സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പ്രവൃത്തികൾ 17:34
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Notes
No Verse Added
History
പ്രവൃത്തികൾ 17:34 (06 44 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പ്രവൃത്തികൾ 17:34
1
അവർ
അംഫിപൊലിസിലും
അപ്പൊലോന്യയിലും
കൂടി
കടന്നു
തെസ്സലൊനീക്കയിൽ
എത്തി;
അവിടെ
യെഹൂദന്മാരുടെ
ഒരു
പള്ളി
ഉണ്ടായിരുന്നു.
2
പൌലൊസ്
പതിവു
പോലെ
അവരുടെ
അടുക്കൽ
ചെന്നു
മൂന്നു
ശബ്ബത്തിൽ
തിരുവെഴുത്തുകളെ
ആധാരമാക്കി
അവരോടു
വാദിച്ചു.
3
ക്രിസ്തു
കഷ്ടം
അനുഭവിക്കയും
മരിച്ചവരിൽ
നിന്നു
ഉയിർത്തെഴുന്നേല്ക്കുയും
ചെയ്യേണ്ടതു
എന്നും
ഞാൻ
നിങ്ങളോടു
അറിയിക്കുന്ന
ഈ
യേശുതന്നേ
ക്രിസ്തു
എന്നു
തെളിയിച്ചു
വിവരിച്ചുകൊണ്ടിരുന്നു.
4
അവരിൽ
ചിലരും
ഭക്തിയുള്ള
യവനന്മാരിൽ
ഒരു
വലിയ
കൂട്ടവും
മാന്യസ്ത്രീകളിൽ
അനേകരും
വിശ്വസിച്ചു
പൌലൊസിനോടും
ശീലാസിനോടും
ചേർന്നു.
5
യെഹൂദന്മാരോ
അസൂയപൂണ്ടു,
മിനക്കെട്ടുനടക്കുന്ന
ചില
ദുഷ്ടന്മാരെ
ചേർത്തു
പുരുഷാരത്തെ
ഇളക്കി
പട്ടണത്തിൽ
കലഹം
ഉണ്ടാക്കി
യാസോന്റെ
വീടു
വളഞ്ഞു
അവരെ
ജനസമൂഹത്തിൽ
കൊണ്ടുവരുവാൻ
ശ്രമിച്ചു.
6
അവരെ
കാണാഞ്ഞിട്ടു
യാസോനെയും
ചില
സഹോദരന്മാരെയും
നഗരാധിപന്മാരുടെ
അടുക്കലേക്കു
ഇഴെച്ചുകൊണ്ടു:
ഭൂലോകത്തെ
കലഹിപ്പിച്ചവർ
ഇവിടെയും
എത്തി;
7
യാസോൻ
അവരെ
കൈക്കൊണ്ടും
ഇരിക്കുന്നു;
അവർ
ഒക്കെയും
യേശു
എന്ന
മറ്റൊരുവൻ
രാജാവു
എന്നു
പറഞ്ഞുകൊണ്ടു
കൈസരുടെ
നിയമങ്ങൾക്കു
പ്രതികൂലമായി
പ്രവർത്തിക്കുന്നു
എന്നു
നിലവിളിച്ചു.
8
ഇതു
കേട്ടിട്ടു
പുരുഷാരവും
നഗരാധിപന്മാരും
ഭ്രമിച്ചു.
9
യാസോൻ
മുതലായവരോടു
ജാമ്യം
വാങ്ങി
അവരെ
വിട്ടയച്ചു.
10
സഹോദരന്മാർ
ഉടനെ,
രാത്രിയിൽ
തന്നേ,
പൌലൊസിനെയും
ശീലാസിനെയും
ബെരോവെക്കു
പറഞ്ഞയച്ചു.
അവിടെ
എത്തിയാറെ
അവർ
യെഹൂദന്മാരുടെ
പള്ളിയിൽ
പോയി.
11
അവർ
തെസ്സലോനീക്കയിലുള്ളവരെക്കാൾ
ഉത്തമന്മാരായിരുന്നു.
അവർ
വചനം
പൂർണ്ണജാഗ്രതയോടെ
കൈക്കൊണ്ടതല്ലാതെ
അതു
അങ്ങനെ
തന്നെയോ
എന്നു
ദിനംപ്രതി
തിരുവെഴുത്തുകളെ
പരിശോധിച്ചു
പോന്നു.
12
അവരിൽ
പലരും
മാന്യരായ
യവനസ്ത്രീകളിലും
പുരുഷന്മാരിലും
അനേകരും
വിശ്വസിച്ചു.
13
പൌലൊസ്
ബെരോവയിലും
ദൈവവചനം
അറിയച്ചതു
തെസ്സലൊനീക്കയിലെ
യെഹൂദന്മാർ
അറിഞ്ഞു
അവിടെയും
വന്നു
പുരുഷാരത്തെ
ഇളക്കി
ഭ്രമിപ്പിച്ചു.
14
ഉടനെ
സഹോദരന്മാർ
പൌലൊസിനെ
സമുദ്രതീരത്തേക്കു
പറഞ്ഞയച്ചു;
ശീലാസും
തിമൊഥെയോസും
അവിടെത്തന്നേ
പാർത്തു.
15
പൌലൊസിനോടുകൂടെ
വഴിത്തുണ
പോയവർ
അവനെ
അഥേനയോളം
കൊണ്ടുപോയി;
ശീലാസും
തിമൊഥെയോസും
കഴിയുന്ന
വേഗത്തിൽ
തന്റെ
അടുക്കൽ
വരേണം
എന്നുള്ള
കല്പന
വാങ്ങി
മടങ്ങിപ്പോന്നു.
16
അഥേനയിൽ
പൌലൊസ്
അവർക്കായി
കാത്തിരിക്കുമ്പോൾ
നഗരത്തിൽ
ബിംബങ്ങൾ
നിറഞ്ഞിരിക്കുന്നതു
കണ്ടു
മനസ്സിന്നു
ചൂടുപിടിച്ചു.
17
അവൻ
പള്ളിയിൽവെച്ചു
യെഹൂദന്മാരോടും
ദൈവഭക്തന്മാരോടും
ചന്ത
സ്ഥലത്തു
ദിവസേന
കണ്ടവരോടും
സംഭാഷിച്ചുപോന്നു.
18
എപ്പിക്കൂര്യരും
സ്തോയിക്കരും
ആയ
തത്വജ്ഞാനികളിൽ
ചിലർ
അവനോടു
വാദിച്ചു:
ഈ
വിടുവായൻ
എന്തു
പറവാൻ
പോകുന്നു
എന്നു
ചിലരും
അവൻ
യേശുവിനെയും
പുനരുത്ഥാനത്തെയും
പ്രസംഗിക്ക
കൊണ്ടു:
ഇവൻ
അന്യദേവതകളെ
ഘോഷിക്കുന്നവൻ
എന്നു
തോന്നുന്നു
മറ്റു
ചിലരും
പറഞ്ഞു
19
പിന്നെ
അവനെ
പിടിച്ചു
അരയോപഗക്കുന്നിന്മേൽ
കൊണ്ടുചെന്നു:
നീ
പ്രസ്താവിക്കുന്ന
ഈ
നവീനോപദേശം
ഇന്നതു
എന്നു
ഞങ്ങൾക്കു
അറിയാമോ?
20
നീ
ചില
അപൂർവ്വങ്ങളെ
ഞങ്ങളുടെ
ചെവിയിൽ
കടത്തുന്നുവല്ലോ;
അതു
എന്തു
എന്നു
അറിവാൻ
ഞങ്ങൾ
ആഗ്രഹിക്കുന്നു
എന്നു
പറഞ്ഞു.
21
എന്നാൽ
അഥേനർ
ഒക്കെയും
അവിടെ
വന്നു
പാർക്കുന്ന
പരദേശികളും
വല്ല
പുതുമയും
പറകയോ
കേൾക്കയോ
ചെയ്‍വാനല്ലാതെ
മറ്റൊന്നിന്നും
അവസരമുള്ളവരല്ല.
22
പൌലൊസ്
അരയോപഗമദ്ധ്യേ
നിന്നുകൊണ്ടു
പറഞ്ഞതു.
അഥേനപുരുഷന്മാരേ,
നിങ്ങൾ
എല്ലാറ്റിലും
അതിഭക്തന്മാർ
എന്നു
ഞാൻ
കാണുന്നു.
23
ഞാൻ
ചുറ്റിനടന്നു
നിങ്ങളുടെ
പൂജാസ്ഥാനങ്ങളെ
നോക്കുമ്പോൾ
“അജ്ഞാത
ദേവന്നു”
എന്നു
എഴുത്തുള്ള
ഒരു
വേദിക്കല്ലു
കണ്ടു;
എന്നാൽ
നിങ്ങൾ
അറിയാതെ
പൂജിക്കുന്നതു
തന്നേ
ഞാൻ
നിങ്ങളോടു
അറിയിക്കുന്നു.
24
ലോകവും
അതിലുള്ളതു
ഒക്കെയും
ഉണ്ടാക്കിയ
ദൈവം
സ്വർഗ്ഗത്തിന്നും
ഭൂമിക്കും
നാഥനാകകൊണ്ടു
25
കൈപ്പണിയായ
ക്ഷേത്രങ്ങളിൽ
വാസം
ചെയ്യുന്നില്ല.
താൻ
എല്ലാവർക്കും
ജീവനും
ശ്വാസവും
സകലവും
കൊടുക്കുന്നവൻ
ആകയാൽ
വല്ലതിന്നും
മുട്ടുള്ളവൻ
എന്നപോലെ
മാനുഷ്യകൈകളാൽ
ശുശ്രൂഷ
ആവശ്യപ്പെടുന്നില്ല.
26
ഭൂതലത്തിൽ
എങ്ങു
കുടിയിരിപ്പാൻ
അവൻ
ഒരുത്തനിൽനിന്നു
മനുഷ്യജാതിയെ
ഒക്കെയും
ഉളവാക്കി,
അവരുടെ
നിവാസത്തിന്നു
അതിരുകളും
കാലങ്ങളും
നിശചയിച്ചു.
27
അവർ
ദൈവത്തെ
തപ്പിനോക്കി
കണ്ടെത്തുമോ
എന്നു
വെച്ചു
അവനെ
അന്വേഷിക്കേണ്ടതിന്നു
തന്നേ.
അവൻ
നമ്മിൽ
ആർക്കും
അകന്നിരിക്കുന്നവനല്ലതാനും.
28
അവനിലല്ലോ
നാം
ജീവിക്കയും
ചരിക്കയും
ഇരിക്കയും
ചെയ്യുന്നതു.
അങ്ങനെ
നിങ്ങളുടെ
കവിവരന്മാരിലും
ചിലർ
“നാം
അവന്റെ
സന്താനമല്ലോ”
എന്നു
പറഞ്ഞിരിക്കുന്നു.
29
നാം
ദൈവത്തിന്റെ
സന്താനം
എന്നു
വരികയാൽ
ദൈവം
മനുഷ്യന്റെ
ശില്പവിദ്യയും
സങ്കല്പവുംകൊണ്ടു
കൊത്തിത്തീർക്കുന്ന
പൊൻ,
വെള്ളി,
കല്ലു
എന്നിവയോടു
സദൃശം
എന്നു
നിരൂപിക്കേണ്ടതല്ല.
30
എന്നാൽ
അറിയായ്മയുടെ
കാലങ്ങളെ
ദൈവം
ലക്ഷ്യമാക്കാതെ
ഇപ്പോൾ
എല്ലായിടത്തും
എല്ലാവരും
മാനസാന്തരപ്പെടേണമെന്നു
മനുഷ്യരോടു
കല്പിക്കുന്നു.
31
താൻ
നിയമിച്ച
പുരുഷൻ
മുഖാന്തരം
ലോകത്തെ
നീതിയിൽ
ന്യായം
വിധിപ്പാൻ
അവൻ
ഒരു
ദിവസത്തെ
നിശ്ചയിച്ചു
അവനെ
മരിച്ചവരിൽനിന്നു
ഉയിർത്തെഴുന്നേല്പിച്ചതിനാൽ
എല്ലാവർക്കും
അതിന്റെ
ഉറപ്പു
നല്കിയുമിരിക്കുന്നു.
32
മരിച്ചവരുടെ
പുനരുത്ഥാനത്തെക്കുറിച്ചു
കേട്ടിട്ടു
ചിലർ
പരിഹസിച്ചു;
മറ്റുചിലർ:
ഞങ്ങൾ
ഇതിനെപ്പറ്റി
പിന്നെയും
നിന്റെ
പ്രസംഗം
കേൾക്കാം
എന്നു
പറഞ്ഞു.
33
അങ്ങനെ
പൌലൊസ്
അവരുടെ
നടുവിൽ
നിന്നു
പോയി
34
ചില
പുരുഷന്മാർ
അവനോടു
ചേർന്നു
വിശ്വസിച്ചു;
അവരിൽ
അരയോപഗസ്ഥാനിയായ
ദിയൊനുസ്യോസും
ദമരീസ്
എന്നു
പേരുള്ളോരു
സ്ത്രീയും
മറ്റു
ചിലരും
ഉണ്ടായിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References