സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പ്രവൃത്തികൾ 16:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Notes
No Verse Added
History
പ്രവൃത്തികൾ 16:1 (02 16 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പ്രവൃത്തികൾ 16:1
1
അവൻ
ദെർബ്ബെയിലും
ലുസ്ത്രയിലും
ചെന്നു.
അവിടെ
വിശ്വാസമുള്ളോരു
യെഹൂദസ്ത്രീയുടെ
മകനായി
തിമൊഥെയൊസ്
എന്നു
പേരുള്ള
ഒരു
ശിഷ്യൻ
ഉണ്ടായിരുന്നു.
അവന്റെ
അപ്പൻ
യവനനായിരുന്നു.
2
അവൻ
ലുസ്ത്രയിലും
ഇക്കോന്യയിലുമുള്ള
സഹോദരന്മാരാൽ
നല്ല
സാക്ഷ്യം
കൊണ്ടവൻ
ആയിരുന്നു.
3
അവൻ
തന്നോടുകൂടെ
പോരേണം
എന്നു
പൌലൊസ്
ഇച്ഛിച്ചു;
അവന്റെ
അപ്പൻ
യവനൻ
എന്നു
അവിടങ്ങളിലുള്ള
യഹൂദന്മാർ
എല്ലാവരും
അറിഞ്ഞിരുന്നതിനാൽ
അവരെ
വിചാരിച്ചു
അവനെ
പരിച്ഛേദന
കഴിപ്പിച്ചു.
4
അവർ
പട്ടണം
തോറും
ചെന്നു
യെരൂശലേമിലെ
അപ്പൊസ്തലന്മാരും
മൂപ്പന്മാരും
വിധിച്ച
നിർണ്ണയങ്ങൾ
പ്രമാണിക്കേണ്ടതിന്നു
അവർക്കു
ഏല്പിച്ചുകൊടുത്തു.
5
അങ്ങനെ
സഭകൾ
വിശ്വാസത്തിൽ
ഉറെക്കയും
എണ്ണത്തിൽ
ദിവസേന
പെരുകുകയും
ചെയ്തു.
6
അവർ
ആസ്യയിൽ
വചനം
പ്രസംഗിക്കരുതെന്നു
പരിശുദ്ധാത്മാവു
വിലക്കുകയാൽ
ഫ്രുഗ്യയിലും
ഗലാത്യദേശത്തിലും
കൂടി
സഞ്ചരിച്ചു,
7
മുസ്യയിൽ
എത്തി
ബിഥുന്യെക്കു
പോകുവാൻ
ശ്രമിച്ചു;
യേശുവിന്റെ
ആത്മാവോ
അവരെ
സമ്മതിച്ചില്ല.
8
അവർ
മുസ്യ
കടന്നു
ത്രോവാസിൽ
എത്തി.
9
അവിടെവെച്ചു
പൌലൊസ്
രാത്രിയിൽ
മക്കെദോന്യക്കാരനായൊരു
പുരുഷൻ
അരികെ
നിന്നു:
നീ
മക്കെദോന്യെക്കു
കടന്നുവന്നു
ഞങ്ങളെ
സഹായിക്ക
എന്നു
തന്നോടു
അപേക്ഷിക്കുന്നതായി
ഒരു
ദർശനം
കണ്ടു.
10
ഈ
ദർശനം
കണ്ടിട്ടു
അവരോടു
സുവിശേഷം
അറിയിപ്പാൻ
ദൈവം
ഞങ്ങളെ
വിളിച്ചിരിക്കുന്നു
എന്നു
നിശ്ചയിച്ചു,
ഞങ്ങൾ
ഉടനെ
മക്കെദോന്യെക്കു
പുറപ്പെടുവാൻ
ശ്രമിച്ചു.
11
അങ്ങനെ
ഞങ്ങൾ
ത്രോവാസിൽനിന്നു
കപ്പൽ
നീക്കി
നേരെ
സമൊത്രാക്കെയിലേക്കും
പിറ്റെന്നാൾ
നവപൊലിക്കും
അവിടെ
നിന്നു
ഫിലിപ്പിയിലേക്കും
ചെന്നു.
12
ഇതു
മക്കെദോന്യയുടെ
ആ
ഭാഗത്തെ
ഒരു
പ്രധാന
പട്ടണവും
റോമക്കാർ
കുടിയേറിപ്പാർത്തതും
ആകുന്നു.
ആ
പട്ടണത്തിൽ
ഞങ്ങൾ
ചില
ദിവസം
പാർത്തു.
13
ശബ്ബത്തുനാളിൽ
ഞങ്ങൾ
ഗോപുരത്തിന്നു
പുറത്തേക്കു
പോയി
അവിടെ
പ്രാർത്ഥനാസ്ഥലം
ഉണ്ടായിരിക്കും
എന്നു
ഞങ്ങൾ
വിചാരിച്ചു
പുഴവക്കത്തു
ഇരുന്നു;
അവിടെ
കൂടിവന്ന
സ്ത്രീകളോടു
സംസാരിച്ചു.
14
തുയത്തൈരാപട്ടണക്കാരത്തിയും
രക്താംബരം
വില്ക്കുന്നവളുമായി
ലുദിയ
എന്നു
പേരുള്ള
ദൈവ
ഭക്തയായോരു
സ്ത്രീ
കേട്ടുകൊണ്ടിരുന്നു.
പൌലൊസ്
സംസാരിച്ചതു
ശ്രദ്ധിക്കേണ്ടതിന്നു
കർത്താവു
അവളുടെ
ഹൃദയം
തുറന്നു
15
അവളും
കുടുംബവും
സ്നാനം
ഏറ്റ
ശേഷം:
നിങ്ങൾ
എന്നെ
കർത്താവിൽ
വിശ്വസ്ത
എന്നു
എണ്ണിയിരിക്കുന്നുവെങ്കിൽ
എന്റെ
വീട്ടിൽ
വന്നു
പാർപ്പിൻ
എന്നു
അപേക്ഷിച്ചു
ഞങ്ങളെ
നിർബ്ബന്ധിച്ചു.
16
ഞങ്ങൾ
പ്രാർത്ഥനാസ്ഥലത്തേക്കു
ചെല്ലുമ്പോൾ
വെളിച്ചപ്പാടത്തിയായി
ലക്ഷണം
പറഞ്ഞു
യജമാനന്മാർക്കു
വളരെ
ലാഭം
വരുത്തുന്ന
ഒരു
ബാല്യക്കാരത്തി
ഞങ്ങളെ
എതിരേറ്റു.
17
അവൾ
പൌലൊസിന്റെയും
ഞങ്ങളുടെയും
പിന്നാലെ
വന്നു:
ഈ
മനുഷ്യർ
അത്യുന്നതനായ
ദൈവത്തിന്റെ
ദാസന്മാർ,
രക്ഷാമാർഗ്ഗം
നിങ്ങളോടു
അറിയിക്കുന്നവർ
എന്നു
വിളിച്ചുപറഞ്ഞു.
18
ഇങ്ങനെ
അവൾ
പലനാൾ
ചെയ്തുവന്നു.
പൌലൊസ്
മുഷിഞ്ഞു
തിരിഞ്ഞു
നോക്കി
അവളിലുള്ള
ഭൂതത്തോടു:
അവളെ
വിട്ടുപോകുവാൻ
ഞാൻ
യേശുക്രിസ്തുവിന്റെ
നാമത്തിൽ
നിന്നോടു
കല്പിക്കുന്നു
എന്നു
പറഞ്ഞു.
ആ
നാഴികയിൽ
തന്നേ
അതു
അവളെ
വിട്ടുപോയി.
19
അവളുടെ
യജമാനന്മാര്‍
തങ്ങളുടെ
ലാഭത്തിന്റെ
ആശ
പോയ്പോയതു
കണ്ടിട്ടു
പൌലൊസിനെയും
ശീലാസിനെയും
പിടിച്ചു,
ചന്തസ്ഥലത്തു
പ്രമാണികളുടെ
അടുക്കലേക്കു
വലിച്ചു
കൊണ്ടുപോയി
20
അധിപതികളുടെ
മുമ്പിൽ
നിർത്തി;
യെഹൂദന്മാരായ
ഈ
മനുഷ്യർ
നമ്മുടെ
പട്ടണത്തെ
കലക്കി,
21
റോമാക്കാരായ
നമുക്കു
അംഗീകരിപ്പാനും
അനുസരിപ്പാനും
ന്യായമല്ലാത്ത
ആചാരങ്ങളെ
പ്രസംഗിക്കുന്നു
എന്നു
പറഞ്ഞു.
22
പുരുഷാരവും
അവരുടെ
നേരെ
ഇളകി;
അധിപതികൾ
അവരുടെ
വസ്ത്രം
പറിച്ചുരിഞ്ഞു
കോൽകൊണ്ടു
അവരെ
അടിപ്പാൻ
കല്പിച്ചു.
23
അവരെ
വളരെ
അടിപ്പിച്ചശേഷം
തടവിൽ
ആക്കി
കാരാഗൃഹപ്രമാണിയോടു
അവരെ
സൂക്ഷമത്തോടെ
കാപ്പാൻ
കല്പിച്ചു.
24
അവൻ
ഇങ്ങനെയുള്ള
കല്പന
കിട്ടുകയാൽ
അവരെ
അകത്തെ
തടവിൽ
ആക്കി
അവരുടെ
കാൽ
ആമത്തിൽ
ഇട്ടു
പൂട്ടി.
25
അർദ്ധരാത്രിക്കു
പൌലൊസും
ശീലാസും
പ്രാർത്ഥിച്ചു
ദൈവത്തെ
പാടി
സ്തുതിച്ചു:
തടവുകാർ
ശ്രദ്ധിച്ചുകൊണ്ടിരുന്നു.
26
പെട്ടെന്നു
വലിയോരു
ഭൂകമ്പം
ഉണ്ടായി,
കാരാഗൃഹത്തിന്റെ
അടിസ്ഥാനം
കുലുങ്ങി
വാതിൽ
ഒക്കെയും
തുറന്നുപോയി,
എല്ലാവരുടെയും
ചങ്ങല
അഴിഞ്ഞുവീണു
-
27
കരാഗൃഹപ്രമാണി
ഉറക്കുണർന്നു
കാരാഗൃഹത്തിന്റെ
വാതിലുകൾ
ഉറന്നിരിക്കുന്നതു
കണ്ടിട്ടു
ചങ്ങലക്കാർ
ഓടിപ്പോയ്ക്കളഞ്ഞു.
എന്നു
ഊഹിച്ചു
വാളൂരി
തന്നെത്താൻ
കൊല്ലുവാൻ
ഭാവിച്ചു.
28
അപ്പോൾ
പൌലൊസ്:
നിനക്കു
ഒരു
ദോഷവും
ചെയ്യരുതു;
ഞങ്ങൾ
എല്ലാവരും
ഇവിടെ
ഉണ്ടല്ലോ
എന്നു
ഉറക്കെ
വിളിച്ചു
പറഞ്ഞു.
29
അവൻ
വെളിച്ചം
ചോദിച്ചു
അകത്തേക്കു
ചാടി
വിറെച്ചുകൊണ്ടു
പൌലൊസിന്റെയും
ശീലാസിന്റെയും
മുമ്പിൽ
വീണു.
30
അവരെ
പുറത്തു
കൊണ്ടുവന്നു:
യജമാനന്മാരേ,
രക്ഷ
പ്രാപിപ്പാൻ
ഞാൻ
എന്തു
ചെയ്യേണം
എന്നു
ചോദിച്ചു.
31
കർത്താവായ
യേശുവിൽ
വിശ്വസിക്ക;
എന്നാൽ
നീയും
നിന്റെ
കുടുംബവും
രക്ഷപ്രാപിക്കും
എന്നു
അവർ
പറഞ്ഞു.
32
പിന്നെ
അവർ
കർത്താവിന്റെ
വചനം
അവനോടും
അവന്റെ
വീട്ടിലുള്ള
എല്ലാവരോടും
പ്രസംഗിച്ചു.
33
അവൻ
രാത്രിയിൽ,
ആ
നാഴികയിൽ
തന്നേ,
അവരെ
കൂട്ടികൊണ്ടുപോയി
അവരുടെ
മുറിവുകളെ
കഴുകി;
താനും
തനിക്കുള്ളവരെല്ലാവരും
താമസിയാതെ
സ്നാനം
ഏറ്റു.
34
പിന്നെ
അവരെ
വീട്ടിൽ
കൈക്കൊണ്ടു
അവർക്കു
ഭക്ഷണം
കൊടുത്തു,
ദൈവത്തിൽ
വിശ്വസിച്ചതിൽ
വീടടക്കം
ആനന്ദിച്ചു.
35
നേരം
പുലർന്നപ്പോൾ
അധിപതികൾ
കോൽക്കാരെ
അയച്ചു:
ആ
മനുഷ്യരെ
വീട്ടയക്കേണം
എന്നു
പറയിച്ചു.
36
കാരാഗൃഹപ്രമാണി
ഈ
വാക്കു
പൌലൊസിനോടു
അറിയിച്ചു:
നിങ്ങളെ
വിട്ടയപ്പാൻ
അധിപതികൾ
ആളയിച്ചിരിക്കുന്നു;
ആകയാൽ
സമാധാനത്തോടെ
പോകുവിൻ
എന്നു
പറഞ്ഞു.
37
പൌലൊസ്
അവരോടു:
റോമപൌരന്മാരായ
ഞങ്ങളെ
അവർ
വിസ്താരം
കൂടാതെ
പരസ്യമായി
അടിപ്പിച്ചു
തടവിലാക്കിയല്ലോ;
ഇപ്പോൾ
രഹസ്യമായി
ഞങ്ങളെ
പുറത്താക്കുന്നുവോ?
അങ്ങനെ
അല്ല;
അവർ
തന്നേ
വന്നു
ഞങ്ങളെ
പുറത്തു
കൊണ്ടുപോകട്ടെ
എന്നു
പറഞ്ഞു.
38
കോൽക്കാർ
ആ
വാക്കു
അധിപതികളോടു
ബോധിപ്പിച്ചാറെ
അവർ
റോമ
പൌരന്മാർ
എന്നു
കേട്ടു
അവർ
ഭയപ്പെട്ടു
ചെന്നു
അവരോടു
നല്ല
വാക്കു
പറഞ്ഞു.
39
അവരെ
പുറത്തു
കൊണ്ടുവന്നു
പട്ടണം
വിട്ടുപോകേണം
എന്നു
അപേക്ഷിച്ചു.
40
അവർ
തടവു
വിട്ടു
ലുദിയയുടെ
വീട്ടിൽ
ചെന്നു
സഹോദരന്മാരെ
കണ്ടു
ആശ്വസിപ്പിച്ചശേഷം
പുറപ്പെട്ടു
പോയി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References