സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ് 18:41
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
Notes
No Verse Added
History
ലൂക്കോസ് 18:41 (09 08 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 18:41
1
“മടുത്തുപോകാതെ
എപ്പോഴും
പ്രാർത്ഥിക്കേണം”
എന്നുള്ളതിന്നു
അവൻ
അവരോടു
ഒരുപമ
പറഞ്ഞതു:
2
ദൈവത്തെ
ഭയവും
മനുഷ്യനെ
ശങ്കയുമില്ലാത്ത
ഒരു
ന്യായാധിപൻ
ഒരു
പട്ടണത്തിൽ
ഉണ്ടായിരുന്നു.
3
ആ
പട്ടണത്തിൽ
ഒരു
വിധവയും
ഉണ്ടായിരുന്നു.
അവൾ
അവന്റെ
അടുക്കൽ
ചെന്നു:
എന്റെ
പ്രതിയോഗിയോടു
പ്രതിക്രിയ
നടത്തി
രക്ഷിക്കേണമേ
എന്നു
പറഞ്ഞു.
4
അവന്നു
കുറേ
കാലത്തേക്കു
മനസ്സില്ലായിരുന്നു;
പിന്നെ
അവൻ:
എനിക്കു
ദൈവത്തെ
ഭയവും
മനുഷ്യനെ
ശങ്കയുമില്ല
5
എങ്കിലും
വിധവ
എന്നെ
അസഹ്യമാക്കുന്നതുകൊണ്ടു
ഞാൻ
അവളെ
പ്രതിക്രിയ
നടത്തി
രക്ഷിക്കും;
അല്ലെങ്കിൽ
അവൾ
ഒടുവിൽ
വന്നു
എന്നെ
മുഖത്തടിക്കും
എന്നു
ഉള്ളുകൊണ്ടു
പറഞ്ഞു.
6
അനീതിയുള്ള
ന്യായാധിപൻ
പറയുന്നതു
കേൾപ്പിൻ.
7
ദൈവമോ
രാപ്പകൽ
തന്നോടു
നിലവിളിക്കുന്ന
തന്റെ
വൃതന്മാരുടെ
കാര്യത്തിൽ
ദീർഘക്ഷമയുള്ളവൻ
ആയാലും
അവരെ
പ്രതിക്രിയ
നടത്തി
രക്ഷിക്കയില്ലയോ?
8
വേഗത്തിൽ
അവരെ
പ്രതിക്രിയ
നടത്തി
രക്ഷിക്കും
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
എന്നാൽ
മനുഷ്യപുത്രൻ
വരുമ്പോൾ
അവൻ
ഭൂമിയിൽ
വിശ്വാസം
കണ്ടെത്തുമോ
”
എന്നു
കർത്താവു
പറഞ്ഞു.
9
തങ്ങൾ
നീതിമാന്മാർ
എന്നു
ഉറെച്ചു
മറ്റുള്ളവരെ
ധിക്കരിക്കുന്ന
ചിലരെക്കുറിച്ചു
അവൻ
ഒരു
ഉപമ
പറഞ്ഞതെന്തെന്നാൽ:
10
രണ്ടു
മനുഷ്യർ
പ്രാർത്ഥിപ്പാൻ
ദൈവാലയത്തിൽ
പോയി;
ഒരുത്തൻ
പരീശൻ,
മറ്റവൻ
ചുങ്കക്കാരൻ.
11
പരീശൻ
നിന്നുകൊണ്ടു
തന്നോടു
തന്നെ:
ദൈവമേ,
പിടിച്ചുപറിക്കാർ,
നീതികെട്ടവർ,
വ്യഭിചാരികൾ
മുതലായ
ശേഷം
മനുഷ്യരെപ്പോലെയോ
ഈ
ചുങ്കക്കാരനെപ്പോലെയോ
ഞാൻ
അല്ലായ്കയാൽ
നിന്നെ
വാഴ്ത്തുന്നു.
12
ആഴ്ചയിൽ
രണ്ടുവട്ടം
ഉപവസിക്കുന്നു;
നേടുന്നതിൽ
ഒക്കെയും
പതാരം
കൊടുത്തുവരുന്നു;
എന്നിങ്ങനെ
പ്രാർത്ഥിച്ചു.
13
ചുങ്കക്കാരനോ
ദൂരത്തു
നിന്നുകൊണ്ടു
സ്വർഗ്ഗത്തേക്കു
നോക്കുവാൻപോലും
തുനിയാതെ
മാറത്തടിച്ചു:
ദൈവമേ,
പാപിയായ
എന്നോടു
കരുണയുണ്ടാകേണമേ
എന്നു
പറഞ്ഞു.
14
അവൻ
നീതീകരിക്കപ്പെട്ടവനായി
വീട്ടിലേക്കു
പോയി;
മറ്റവൻ
അങ്ങനെയല്ല.
തന്നെത്താൻ
ഉയർത്തുന്നവൻ
എല്ലാം
താഴ്ത്തപ്പെടും;
തന്നെത്താൻ
താഴ്ത്തുന്നവൻ
എല്ലാം
ഉയർത്തപ്പെടും”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
15
അവൻ
തൊടേണ്ടതിന്നു
ചിലർ
ശിശുക്കളെയും
അവന്റെ
അടുക്കൽ
കൊണ്ടുവന്നു;
ശിഷ്യന്മാർ
അതുകണ്ടു
അവരെ
ശാസിച്ചു.
16
യേശുവോ
അവരെ
അരികത്തു
വിളിച്ചു:
“പൈതങ്ങളെ
എന്റെ
അടുക്കൽ
വരുവാൻ
വിടുവിൻ;
അവരെ
തടുക്കരുതു;
ദൈവരാജ്യം
ഇങ്ങനെയുള്ളവരുടേതു
ആകുന്നു.
17
ദൈവരാജ്യത്തെ
ശിശുഎന്നപോലെ
കൈക്കൊള്ളാത്തവൻ
ആരും
ഒരുനാളും
അതിൽ
കടക്കയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു”
എന്നു
പറഞ്ഞു.
18
ഒരു
പ്രമാണി
അവനോടു:
നല്ല
ഗുരോ,
ഞാൻ
നിത്യജീവനെ
അവകാശമാക്കേണ്ടതിന്നു
എന്തു
ചെയ്യേണം
എന്നു
ചോദിച്ചു.
19
അതിന്നു
യേശു:
“എന്നെ
നല്ലവൻ
എന്നു
പറയുന്നതു
എന്തു?
ദൈവം
ഒരുവനല്ലാതെ
നല്ലവൻ
ആരും
ഇല്ല.
വ്യഭിചാരം
ചെയ്യരുതു:
20
കുല
ചെയ്യരുതു;
മോഷ്ടിക്കരുതു;
കള്ളസ്സാക്ഷ്യം
പറയരുതു;
നിന്റെ
അപ്പനെയും
അമ്മയെയും
ബഹുമാനിക്ക
എന്നീ
കല്പനകളെ
നീ
അറിയുന്നുവല്ലോ
”
എന്നു
പറഞ്ഞു.
21
ഇവ
ഒക്കെയും
ഞാൻ
ചെറുപ്പംമുതൽ
കാത്തുകൊണ്ടിരിക്കുന്നു
എന്നു
അവൻ
പറഞ്ഞതു
കേട്ടിട്ടു
22
യേശു:
“ഇനി
ഒരു
കുറവു
നിനക്കുണ്ടു;
നിനക്കുള്ളതൊക്കെയും
വിറ്റു
ദരിദ്രന്മാർക്കു
പകുത്തുകൊടുക്ക;
എന്നാൽ
സ്വർഗ്ഗത്തിൽ
നിനക്കു
നിക്ഷേപം
ഉണ്ടാകും;
പിന്നെ
വന്നു
എന്നെ
അനുഗമിക്ക”
എന്നു
പറഞ്ഞു.
23
അവൻ
എത്രയും
ധനവാനാകകൊണ്ടു
ഇതു
കേട്ടിട്ടു
അതിദുഃഖതിനായിത്തീർന്നു.
24
യേശു
അവനെ
കണ്ടിട്ടു:
“സമ്പത്തുള്ളവർ
ദൈവരാജ്യത്തിൽ
കടക്കുന്നതു
എത്ര
പ്രയാസം!
25
ധനവാൻ
ദൈവരാജ്യത്തിൽ
കടക്കുന്നതിനെക്കാൾ
ഒട്ടകം
സൂചിക്കുഴയൂടെ
കടക്കുന്നതു
എളുപ്പം”
എന്നു
പറഞ്ഞു.
26
ഇതു
കേട്ടവർ:
എന്നാൽ
രക്ഷിക്കപ്പെടുവാൻ
ആർക്കു
കഴിയും
എന്നു
പറഞ്ഞു.
27
അതിന്നു
അവൻ:
“മനുഷ്യരാൽ
അസാദ്ധ്യമായതു
ദൈവത്താൽ
സാദ്ധ്യമാകുന്നു”
എന്നു
പറഞ്ഞു.
28
ഇതാ
ഞങ്ങൾ
സ്വന്തമായതു
വിട്ടു
നിന്നെ
അനുഗമിച്ചിരിക്കുന്നു
എന്നു
പത്രൊസ്
പറഞ്ഞു.
29
യേശു
അവരോടു:
“ദൈവരാജ്യം
നിമിത്തം
വീടോ
ഭാര്യയെയോ
സഹോദരന്മാരെയോ
അമ്മയപ്പന്മാരെയോ
മക്കളെയോ
വിട്ടുകളഞ്ഞിട്ടു
30
ഈ
കാലത്തിൽ
തന്നേ
പല
മടങ്ങായും
വരുവാനുള്ള
ലോകത്തിൽ
നിത്യജീവനെയും
പ്രാപിക്കാത്തവൻ
ആരും
ഇല്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളാടു
പറയുന്നു”
എന്നു
പറഞ്ഞു.
31
അനന്തരം
അവൻ
പന്തിരുവരെ
കൂട്ടിക്കൊണ്ടു
അവരോടു:
“ഇതാ
നാം
യെരൂശലേമിലേക്കു
പോകുന്നു;
മനുഷ്യപുത്രനെക്കുറിച്ചു
പ്രവാചകന്മാർ
എഴുതിയിരിക്കുന്നതു
എല്ലാം
നിവൃത്തിയാകും.
32
അവനെ
ജാതികൾക്കു
ഏല്പിച്ചുകൊടുക്കയും
അവർ
അവനെ
പരിഹസിച്ചു
അവമാനിച്ചു
തുപ്പി
തല്ലീട്ടു
കൊല്ലുകയും
33
മൂന്നാം
നാൾ
അവൻ
ഉയിർത്തെഴുന്നേൽക്കയും
ചെയ്യും”
എന്നു
പറഞ്ഞു.
34
അവരോ
ഇതു
ഒന്നും
ഗ്രഹിച്ചില്ല;
ഈ
വാക്കു
അവർക്കു
മറവായിരുന്നു;
പറഞ്ഞതു
അവർ
തിരിച്ചറിഞ്ഞതുമില്ല.
35
അവൻ
യെരീഹോവിന്നു
അടുത്തപ്പോൾ
ഒരു
കുരുടൻ
ഇരന്നുകൊണ്ടു
വഴിയരികെ
ഇരുന്നിരുന്നു.
36
പുരുഷാരം
കടന്നു
പോകുന്നതു
കേട്ടു:
ഇതെന്തു
എന്നു
അവൻ
ചോദിച്ചു.
37
നസറായനായ
യേശു
കടന്നുപോകുന്നു
എന്നു
അവർ
അവനോടു
അറിയിച്ചു.
38
അപ്പോൾ
അവൻ:
യേശുവേ,
ദാവീദുപുത്രാ,
എന്നോടു
കരുണ
തോന്നേണമേ
എന്നു
നിലവിളിച്ചു.
39
മുൻനടക്കുന്നവർ
അവനെ
മിണ്ടാതിരിപ്പാൻ
ശാസിച്ചു;
അവനോ:
ദിവീദുപുത്രാ
എന്നോടു
കരുണ
തോന്നേണമേ
എന്നു
ഏറ്റവും
അധികം
നിലവിളിച്ചു.
40
യേശു
നിന്നു,
അവനെ
തന്റെ
അടുക്കൽ
കൊണ്ടുവരുവാൻ
കല്പിച്ചു.
41
അവൻ
അടുക്കെ
വന്നപ്പോൾ:
“ഞാൻ
നിനക്കു
എന്തു
ചെയ്യേണം
എന്നു
ചോദിച്ചു”.
കർത്താവേ,
എനിക്കു
കാഴ്ച
കിട്ടേണം
എന്നു
അവൻ
പറഞ്ഞു.
42
യേശു
അവനോടു:
“കാഴ്ച
പ്രാപിക്ക;
നിന്റെ
വിശ്വാസം
നിന്നെ
രക്ഷിച്ചിരിക്കുന്നു”
എന്നു
പറഞ്ഞു.
43
ക്ഷണത്തിൽ
അവൻ
കാഴ്ച
പ്രാപിച്ചു
ദൈവത്തെ
മഹത്വീകരിച്ചുംകൊണ്ടു
അവനെ
അനുഗമിച്ചു;
ജനം
എല്ലാം
കണ്ടിട്ടു
ദൈവത്തിന്നു
പുകഴ്ച
കൊടുത്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References