സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 5:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
Notes
No Verse Added
History
മർക്കൊസ് 5:1 (07 52 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 5:1
1
അവർ
കടലിന്റെ
അക്കരെ
ഗദരദേശത്തു
എത്തി.
2
പടകിൽനിന്നു
ഇറങ്ങിയ
ഉടനെ
അശുദ്ധാത്മാവുള്ള
ഒരു
മനുഷ്യൻ
കല്ലറകളിൽ
നിന്നു
വന്നു
അവനെ
എതിരേറ്റു.
3
അവന്റെ
പാർപ്പു
കല്ലറകളിൽ
ആയിരുന്നു;
ആർക്കും
അവനെ
ചങ്ങലകൊണ്ടുപോലും
ബന്ധിച്ചുകൂടാഞ്ഞു.
4
പലപ്പോഴും
അവനെ
വിലങ്ങും
ചങ്ങലയുംകൊണ്ടു
ബന്ധിച്ചിട്ടും
അവൻ
ചങ്ങല
വലിച്ചുപൊട്ടിച്ചും
വിലങ്ങു
ഉരുമ്മി
ഒടിച്ചും
കളഞ്ഞു;
ആർക്കും
അവനെ
അടക്കുവാൻ
കഴിഞ്ഞില്ല.
5
അവൻ
രാവും
പകലും
കല്ലറകളിലും
മലകളിലും
ഇടവിടാതെ
നിലവിളിച്ചും
തന്നെത്താൽ
കല്ലുകൊണ്ടു
ചതെച്ചും
പോന്നു.
6
അവൻ
യേശുവിനെ
ദൂരത്തുനിന്നു
കണ്ടിട്ടു
ഓടിച്ചെന്നു
അവനെ
നമസ്കരിച്ചു.
7
അവൻ
ഉറക്കെ
നിലവിളിച്ചു:
യേശുവേ,
മഹോന്നതനായ
ദൈവത്തിന്റെ
പുത്രാ,
എനിക്കും
നിനക്കും
തമ്മിൽ
എന്തു?
ദൈവത്താണ,
എന്നെ
ദണ്ഡിപ്പിക്കരുതേ
എന്നു
അപേക്ഷിക്കുന്നു
എന്നു
പറഞ്ഞു.
8
“അശുദ്ധാത്മാവേ,
ഈ
മനുഷ്യനെ
വിട്ടു
പുറപ്പെട്ടുപോക”
എന്നു
യേശു
കല്പിച്ചിരുന്നു.
9
“നിന്റെ
പേരെന്തു”
എന്നു
അവനോടു
ചോദിച്ചതിന്നു:
എന്റെ
പേർ
ലെഗ്യോൻ;
ഞങ്ങൾ
പലർ
ആകുന്നു
എന്നു
അവൻ
ഉത്തരം
പറഞ്ഞു;
10
നാട്ടിൽ
നിന്നു
തങ്ങളെ
അയച്ചുകളയാതിരിപ്പാൻ
ഏറിയോന്നു
അപേക്ഷിച്ചു.
11
അവിടെ
മലയരികെ
ഒരു
വലിയ
പന്നിക്കൂട്ടം
മേഞ്ഞുകൊണ്ടിരുന്നു.
12
ആ
പന്നികളിൽ
കടക്കേണ്ടതിന്നു
ഞങ്ങളെ
അയക്കേണം
എന്നു
അവർ
അവനോടു
അപേക്ഷിച്ചു;
13
അവൻ
അനുവാദം
കൊടുത്തു;
അശുദ്ധാത്മാക്കൾ
പുറപ്പെട്ടു
പന്നികളിൽ
കടന്നിട്ടു
കൂട്ടം
കടുന്തൂക്കത്തൂടെ
കടലിലേക്കു
പാഞ്ഞു
വീർപ്പുമുട്ടി
ചത്തു.
അവ
ഏകദേശം
രണ്ടായിരം
ആയിരുന്നു.
14
പന്നികളെ
മേയക്കുന്നവർ
ഓടിച്ചെന്നു
പട്ടണത്തിലും
നാട്ടിലും
അറിയിച്ചു;
സംഭവിച്ചതു
കാണ്മാൻ
പലരും
പുറപ്പെട്ടു,
15
യേശുവിന്റെ
അടുക്കൽ
വന്നു,
ലെഗ്യോൻ
ഉണ്ടായിരുന്ന
ഭൂതഗ്രസ്തൻ
വസ്ത്രം
ധരിച്ചും
സുബോധം
പൂണ്ടും
ഇരിക്കുന്നതു
കണ്ടു
ഭയപ്പെട്ടു.
16
കണ്ടവർ
ഭൂതഗ്രസ്തന്നു
സംഭവിച്ചതും
പന്നികളുടെ
കാര്യവും
അവരോടു
അറിയിച്ചു.
17
അപ്പോൾ
അവർ
അവനോടു
തങ്ങളുടെ
അതിർ
വിട്ടുപോകുവാൻ
അപേക്ഷിച്ചു
തുടങ്ങി.
18
അവൻ
പടകു
ഏറുമ്പോൾ
ഭൂതഗ്രസ്തനായിരുന്നവൻ
താനും
കൂടെ
പോരട്ടെ
എന്നു
അവനോടു
അപേക്ഷിച്ചു.
19
യേശു
അവനെ
അനുവദിക്കാതെ:
“നിന്റെ
വീട്ടിൽ
നിനക്കുള്ളവരുടെ
അടുക്കൽ
ചെന്നു,
കർത്താവു
നിനക്കു
ചെയ്തതു
ഒക്കെയും
നിന്നോടു
കരുണകാണിച്ചതും
പ്രസ്താവിക്ക”
എന്നു
അവനോടു
പറഞ്ഞു.
20
അവൻ
പോയി
യേശു
തനിക്കു
ചെയ്തതൊക്കെയും
ദെക്കപ്പൊലിനാട്ടിൽ
ഘോഷിച്ചു
തുടങ്ങി;
എല്ലാവരും
ആശ്ചര്യപ്പെടുകയും
ചെയ്തു.
21
യേശു
വീണ്ടും
പടകിൽ
കയറി
ഇക്കരെ
കടന്നു
കടലരികെ
ഇരിക്കുമ്പോൾ
വലിയ
പുരുഷാരം
അവന്റെ
അടുക്കൽ
വന്നുകൂടി.
22
പള്ളി
പ്രമാണികളിൽ
യായീറൊസ്
എന്നു
പേരുള്ള
ഒരുത്തൻ
വന്നു,
അവനെ
കണ്ടു
കാൽക്കൽ
വീണു:
23
എന്റെ
കുഞ്ഞുമകൾ
അത്യാസനത്തിൽ
ഇരിക്കുന്നു;
അവൾ
രക്ഷപ്പെട്ടു
ജീവിക്കേണ്ടതിന്നു
നീ
വന്നു
അവളുടെമേൽ
കൈ
വെക്കേണമേ
എന്നു
വളരെ
അപേക്ഷിച്ചു.
24
അവൻ
അവനോടുകൂടെ
പോയി,
വലിയ
പുരുഷാരവും
പിൻചെന്നു
അവനെ
തിക്കിക്കൊണ്ടിരുന്നു.
25
പന്ത്രണ്ടു
സംവത്സരമായിട്ടു
രക്തസ്രവമുള്ളവളായി
26
പല
വൈദ്യന്മാരാലും
ഏറിയോന്നു
സഹിച്ചു
തനിക്കുള്ളതൊക്കെയും
ചെലവഴിച്ചിട്ടും
ഒട്ടും
ഭേദം
വരാതെ
ഏറ്റവും
പരവശയായി
27
തീർന്നിരുന്ന
ഒരു
സ്ത്രീ
യേശുവിന്റെ
വർത്തമാനം
കേട്ടു:
28
അവന്റെ
വസ്ത്രം
എങ്കിലും
തൊട്ടാൽ
ഞാൻ
രക്ഷപ്പെടും
എന്നു
പറഞ്ഞു
പുരുഷാരത്തിൽകൂടി
പുറകിൽ
വന്നു
അവന്റെ
വസ്ത്രം
തൊട്ടു.
29
ക്ഷണത്തിൽ
അവളുടെ
രക്തസ്രവം
നിന്നു;
ബാധ
മാറി
താൻ
സ്വസ്ഥയായി
എന്നു
അവൾ
ശരീരത്തിൽ
അറിഞ്ഞു.
30
ഉടനെ
യേശു
തങ്കൽനിന്നു
ശക്തി
പുറപ്പെട്ടു
എന്നു
ഉള്ളിൽ
അറിഞ്ഞിട്ടു
പുരുഷാരത്തിൽ
തിരിഞ്ഞു:
“എന്റെ
വസ്ത്രം
തൊട്ടതു
ആർ”
എന്നു
ചോദിച്ചു.
31
ശിഷ്യന്മാർ
അവനോടു
പുരുഷാരം
നിന്നെ
തിരക്കുന്നതു
കണ്ടിട്ടും
എന്നെ
തൊട്ടതു
ആർ
എന്നു
ചോദിക്കുന്നുവോ
എന്നു
പറഞ്ഞു.
32
അവനോ
അതു
ചെയ്തവളെ
കാണ്മാൻ
ചുറ്റും
നോക്കി.
33
സ്ത്രീ
തനിക്കു
സംഭവിച്ചതു
അറിഞ്ഞിട്ടു
ഭയപ്പെട്ടും
വിറെച്ചുകൊണ്ടു
വന്നു
അവന്റെ
മുമ്പിൽ
വീണു
വസ്തുത
ഒക്കെയും
അവനോടു
പറഞ്ഞു.
34
അവൻ
അവളോടു:
“മകളേ,
നിന്റെ
വിശ്വാസം
നിന്നെ
രക്ഷിച്ചിരിക്കുന്നു;
സമാധാനത്തോടെ
പോയി
ബാധ
ഒഴിഞ്ഞു
സ്വസ്ഥയായിരിക്ക”
എന്നു
പറഞ്ഞു.
35
ഇങ്ങനെ
പറഞ്ഞുകൊണ്ടിരിക്കുമ്പോൾ
തന്നേ
പള്ളി
പ്രമാണിയുടെ
വീട്ടിൽ
നിന്നു
ആൾ
വന്നു:
നിന്റെ
മകൾ
മരിച്ചുപോയി;
ഗുരുവിനെ
ഇനി
അസഹ്യപ്പെടുത്തുന്നതു
എന്തിന്നു
എന്നു
പറഞ്ഞു.
36
യേശു
ആ
വാക്കു
കാര്യമാക്കാതെ
പള്ളിപ്രമാണിയോടു:
“ഭയപ്പെടേണ്ടാ,
വിശ്വസിക്ക
മാത്രം
ചെയ്ക”
എന്നു
പറഞ്ഞു.
37
പത്രൊസും
യാക്കോബും
യാക്കോബിന്റെ
സഹോദരനായ
യോഹന്നാനും
അല്ലാതെ
മറ്റാരും
തന്നോടുകൂടെ
ചെല്ലുവാൻ
സമ്മതിച്ചില്ല.
38
പള്ളിപ്രമാണിയുടെ
വീട്ടിൽ
വന്നാറെ
ആരവാരത്തെയും
വളരെ
കരഞ്ഞു
വിലപിക്കുന്നവരെയും
കണ്ടു;
39
അകത്തു
കടന്നു:
“നിങ്ങളുടെ
ആരവാരവും
കരച്ചലും
എന്തിന്നു?
കുട്ടി
മരിച്ചിട്ടില്ല,
ഉറങ്ങുന്നത്രേ”
എന്നു
അവരോടു
പറഞ്ഞു;
അവരോ
അവനെ
പരിഹസിച്ചു.
40
അവൻ
എല്ലാവരെയും
പുറത്താക്കി
കുട്ടിയുടെ
അപ്പനെയും
അമ്മയെയും
തന്നോടുകൂടെയുള്ളവരെയും
കൂട്ടിക്കൊണ്ടു
കുട്ടി
കിടക്കുന്ന
ഇടത്തുചെന്നു
കുട്ടിയുടെ
കൈക്കു
പിടിച്ചു:
41
ബാലേ,
എഴുന്നേൽക്ക
എന്നു
നിന്നോടു
കല്പിക്കുന്നു
എന്ന
അർത്ഥത്തോടെ
“തലീഥാ
കൂമി”
എന്നു
അവളോടു
പറഞ്ഞു.
42
ബാല
ഉടനെ
എഴുന്നേറ്റു
നടന്നു;
അവൾക്കു
പന്ത്രണ്ടു
വയസ്സായിരുന്നു;
അവർ
അത്യന്തം
വിസ്മയിച്ചു
43
ഇതു
ആരും
അറിയരുതു
എന്നു
അവൻ
അവരോടു
ഏറിയോന്നു
കല്പിച്ചു.
അവൾക്കു
ഭക്ഷിപ്പാൻ
കൊടുക്കേണം
എന്നും
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References