സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലേവ്യപുസ്തകം 23:5
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
Notes
No Verse Added
History
ലേവ്യപുസ്തകം 23:5 (11 36 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലേവ്യപുസ്തകം 23:5
1
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
2
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു:
എന്റെ
ഉത്സവങ്ങൾ,
വിശുദ്ധസഭായോഗം
വിളിച്ചുകൂട്ടേണ്ടുന്ന
യഹോവയുടെ
ഉത്സവങ്ങൾ
ആവിതു:
3
ആറു
ദിവസം
വേല
ചെയ്യേണം;
ഏഴാം
ദിവസം
വിശുദ്ധസഭായോഗം
കൂടേണ്ടുന്ന
സ്വസ്ഥതെക്കുള്ള
ശബ്ബത്ത്.
അന്നു
ഒരു
വേലയും
ചെയ്യരുതു;
നിങ്ങളുടെ
സകലവാസസ്ഥലങ്ങളിലും
അതു
യഹോവയുടെ
ശബ്ബത്ത്
ആകുന്നു.
4
അതതു
കാലത്തു
വിശുദ്ധസഭായോഗം
വിളിച്ചുകൂട്ടേണ്ടുന്ന
യഹോവയുടെ
ഉത്സവങ്ങൾ
ആവിതു:
5
ഒന്നാംമാസം
പതിന്നാലം
തിയ്യതി
സന്ധ്യാസമയത്തു
യഹോവയുടെ
പെസഹ.
6
ആ
മാസം
പതിനഞ്ചാം
തിയ്യതി
യഹോവെക്കു
പുളിപ്പില്ലാത്ത
അപ്പത്തിന്റെ
പെരുനാൾ;
ഏഴു
ദിവസം
പുളിപ്പില്ലാത്ത
അപ്പം
തിന്നേണം.
7
ഒന്നാം
ദിവസം
നിങ്ങൾക്കു
വിശുദ്ധ
സഭായോഗം
ഉണ്ടാകേണം;
സാമാന്യവേല
യാതൊന്നും
ചെയ്യരുതു.
8
നിങ്ങൾ
ഏഴു
ദിവസം
യഹോവെക്കു
ദഹനയാഗം
അർപ്പിക്കേണം;
ഏഴാം
ദിവസം
വിശുദ്ധസഭായോഗം;
അന്നു
സാമാന്യവേല
യാതൊന്നും
ചെയ്യരുതു.
9
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
10
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
ഞാൻ
നിങ്ങൾക്കു
തരുന്ന
ദേശത്തു
നിങ്ങൾ
എത്തിയശേഷം
അതിലെ
വിളവെടുക്കുമ്പോൾ
നിങ്ങളുടെ
കൊയ്ത്തിലെ
ആദ്യത്തെ
കറ്റ
പുരോഹിതന്റെ
അടുക്കൽ
കൊണ്ടുവരേണം.
11
നിങ്ങൾക്കു
പ്രസാദം
ലഭിക്കേണ്ടതിന്നു
അവൻ
ആ
കറ്റ
യഹോവയുടെ
സന്നിധിയിൽ
നീരാജനം
ചെയ്യേണം.
ശബ്ബത്തിന്റെ
പിറ്റെന്നാൾ
പുരോഹിതൻ
അതു
നീരാജനം
ചെയ്യേണം.
12
കറ്റ
നീരാജനം
ചെയ്യുന്ന
ദിവസം
നിങ്ങൾ
യഹോവെക്കു
ഹോമയാഗമായി
ഒരു
വയസ്സു
പ്രായമുള്ള
ഊനമില്ലാത്ത
ഒരു
ആണാട്ടിൻ
കുട്ടിയെ
അർപ്പിക്കേണം.
13
അതിന്റെ
ഭോജനയാഗം
എണ്ണ
ചേർത്ത
രണ്ടിടങ്ങഴി
നേരിയ
മാവു
ആയിരിക്കേണം;
അതു
യഹോവെക്കു
സൌരഭ്യവാസനയായുള്ള
ദഹനയാഗം;
അതിന്റെ
പാനീയയാഗം
ഒരു
നാഴി
വീഞ്ഞു
ആയിരിക്കേണം.
14
നിങ്ങളുടെ
ദൈവത്തിന്നു
വഴിപാടു
കൊണ്ടുവരുന്ന
ദിവസംവരെ
നിങ്ങൾ
അപ്പമാകട്ടെ
മലരാകട്ടെ
കതിരാകട്ടെ
തിന്നരുതു;
നിങ്ങളുടെ
സകലവാസസ്ഥലങ്ങളിലും
ഇതു
തലമുറതലമുറയായി
നിങ്ങൾക്കു
എന്നേക്കുമുള്ള
ചട്ടം
ആയിരിക്കേണം.
15
ശബ്ബത്തിന്റെ
പിറ്റെന്നാൾ
മുതൽ
നിങ്ങൾ
നീരാജനത്തിന്റെ
കറ്റ
കൊണ്ടുവന്ന
ദിവസംമുതൽ
തന്നേ,
എണ്ണി
ഏഴു
ശബ്ബത്ത്
തികയേണം.
16
ഏഴാമത്തെ
ശബ്ബത്തിന്റെ
പിറ്റെന്നാൾവരെ
അമ്പതു
ദിവസം
എണ്ണി
യഹോവെക്കു
പുതിയ
ധാന്യംകൊണ്ടു
ഒരു
ഭോജനയാഗം
അർപ്പിക്കേണം.
17
നീരാജനത്തിന്നു
രണ്ടിങ്ങഴി
മാവുകൊണ്ടു
രണ്ടപ്പം
നിങ്ങളുടെ
വാസസ്ഥലങ്ങളിൽ
നിന്നു
കൊണ്ടുവരേണം;
അതു
നേരിയ
മാവുകൊണ്ടുള്ളതും
പുളിപ്പിച്ചു
ചുട്ടതും
ആയിരിക്കേണം;
അതു
യഹോവെക്കു
ആദ്യവിളവു.
18
അപ്പത്തോടു
കൂടെ
ഒരു
വയസ്സു
പ്രായമുള്ള
ഊനമില്ലാത്ത
ഏഴു
ചെമ്മരിയാട്ടിൻ
കുട്ടിയെയും
ഒരു
കാളക്കുട്ടിയെയും
രണ്ടു
മുട്ടാടിനെയും
അർപ്പിക്കേണം;
അവയും
അവയുടെ
ഭോജനയാഗവും
പാനീയയാഗവും
യഹോവെക്കു
സൌരഭ്യവാസനയായ
ദഹനയാഗമായി
യഹോവെക്കു
ഹോമയാഗമായിരിക്കേണം.
19
ഒരു
കോലാട്ടു
കൊറ്റനെ
പാപയാഗമായും
ഒരു
വയസ്സുപ്രായമുള്ള
രണ്ടു
ആട്ടിൻ
കുട്ടിയെ
സാമാധാനയാഗമായും
അർപ്പിക്കേണം.
20
പുരോഹിതൻ
അവയെ
ആദ്യവിളവിന്റെ
അപ്പത്തോടും
രണ്ടു
ആട്ടിൻ
കുട്ടിയോടുംകൂടെ
യഹോവയുടെ
സന്നിധിയിൽ
നീരാജനം
ചെയ്യേണം;
അവ
പുരോഹിതന്നുവേണ്ടി
യഹോവെക്കു
വിശുദ്ധമായിരിക്കേണം.
21
അന്നു
തന്നേ
നിങ്ങൾ
വിശുദ്ധസഭായോഗം
വിളിച്ചുകൂട്ടേണം;
അന്നു
സാമാന്യവേല
യാതൊന്നും
ചെയ്യരുതു;
ഇതു
നിങ്ങളുടെ
സകലവാസസ്ഥലങ്ങളിലും
തലമുറതലമുറയായി
നിങ്ങൾക്കു
എന്നേക്കുമുള്ള
ചട്ടം
ആയിരിക്കേണം.
22
നിങ്ങളുടെ
നിലത്തിലെ
വിളവു
എടുക്കുമ്പോൾ
വയലിന്റെ
അരികു
തീർത്തുകൊയ്യരുതു;
കാലാ
പെറുക്കുകയുമരുതു;
അതു
ദരിദ്രന്നും
പരദേശിക്കും
വിട്ടേക്കേണം;
ഞാൻ
നിങ്ങളുടെ
ദൈവമായ
യഹോവ
ആകുന്നു.
23
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
24
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
ഏഴാം
മാസം
ഒന്നാം
തിയ്യതി
നിങ്ങൾക്കു
കാഹളധ്വനിയുടെ
ജ്ഞാപകവും
വിശുദ്ധസഭായോഗമുള്ള
സ്വസ്ഥദിവസവുമായിരിക്കേണം.
25
അന്നു
സാമാന്യവേല
യാതൊന്നും
ചെയ്യാതെ
യഹോവെക്കു
ദഹനയാഗം
അർപ്പിക്കേണം.
26
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
27
ഏഴാം
മാസം
പത്താം
തിയ്യതി
പാപപരിഹാരദിവസം
ആകുന്നു.
അന്നു
നിങ്ങൾക്കു
വിശുദ്ധസഭായോഗം
ഉണ്ടാകേണം;
നിങ്ങൾ
ആത്മതപനം
ചെയ്കയും
യഹോവെക്കു
ദഹനയാഗം
അർപ്പിക്കയും
വേണം.
28
അന്നു
നിങ്ങൾ
യാതൊരു
വേലയും
ചെയ്യരുതു;
അതു
നിങ്ങളുടെ
ദൈവമായ
യഹോവയുടെ
സന്നിധിയിൽ
നിങ്ങൾക്കു
വേണ്ടി
പ്രായശ്ചിത്തം
കഴിക്കേണ്ടതിന്നുള്ള
പാപപരിഹാരദിവസം.
29
അന്നു
ആത്മതപനം
ചെയ്യാത്ത
ഏവനെയും
അവന്റെ
ജനത്തിൽനിന്നു
ഛേദിച്ചുകളയേണം.
30
അന്നു
ആരെങ്കിലും
വല്ല
വേലയും
ചെയ്താൽ
അവനെ
ഞാൻ
അവന്റെ
ജനത്തിന്റെ
ഇടയിൽ
നിന്നു
നശിപ്പിക്കും.
31
യാതൊരു
വേലയും
ചെയ്യരുതു;
ഇതു
നിങ്ങൾക്കു
തലമുറതലമുറയായി
നിങ്ങളുടെ
സകലവാസസ്ഥലങ്ങളിലും
എന്നേക്കുമുള്ള
ചട്ടം
ആയിരിക്കേണം.
32
അതു
നിങ്ങൾക്കു
സ്വസ്ഥതെക്കുള്ള
ശബ്ബത്ത്;
അന്നു
നിങ്ങൾ
ആത്മതപനം
ചെയ്യേണം.
ആ
മാസം
ഒമ്പതാം
തിയ്യതി
വൈകുന്നേരം
മുതൽ
പിറ്റെന്നാൾ
വൈകുന്നേരംവരെ
നിങ്ങൾ
ശബ്ബത്ത്
ആചരിക്കേണം.
33
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
34
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
ഏഴാം
മാസം
പതിനഞ്ചാം
തിയ്യതി
മുതൽ
ഏഴു
ദിവസം
യഹോവെക്കു
കൂടാരപ്പെരുനാൾ
ആകുന്നു.
35
ഒന്നാം
ദിവസത്തിൽ
വിശുദ്ധസഭായോഗം
ഉണ്ടാകേണം;
അന്നു
സാമാന്യവേല
യാതൊന്നും
ചെയ്യരുതു.
36
ഏഴു
ദിവസം
യഹോവെക്കു
ദഹനയാഗം
അർപ്പിക്കേണം;
എട്ടാംദിവസം
നിങ്ങൾക്കു
വിശുദ്ധസഭായോഗം
ഉണ്ടാകേണം;
യഹോവെക്കു
ദഹനയാഗവും
അർപ്പിക്കേണം;
അന്നു
അന്ത്യസഭായോഗം;
സാമാന്യവേല
യാതൊന്നും
ചെയ്യരുതു.
37
യഹോവയുടെ
ശബ്ബത്തുകളും
നിങ്ങളുടെ
വഴിപാടുകളും
നിങ്ങളുടെ
എല്ലാ
നേർച്ചകളും
നിങ്ങൾ
യഹോവെക്കു
കൊടുക്കുന്ന
സകല
സ്വമേധാദാനങ്ങളും
കൂടാതെ
38
അതതു
ദിവസത്തിൽ
യഹോവെക്കു
ദഹനയാഗവും
ഹോമയാഗവും
ഭോജനയാഗവും
പാനീയയാഗവും
അർപ്പിക്കേണ്ടതിന്നു
വിശുദ്ധസഭായോഗങ്ങൾ
വിളിച്ചുകൂട്ടേണ്ടുന്ന
യഹോവയുടെ
ഉത്സവങ്ങൾ
ഇവ
തന്നേ.
39
ഭൂമിയുടെ
ഫലം
ശേഖരിച്ചശേഷം
ഏഴാം
മാസം
പതിനഞ്ചാം
തിയ്യതി
യഹോവെക്കു
ഏഴുദിവസം
ഉത്സവം
ആചരിക്കേണം;
ആദ്യദിവസം
വിശുദ്ധസ്വസ്ഥത;
എട്ടാം
ദിവസം
വിശുദ്ധസ്വസ്ഥത.
40
ആദ്യദിവസം
ഭംഗിയുള്ള
വൃക്ഷങ്ങളുടെ
ഫലവും
ഈത്തപ്പനയുടെ
കുരുത്തോലയും
തഴെച്ചിരിക്കുന്ന
വൃക്ഷങ്ങളുടെ
കൊമ്പും
ആറ്റലരിയും
എടുത്തു
കൊണ്ടു
നിങ്ങളുടെ
ദൈവമായ
യഹോവയുടെ
സന്നിധിയിൽ
ഏഴു
ദിവസം
സന്തോഷിക്കേണം.
41
സംവത്സരംതോറും
ഏഴു
ദിവസം
യഹോവെക്കു
ഈ
ഉത്സവം
ആചരിക്കേണം;
ഇതു
തലമുറതലമുറയായി
നിങ്ങൾക്കു
എന്നേക്കുമുള്ള
ചട്ടം;
ഏഴാം
മാസത്തിൽ
അതു
ആചരിക്കേണം.
42
ഞാൻ
യിസ്രായേൽമക്കളെ
മിസ്രയീംദേശത്തുനിന്നു
കൊണ്ടുവന്നപ്പോൾ
43
അവരെ
കൂടാരങ്ങളിൽ
പാർപ്പിച്ചു
എന്നു
നിങ്ങളുടെ
സന്തതികൾ
അറിവാൻ
നിങ്ങൾ
ഏഴു
ദിവസം
കൂടാരങ്ങളിൽ
പാർക്കേണം;
യിസ്രായേലിലെ
സ്വദേശികൾ
ഒക്കെയും
കൂടാരങ്ങളിൽ
പാർക്കേണം;
ഞാൻ
നിങ്ങളുടെ
ദൈവമായ
യഹോവ
ആകുന്നു.
44
അങ്ങനെ
മോശെ
യഹോവയുടെ
ഉത്സവങ്ങളെ
യിസ്രായേൽമക്കളോടു
അറിയിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References