍വാൻ
കഴിഞ്ഞില്ല.
6
അവരുടെ
അവിശ്വാസം
ഹേതുവായി
അവൻ
ആശ്ചര്യപ്പെട്ടു.
അവൻ
ചുറ്റുമുള്ള
ഊരുകളിൽ
ഉപദേശിച്ചുകൊണ്ടു
സഞ്ചരിച്ചു
പോന്നു.
7
അനന്തരം
അവൻ
പന്തിരുവരെ
അടുക്കെ
വിളിച്ചു,
അവരെ
ഈരണ്ടായി
അയച്ചു
തുടങ്ങി,
അവർക്കു
അശുദ്ധാത്മാക്കളുടെ
മേൽ
അധികാരം
കൊടുത്തു.
8
അവർ
വഴിക്കു
“വടി
അല്ലാതെ
ഒന്നും
എടുക്കരുതു;
അപ്പവും
പൊക്കണവും
മടിശ്ശീലയിൽ
കാശും
അരുതു;
ചെരിപ്പു
ഇട്ടുകൊള്ളാം;
9
രണ്ടു
വസ്ത്രം
ധരിക്കരുതു”
എന്നിങ്ങനെ
അവരോടു
കല്പിച്ചു.
10
നിങ്ങൾ
എവിടെയെങ്കിലും
ഒരു
വീട്ടിൽ
ചെന്നാൽ
അവിടം
വിട്ടു
പുറപ്പെടുവോളം
അതിൽ
തന്നേ
പാർപ്പിൻ.
11
ആരെങ്കിലും
നിങ്ങളെ
കൈക്കൊള്ളാതെയും
നിങ്ങളുടെ
വാക്കു
കേൾക്കാതെയും
ഇരുന്നാൽ
അവിടം
വിട്ടു
പോകുമ്പോൾ
നിങ്ങളുടെ
കാലിലെ
പൊടി
അവർക്കു
സാക്ഷ്യത്തിന്നായി
കുടഞ്ഞുകളവിൻ”
എന്നും
അവരോടു
പറഞ്ഞു.
12
അങ്ങനെ
അവർ
പുറപ്പെട്ടു
മാനസാന്തരപ്പെടേണം
എന്നു
പ്രസംഗിച്ചു;
13
വളരെ
ഭൂതങ്ങളെ
പുറത്താക്കുകയും
അനേകം
രോഗികൾക്കു
എണ്ണതേച്ചു
സൌഖ്യം
വരുത്തുകയും
ചെയ്തു.
14
ഇങ്ങനെ
അവന്റെ
പേർ
പ്രസിദ്ധമായി
വരികയാൽ
ഹെരോദാരാജാവു
കേട്ടിട്ടു;
യോഹന്നാൻസ്നാപകൻ
മരിച്ചവരുടെ
ഇടയിൽ
നിന്നു
ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
അതുകൊണ്ടു
ഈ
ശക്തികൾ
അവനിൽ
വ്യാപരിക്കുന്നു
എന്നു
പറഞ്ഞു.
15
അവൻ
ഏലീയാവാകുന്നു
എന്നു
മറ്റു
ചിലർ
പറഞ്ഞു.
വേറെ
ചിലർ:
അവൻ
പ്രവാചകന്മാരിൽ
ഒരുത്തനെപ്പോലെ
ഒരു
പ്രവാചകൻ
എന്നു
പറഞ്ഞു.
16
അതു
ഹെരോദാവു
കേട്ടാറെ:
ഞാൻ
തലവെട്ടിച്ച
യോഹന്നാൻ
ആകുന്നു
അവൻ;
അവൻ
ഉയിർത്തെഴുന്നേറ്റിരിക്കുന്നു
എന്നു
പറഞ്ഞു.
17
ഹെരോദാ
തന്റെ
സഹോദരനായ
ഫീലിപ്പോസിന്റെ
ഭാര്യ
ഹെരോദ്യയെ
പരിഗ്രഹിച്ചതുകൊണ്ടു
അവൾനിമിത്തം
ആളയച്ചു,
യോഹന്നാനെ
പിടിച്ചു
തടവിൽ
ആക്കിയിരുന്നു.
18
സഹോദരന്റെ
ഭാര്യയെ
പരിഗ്രഹിക്കുന്നതു
നിനക്കു
വിഹിതമല്ല
എന്നു
യോഹന്നാൻ
ഹെരോദാവോടു
പറഞ്ഞിരുന്നു.
19
ഹെരോദ്യയോ
അവന്റെ
നേരെ
പകവെച്ചു
അവനെ
കൊല്ലുവാനും
ഇച്ഛിച്ചു;
സാധിച്ചില്ല
താനും.
20
യോഹന്നാൻ
നീതിയും
വിശുദ്ധിയുമുള്ള
പുരുഷൻ
എന്നു
ഹെരോദാവു
അറിഞ്ഞു
അവനെ
ഭയപ്പെടുകയും
അവനെ
കാത്തുകൊൾകയും
ചെയ്തു;
അവന്റെ
വചനം
കേട്ടിട്ടു
വളരെ
കലങ്ങിയെങ്കിലും
സന്തോഷത്തോടെ
കേട്ടുപോന്നു.
21
എന്നാൽ
ഹെരോദാവു
തന്റെ
ജനനോത്സവത്തിൽ
തന്റെ
മഹത്തുക്കൾക്കും
സഹസ്രാധിപന്മാർക്കും
ഗലീലയിലെ
പ്രമാണികൾക്കും
വിരുന്നു
കഴിച്ചപ്പോൾ
ഒരു
തരം
വന്നു.
22
ഹെരോദ്യയുടെ
മകൾ
അകത്തു
ചെന്നു
നൃത്തം
ചെയ്തു
ഹെരോദാവിനെയും
വിരുന്നുകാരെയും
പ്രസാദിപ്പിച്ച
സമയം:
മനസ്സുള്ളതു
എന്തെങ്കിലും
എന്നോടു
ചോദിച്ചു
കൊൾക;
നിനക്കു
തരാം
എന്നു
രാജാവു
ബാലയോടു
പറഞ്ഞു.
23
എന്തു
ചോദിച്ചാലും,
രാജ്യത്തിൽ
പകുതിയോളം
ആയാലും
നിനക്കു
തരാം
എന്നു
സത്യം
ചെയ്തു.
24
അവൾ
പുറത്തിറങ്ങി
അമ്മയോടു:
ഞാൻ
എന്തു
ചോദിക്കേണം
എന്നു
ചോദിച്ചതിന്നു:
യോഹന്നാൻ
സ്നാപകന്റെ
തല
എന്നു
അവൾ
പറഞ്ഞു.
25
ഉടനെ
അവൾ
ബദ്ധപ്പെട്ടു
രാജാവിന്റെ
അടുക്കൽ
ചെന്നു:
ഇപ്പോൾ
തന്നെ
യോഹന്നാൻ
സ്നാപകന്റെ
തല
ഒരു
തളികളയിൽ
തരേണം
എന്നു
പറഞ്ഞു.
26
രാജാവു
അതിദുഃഖിനായി
എങ്കിലും
ആണയെയും
വിരുന്നുകാരെയും
വിചാരിച്ചു
അവളോടു
നിഷേധിപ്പാൻ
മനസ്സില്ലാഞ്ഞു.
27
ഉടനെ
രാജാവു
ഒരു
അകമ്പടിയെ
അയച്ചു,
അവന്റെ
തല
കൊണ്ടുവരുവാൻ
കല്പിച്ചു.
28
അവൻ
പോയി
തടവിൽ
അവനെ
ശിരഃഛേദം
ചെയ്തു;
അവന്റെ
തല
ഒരു
തളികയിൽ
കൊണ്ടുവന്നു
ബാലെക്കു
കൊടുത്തു;
ബാല
അമ്മെക്കു
കൊടുത്തു.
29
അവന്റെ
ശിഷ്യന്മാർ
അതു
കേട്ടിട്ടു
വന്നു
അവന്റെ
ശവം
എടുത്തു
ഒരു
കല്ലറയിൽ
വെച്ചു.
30
പിന്നെ
അപ്പൊസ്തലന്മാർ
യേശുവിന്റെ
അടുക്കൽ
വന്നുകൂടി
തങ്ങൾ
ചെയ്തതും
ഉപദേശിച്ചതും
എല്ലാം
അറിയിച്ചു.
31
വരുന്നവരും
പോകുന്നവരും
വളരെ
ആയിരുന്നതിനാൽ
അവർക്കു
ഭക്ഷിപ്പാമ്പോലും
സമയം
ഇല്ലായ്കകൊണ്ടു
അവൻ
അവരോടു:
“നിങ്ങൾ
ഒരു
ഏകാന്തസ്ഥലത്തു
വേറിട്ടുവന്നു
അല്പം
ആശ്വസിച്ചുകൊൾവിൻ”
എന്നു
പറഞ്ഞു.
32
അങ്ങനെ
അവർ
പടകിൽ
കയറി
ഒരു
ഏകാന്ത
സ്ഥലത്തു
വേറിട്ടുപോയി.
33
അവർ
പോകുന്നതു
പലരും
കണ്ടു
അറിഞ്ഞു,
എല്ലാ
പട്ടണങ്ങളിൽ
നിന്നും
കാൽനടയായി
അവിടേക്കു
ഓടി,
അവർക്കു
മുമ്പെ
എത്തി.
34
അവൻ
പടകിൽ
നിന്നു
ഇറങ്ങിയാറെ
വലിയ
പുരുഷാരത്തെ
കണ്ടു,
അവർ
ഇടയൻ
ഇല്ലാത്ത
ആടുകളെപ്പോലെ
ആകകൊണ്ടു
അവരിൽ
മനസ്സലിഞ്ഞു
പലതും
ഉപദേശിച്ചു
തുടങ്ങി.
35
പിന്നെ
നേരം
നന്നേ
വൈകീട്ടു
ശിഷ്യന്മാർ
അവന്റെ
അടുക്കൽ
വന്നു;
ഇതു
നിർജ്ജനപ്രദേശം
അല്ലോ;
36
നേരവും
നന്നേ
വൈകി;
ഭക്ഷിപ്പാൻ
ഇല്ലായ്കയാൽ
അവർ
ചുറ്റുമുള്ള
കുടിലുകളിലും
ഊരുകളിലും
ചെന്നു
ഭക്ഷിപ്പാൻ
വല്ലതും
കൊള്ളേണ്ടതിന്നു
അവരെ
പറഞ്ഞയക്കേണം
എന്നു
പറഞ്ഞു.
37
അവൻ
അവരോടു:
“നിങ്ങൾ
അവർക്കു
ഭക്ഷിപ്പാൻ
കൊടുപ്പിൻ"
എന്നു
കല്പിച്ചതിന്നു:
ഞങ്ങൾ
പോയി
ഇരുനൂറു
വെള്ളിക്കാശിന്നു
അപ്പം
കൊണ്ടിട്ടു
അവർക്കു
തിന്മാൻ
കൊടുക്കയോ
എന്നു
അവനോടു
പറഞ്ഞു.
38
അവൻ
അവരോടു:
“നിങ്ങൾക്കു
എത്ര
അപ്പം
ഉണ്ടു?
ചെന്നു
നോക്കുവിൻ
”
എന്നു
പറഞ്ഞു;
അവർ
നോക്കിട്ടു:
അഞ്ചു,
രണ്ടു
മീനും
ഉണ്ടു
എന്നു
പറഞ്ഞു.
39
പിന്നെ
അവൻ
അവരോടു:
എല്ലാവരെയും
പച്ചപ്പുല്ലിൽ
പന്തിപന്തിയായി
ഇരുത്തുവാൻ
കല്പിച്ചു.
40
അവർ
നൂറും
അമ്പതും
വീതം
നിരനിരയായി
ഇരുന്നു.
41
അവൻ
ആ
അഞ്ചു
അപ്പവും
രണ്ടു
മീനും
എടുത്തു
സ്വർഗ്ഗത്തേക്കു
നോക്കി
വാഴ്ത്തി,
അപ്പം
നുറുക്കി,
അവർക്കു
വിളമ്പുവാൻ
തന്റെ
ശിഷ്യന്മാർക്കു
കൊടുത്തു;
ആ
രണ്ടു
മീനും
എല്ലാവർക്കും
വിഭാഗിച്ചുകൊടുത്തു.
42
എല്ലാവരും
തിന്നു
തൃപ്തരായി.
43
കഷണങ്ങളും
മീൻ
നുറുക്കും
പന്ത്രണ്ടു
കൊട്ട
നിറച്ചെടുത്തു.
44
അപ്പം
തിന്നവരോ
അയ്യായിരം
പുരുഷാന്മാർ
ആയിരുന്നു.
45
താൻ
പുരുഷാരത്തെ
പറഞ്ഞയക്കുന്നതിനിടയിൽ
തന്റെ
ശിഷ്യന്മാരെ
ഉടനെ
പടകു
കയറി
അക്കരെ
ബേത്ത്സയിദെക്കു
നേരെ
മുന്നോടുവാൻ
നിർബന്ധിച്ചു.
46
അവരെ
പറഞ്ഞയച്ചു
വിട്ടശേഷം
താൻ
പ്രാർത്ഥിപ്പാൻ
മലയിൽ
പോയി.
47
വൈകുന്നേരം
ആയപ്പോൾ
പടകു
കടലിന്റെ
നടുവിലും
താൻ
ഏകനായി
കരയിലും
ആയിരുന്നു.
48
കാറ്റു
പ്രതികൂലം
ആകകൊണ്ടു
അവർ
തണ്ടുവലിച്ചു
വലയുന്നതു
അവൻ
കണ്ടു
ഏകദേശം
രാത്രി
നാലാം
യാമത്തിൽ
കടലിന്മേൽ
നടന്നു
അവരുടെ
അടുക്കൽ
ചെന്നു
അവരെ
കടന്നുപോകുവാൻ
ഭാവിച്ചു.
49
അവൻ
കടലിന്മേൽ
നടക്കുന്നതു
കണ്ടിട്ടു
ഭൂതം
എന്നു
അവർ
നിരൂപിച്ചു
നിലവിളിച്ചു.
50
എല്ലാവരും
അവനെ
കണ്ടു
ഭ്രമിച്ചിരുന്നു.
ഉടനെ
അവൻ
അവരോടു
സംസാരിച്ചു:
ധൈര്യപ്പെടുവിൻ;
“ഞാൻ
തന്നേ
ആകുന്നു;
ഭയപ്പെടേണ്ടാ”
എന്നു
പറഞ്ഞു.
51
പിന്നെ
അവൻ
അവരുടെ
അടുക്കൽ
ചെന്നു
പടകിൽ
കയറി,
കാറ്റു
അമർന്നു;
അവർ
ഉള്ളിൽ
അത്യന്തം
ഭ്രമിച്ചാശ്ചര്യപ്പെട്ടു.
52
അവരുടെ
ഹൃദയം
കടുത്തിരുന്നതുകൊണ്ടു
അപ്പത്തിന്റെ
സംഗതി
അവർ
ഗ്രഹിച്ചില്ല.
53
അവർ
അക്കരെ
എത്തി
ഗെന്നേസരത്ത്
ദേശത്തു
അണഞ്ഞു.
54
അവർ
പടകിൽനിന്നു
ഇറങ്ങിയ
ഉടനെ
ജനങ്ങൾ
അവനെ
അറിഞ്ഞു.
55
ആ
നാട്ടിൽ
ഒക്കെയും
ചുറ്റി
ഓടി,
അവൻ
ഉണ്ടു
എന്നു
കേൾക്കുന്ന
ഇടത്തേക്കു
ദീനക്കാരെ
കിടക്കയിൽ
എടുത്തുംകൊണ്ടുവന്നു
തുടങ്ങി.
56
ഊരുകളിലോ
പട്ടണങ്ങളിലോ
കുടികളിലോ
അവൻ
ചെന്നെടത്തൊക്കെയും
അവർ
ചന്തകളിൽ
രോഗികളെ
കൊണ്ടുവന്നു
വെച്ചു,
അവന്റെ
വസ്ത്രത്തിന്റെ
തൊങ്ങൽ
എങ്കിലും
തൊടേണ്ടതിന്നു
അപേക്ഷിക്കയും
അവനെ
തൊട്ടവർക്കു
ഒക്കെയും
സൌഖ്യം
വരികയും
ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References