സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എബ്രായർ 13
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
Notes
No Verse Added
History
എബ്രായർ 13:0 (04 24 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എബ്രായർ 13
1
സഹോദരപ്രീതി
നിലനിൽക്കട്ടെ,
അതിഥിസൽക്കാരം
മറക്കരുതു.
2
അതിനാൽ
ചിലർ
അറിയാതെ
ദൈവദൂതന്മാരെ
സല്ക്കരിച്ചിട്ടുണ്ടല്ലോ.
3
നിങ്ങളും
തടവുകാർ
എന്നപോലെ
തടവുകാരെയും
നിങ്ങളും
ശരീരത്തിൽ
ഇരിക്കുന്നവരാകയാൽ
കഷ്ടമനുഭവിക്കുന്നവരെയും
ഓർത്തുകൊൾവിൻ.
4
വിവാഹം
എല്ലാവർക്കും
മാന്യവും
കിടക്ക
നിർമ്മലവും
ആയിരിക്കട്ടെ;
എന്നാൽ
ദുർന്നടപ്പുകാരെയും
വ്യഭിചാരികളെയും
ദൈവം
വിധിക്കും.
5
നിങ്ങളുടെ
നടപ്പു
ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ;
ഉള്ളതുകൊണ്ടു
തൃപ്തിപ്പെടുവിൻ;
“ഞാൻ
നിന്നെ
ഒരുനാളും
കൈ
വിടുകയില്ല,
ഉപേക്ഷിക്കയുമില്ല”
എന്നു
അവൻ
തന്നെ
അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
6
ആകയാൽ
“കർത്താവു
എനിക്കു
തുണ;
ഞാൻ
പേടിക്കയില്ല;
മനുഷ്യൻ
എന്നോടു
എന്തു
ചെയ്യും”
എന്നു
നമുക്കു
ധൈര്യത്തോടെ
പറയാം.
7
നിങ്ങളോടു
ദൈവവചനം
പ്രസംഗിച്ചു
നിങ്ങളെ
നടത്തിയവരെ
ഓർത്തുകൊൾവിൻ;
അവരുടെ
ജീവാവസാനം
ഓർത്തു
അവരുടെ
വിശ്വാസം
അനുകരിപ്പിൻ.
8
യേശുക്രിസ്തു
ഇന്നലെയും
ഇന്നും
എന്നെന്നേക്കും
അനന്യൻ
തന്നേ.
9
വിവിധവും
അന്യവുമായ
ഉപദേശങ്ങളാൽ
ആരും
നിങ്ങളെ
വലിച്ചുകൊണ്ടുപോകരുതു;
ആചരിച്ചുപോന്നവർക്കു
പ്രയോജനമില്ലാത്ത
ഭോജനനിയമങ്ങളാലല്ല,
കൃപയാൽ
തന്നേ
ഹൃദയം
ഉറപ്പിക്കുന്നതു
നല്ലതു.
10
കൂടാരത്തിൽ
ശുശ്രൂഷിക്കുന്നവർക്കു
അഹോവൃത്തി
കഴിപ്പാൻ
അവകാശമില്ലാത്ത
ഒരു
യാഗപീഠം
നമുക്കുണ്ടു.
11
മഹാപുരോഹിതൻ
പാപപരിഹാരമായി
രക്തം
വിശുദ്ധമന്ദിരത്തിലേക്കു
കൊണ്ടുപോകുന്ന
മൃഗങ്ങളുടെ
ഉടൽ
പാളയത്തിന്നു
പുറത്തുവെച്ചു
ചുട്ടുകളയുന്നു.
12
അങ്ങനെ
യേശുവും
സ്വന്തരക്തത്താൽ
ജനത്തെ
വിശുദ്ധീകരിക്കേണ്ടതിന്നു
നഗരവാതിലിന്നു
പുറത്തുവെച്ചു
കഷ്ടം
അനുഭവിച്ചു.
13
ആകയാൽ
നാം
അവന്റെ
നിന്ദ
ചുമന്നുകൊണ്ടു
പാളയത്തിന്നു
പുറത്തു
അവന്റെ
അടുക്കൽ
ചെല്ലുക.
14
ഇവിടെ
നമുക്കു
നിലനില്ക്കുന്ന
നഗരമില്ലല്ലോ,
വരുവാനുള്ളതു
അത്രേ
നാം
അന്വേഷിക്കുന്നതു.
15
അതുകൊണ്ടു
അവൻ
മുഖാന്തരം
നാം
ദൈവത്തിന്നു
അവന്റെ
നാമത്തെ
ഏറ്റു
പറയുന്ന
അധരഫലം
എന്ന
സ്തോത്രയാഗം
ഇടവിടാതെ
അർപ്പിക്കുക.
16
നന്മചെയ്വാനും
കൂട്ടായ്മ
കാണിപ്പാനും
മറക്കരുതു.
ഈവക
യാഗത്തിലല്ലോ
ദൈവം
പ്രസാദിക്കുന്നതു.
17
നിങ്ങളെ
നടത്തുന്നവരെ
അനുസരിച്ചു
കീഴടങ്ങിയിരിപ്പിൻ;
അവർ
കണക്കു
ബോധിപ്പിക്കേണ്ടുന്നവരാകയാൽ
നിങ്ങളുടെ
ആത്മാക്കൾക്കുവേണ്ടി
ജാഗരിച്ചിരിക്കുന്നു;
ഇതു
അവർ
ഞരങ്ങിക്കൊണ്ടല്ല
സന്തോഷത്തോടെ
ചെയ്വാൻ
ഇടവരുത്തുവിൻ;
അല്ലാഞ്ഞാൽ
നിങ്ങൾക്കു
നന്നല്ല.
18
ഞങ്ങൾക്കു
വേണ്ടി
പ്രാർത്ഥിപ്പിൻ.
സകലത്തിലും
നല്ലവരായി
നടപ്പാൻ
ഇച്ഛിക്കകൊണ്ടു
ഞങ്ങൾക്കു
നല്ല
മനസ്സാക്ഷി
ഉണ്ടെന്നു
ഞങ്ങൾ
ഉറച്ചിരിക്കുന്നു.
19
എന്നെ
നിങ്ങൾക്കു
വേഗത്തിൽ
വീണ്ടും
കിട്ടേണ്ടതിന്നു
നിങ്ങൾ
പ്രാർത്ഥിക്കേണം
എന്നു
ഞാൻ
വിശേഷാൽ
അപേക്ഷിക്കുന്നു.
20
നിത്യനിയമത്തിന്റെ
രക്തത്താൽ
ആടുകളുടെ
വലിയ
ഇടയനായ
നമ്മുടെ
കർത്താവായ
യേശുവിനെ
മരിച്ചവരുടെ
ഇടയിൽനിന്നു
മടക്കിവരുത്തിയ
സമാധാനത്തിന്റെ
ദൈവം
21
നിങ്ങളെ
അവന്റെ
ഇഷ്ടം
ചെയ്വാൻ
തക്കവണ്ണം
എല്ലാനന്മയിലും
യഥാസ്ഥാനപ്പെടുത്തി
തനിക്കു
പ്രസാദമുള്ളതു
യേശുക്രിസ്തുമുഖാന്തരം
നമ്മിൽ
നിവർത്തിക്കുമാറാകട്ടെ;
അവന്നു
എന്നേക്കും
മഹത്വം.
ആമേൻ.
22
സഹോദരന്മാരേ,
ഈ
പ്രബോധനവാക്യം
പൊറുത്തുകൊൾവിൻ
എന്നു
അപേക്ഷിക്കുന്നു;
ചുരുക്കമായിട്ടല്ലോ
ഞാൻ
എഴുതിയിരിക്കുന്നതു.
23
സഹോദരനായ
തിമോഥെയോസ്
തടവിൽനിന്നു
ഇറങ്ങി
എന്നു
അറിവിൻ.
അവൻ
വേഗത്തിൽ
വന്നാൽ
ഞാൻ
അവനുമായി
നിങ്ങളെ
വന്നുകാണും.
24
നിങ്ങളെ
നടത്തുന്നവർക്കു
എല്ലാവർക്കും
സകലവിശുദ്ധന്മാർക്കും
വന്ദനം
ചൊല്ലുവിൻ.
ഇതല്യക്കാർ
നിങ്ങൾക്കു
വന്ദനം
ചൊല്ലുന്നു.
25
കൃപ
നിങ്ങളോടെല്ലാവരോടുംകൂടെ
ഇരിക്കുമാറാകട്ടെ.
ആമേൻ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References