സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സങ്കീർത്തനങ്ങൾ 105:25
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
Notes
No Verse Added
History
സങ്കീർത്തനങ്ങൾ 105:25 (11 11 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സങ്കീർത്തനങ്ങൾ 105:25
1
യഹോവെക്കു
സ്തോത്രംചെയ്‍വിൻ;
തൻ
നാമത്തെ
വിളിച്ചപേക്ഷിപ്പിൻ;
അവന്റെ
പ്രവൃത്തികളെ
ജാതികളുടെ
ഇടയിൽ
അറിയിപ്പിൻ.
2
അവന്നു
പാടുവിൻ;
അവന്നു
കീർത്തനം
പാടുവിൻ;
അവന്റെ
സകലഅത്ഭുതങ്ങളെയും
കുറിച്ചു
സംസാരിപ്പിൻ.
3
അവന്റെ
വിശുദ്ധനാമത്തിൽ
പ്രശംസിപ്പിൻ;
യഹോവയെ
അന്വേഷിക്കുന്നവരുടെ
ഹൃദയം
സന്തോഷിക്കട്ടെ.
4
യഹോവയെയും
അവന്റെ
ബലത്തെയും
തിരവിൻ;
അവന്റെ
മുഖത്തെ
ഇടവിടാതെ
അന്വേഷിപ്പിൻ.
5
അവന്റെ
ദാസനായ
അബ്രാഹാമിന്റെ
സന്തതിയും
അവൻ
തിരഞ്ഞെടുത്ത
യാക്കോബിൻ
മക്കളുമായുള്ളോരേ,
6
അവൻ
ചെയ്ത
അത്ഭുതങ്ങളും
അവന്റെ
അടയാളങ്ങളും
അവന്റെ
വായുടെ
ന്യായവിധികളും
ഓർത്തുകൊൾവിൻ.
7
അവൻ
നമ്മുടെ
ദൈവമായ
യഹോവയാകുന്നു;
അവന്റെ
ന്യായവിധികൾ
സർവ്വഭൂമിയിലും
ഉണ്ടു.
8
അവൻ
തന്റെ
നിയമത്തെ
എന്നേക്കും
താൻ
കല്പിച്ച
വചനത്തെ
ആയിരം
തലമുറയോളവും
ഓർക്കുന്നു.
9
അവൻ
അബ്രാഹാമിനോടു
ചെയ്ത
നിയമവും
യിസ്ഹാക്കിനോടു
ചെയ്ത
സത്യവും
തന്നേ.
10
അതിനെ
അവൻ
യാക്കോബിന്നു
ഒരു
ചട്ടമായും
യിസ്രായേലിന്നു
ഒരു
നിത്യനിയമമായും
നിയമിച്ചു.
11
നിന്റെ
അവകാശത്തിന്റെ
ഓഹരിയായി
ഞാൻ
നിനക്കു
കനാൻ
ദേശം
തരും
എന്നരുളിച്ചെയ്തു.
12
അവർ
അന്നു
എണ്ണത്തിൽ
കുറഞ്ഞവരും
ആൾ
ചുരുങ്ങിയവരും
അവിടെ
പരദേശികളും
ആയിരുന്നു.
13
അവർ
ഒരു
ജാതിയെ
വിട്ടു
മറ്റൊരു
ജാതിയുടെ
അടുക്കലേക്കും
ഒരു
രാജ്യത്തെ
വിട്ടു
മറ്റൊരു
ജനത്തിന്റെ
അടുക്കലേക്കും
പോകും.
14
അവരെ
പീഡിപ്പിപ്പാൻ
അവൻ
ആരെയും
സമ്മതിച്ചില്ല;
അവരുടെ
നിമിത്തം
അവൻ
രാജാക്കന്മാരെ
ശാസിച്ചു:
15
എന്റെ
അഭിഷിക്തന്മാരെ
തൊടരുതു,
എന്റെ
പ്രവാചകന്മാർക്കു
ഒരു
ദോഷവും
ചെയ്യരുതു
എന്നു
പറഞ്ഞു.
16
അവൻ
ദേശത്തു
ഒരു
ക്ഷാമം
വരുത്തി.
അപ്പമെന്ന
കോലിനെ
അശേഷം
ഒടിച്ചുകളഞ്ഞു.
17
അവർക്കു
മുമ്പായി
അവൻ
ഒരാളെ
അയച്ചു;
യോസേഫിനെ
അവർ
ദാസനായി
വിറ്റുവല്ലോ.
18
യഹോവയുടെ
വചനം
നിവൃത്തിയാകയും
അവന്റെ
അരുളപ്പാടിനാൽ
അവന്നു
ശോധന
വരികയും
ചെയ്യുവോളം
19
അവർ
അവന്റെ
കാലുകളെ
വിലങ്ങുകൊണ്ടു
ബന്ധിക്കയും
അവൻ
ഇരിമ്പു
ചങ്ങലയിൽ
കുടുങ്ങുകയും
ചെയ്തു.
20
രാജാവു
ആളയച്ചു
അവനെ
വിടുവിച്ചു;
ജാതികളുടെ
അധിപതി
അവനെ
സ്വതന്ത്രനാക്കി.
21
അവന്റെ
പ്രഭുക്കന്മാരെ
ഇഷ്ടപ്രകാരം
ബന്ധിച്ചുകൊൾവാനും
അവന്റെ
മന്ത്രിമാർക്കു
ജ്ഞാനം
ഉപദേശിച്ചുകൊടുപ്പാനും
22
തന്റെ
ഭവനത്തിന്നു
അവനെ
കർത്താവായും
തന്റെ
സർവ്വസമ്പത്തിന്നും
അധിപതിയായും
നിയമിച്ചു.
23
അപ്പോൾ
യിസ്രായേൽ
മിസ്രയീമിലേക്കു
ചെന്നു;
യാക്കോബ്
ഹാമിന്റെ
ദേശത്തു
വന്നു
പാർത്തു.
24
ദൈവം
തന്റെ
ജനത്തെ
ഏറ്റവും
വർദ്ധിപ്പിക്കയും
അവരുടെ
വൈരികളെക്കാൾ
അവരെ
ബലവാന്മാരാക്കുകയും
ചെയ്തു.
25
തന്റെ
ജനത്തെ
പകെപ്പാനും
തന്റെ
ദാസന്മാരോടു
ഉപായം
പ്രയോഗിപ്പാനും
അവൻ
അവരുടെ
ഹൃദയത്തെ
മറിച്ചുകളഞ്ഞു.
26
അവൻ
തന്റെ
ദാസനായ
മോശെയെയും
താൻ
തിരഞ്ഞെടുത്ത
അഹരോനെയും
അയച്ചു.
27
ഇവർ
അവരുടെ
ഇടയിൽ
അവന്റെ
അടയാളങ്ങളും
ഹാമിന്റെ
ദേശത്തു
അത്ഭുതങ്ങളും
കാണിച്ചു.
28
അവൻ
ഇരുൾ
അയച്ചു
ദേശത്തെ
ഇരുട്ടാക്കി;
അവർ
അവന്റെ
വചനത്തോടു
മറുത്തതുമില്ല;
29
അവൻ
അവരുടെ
വെള്ളത്തെ
രക്തമാക്കി,
അവരുടെ
മത്സ്യങ്ങളെ
കൊന്നുകളഞ്ഞു.
30
അവരുടെ
ദേശത്തു
തവള
വ്യാപിച്ചു
രാജാക്കന്മാരുടെ
പള്ളിയറകളിൽപോലും
നിറഞ്ഞു.
31
അവൻ
കല്പിച്ചപ്പോൾ
നായീച്ചയും
അവരുടെ
ദേശത്തെല്ലാം
പേനും
വന്നു;
32
അവൻ
അവർക്കു
മഴെക്കു
പകരം
കൽമഴയും
അവരുടെ
ദേശത്തിൽ
അഗ്നിജ്വാലയും
അയച്ചു.
33
അവൻ
അവരുടെ
മുന്തിരിവള്ളികളും
അത്തി
വൃക്ഷങ്ങളും
തകർത്തു;
അവരുടെ
ദേശത്തിലെ
വൃക്ഷങ്ങളും
നശിപ്പിച്ചു.
34
അവൻ
കല്പിച്ചപ്പോൾ
വെട്ടുക്കിളിയും
തുള്ളനും
അനവധിയായി
വന്നു,
35
അവരുടെ
ദേശത്തിലെ
സസ്യം
ഒക്കെയും
അവരുടെ
വയലിലെ
വിളയും
തിന്നുകളഞ്ഞു.
36
അവൻ
അവരുടെ
ദേശത്തിലെ
എല്ലാകടിഞ്ഞൂലിനെയും
അവരുടെ
സർവ്വവീര്യത്തിൻ
ആദ്യഫലത്തെയും
സംഹരിച്ചു.
37
അവൻ
അവരെ
വെള്ളിയോടും
പൊന്നിനോടും
കൂടെ
പുറപ്പെടുവിച്ചു;
അവരുടെ
ഗോത്രങ്ങളിൽ
ഒരു
ബലഹീനനും
ഉണ്ടായിരുന്നില്ല.
38
അവർ
പുറപ്പെട്ടപ്പോൾ
മിസ്രയീം
സന്തോഷിച്ചു;
അവരെയുള്ള
പേടി
അവരുടെമേൽ
വീണിരുന്നു.
39
അവൻ
തണലിന്നായി
ഒരു
മേഘം
വിരിച്ചു;
രാത്രിയിൽ
വെളിച്ചത്തിന്നായി
തീ
നിറുത്തി.
40
അവർ
ചോദിച്ചപ്പോൾ
അവൻ
കാടകളെ
കൊടുത്തു;
സ്വർഗ്ഗീയഭോജനംകൊണ്ടും
അവർക്കു
തൃപ്തിവരുത്തി.
41
അവൻ
പാറയെ
പിളർന്നു,
വെള്ളം
ചാടി
പുറപ്പെട്ടു;
അതു
ഉണങ്ങിയ
നിലത്തുകൂടി
നദിയായി
ഒഴുകി.
42
അവൻ
തന്റെ
വിശുദ്ധവചനത്തെയും
തന്റെ
ദാസനായ
അബ്രാഹാമിനെയും
ഓർത്തു.
43
അവൻ
തന്റെ
ജനത്തെ
സന്തോഷത്തോടും
താൻ
തിരഞ്ഞെടുത്തവരെ
ഘോഷത്തോടും
കൂടെ
പുറപ്പെടുവിച്ചു.
44
അവർ
തന്റെ
ചട്ടങ്ങളെ
പ്രമാണിക്കയും
തന്റെ
ന്യായപ്രമാണങ്ങളെ
ആചരിക്കയും
ചെയ്യേണ്ടതിന്നു
45
അവൻ
ജാതികളുടെ
ദേശങ്ങളെ
അവർക്കു
കൊടുത്തു;
അവർ
വംശങ്ങളുടെ
അദ്ധ്വാനഫലം
കൈവശമാക്കുകയും
ചെയ്തു.
യഹോവയെ
സ്തുതിപ്പിൻ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References