സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 11:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
Notes
No Verse Added
History
മത്തായി 11:1 (04 17 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 11:1
1
യേശു
തന്റെ
പന്ത്രണ്ടു
ശിഷ്യന്മാരോടു
കല്പിച്ചു
തീർന്നശേഷം
അതതു
പട്ടണങ്ങളിൽ
ഉപദേശിപ്പാനും
പ്രസംഗിപ്പാനും
അവിടെ
നിന്നു
പുറപ്പെട്ടുപോയി.
2
യോഹന്നാൻ
കാരാഗൃഹത്തിൽവെച്ചു,
ക്രിസ്തുവിന്റെ
പ്രവൃത്തികളെക്കുറിച്ചു
കേട്ടിട്ടു
തന്റെ
ശിഷ്യന്മാരെ
അയച്ചു;
3
വരുവാനുള്ളവൻ
നീയോ,
ഞങ്ങൾ
മറ്റൊരുവനെ
കാത്തിരിക്കയോ
എന്നു
അവർ
മുഖാന്തരം
അവനോടു
ചോദിച്ചു.
4
യേശു
അവരോടു:
“കുരുടർ
കാണുന്നു;
മുടന്തർ
നടക്കുന്നു;
കുഷ്ഠരോഗികൾ
ശുദ്ധരായിത്തീരുന്നു;
ചെകിടർ
കേൾക്കുന്നു;
മരിച്ചവർ
ഉയിർക്കുന്നു;
ദരിദ്രരോടു
സുവിശേഷം
അറിയിക്കുന്നു
5
എന്നിങ്ങനെ
നിങ്ങൾ
കേൾക്കയും
കാണുകയും
ചെയ്യുന്നതു
യോഹന്നാനെ
ചെന്നു
അറിയിപ്പിൻ.
6
എന്നാൽ
എങ്കൽ
ഇടറിപ്പോകാത്തവൻ
എല്ലാം
ഭാഗ്യവാൻ
”
എന്നുത്തരം
പറഞ്ഞു.
7
അവർ
പോയ
ശേഷം
യേശു
യോഹന്നാനെക്കുറിച്ചു
പുരുഷാരത്തോടു
പറഞ്ഞുതുടങ്ങിയതു:
“നിങ്ങൾ
എന്തു
കാണ്മാൻ
മരുഭൂമിയിലേക്കു
പോയി?
കാറ്റിനാൽ
ഉലയുന്ന
ഓടയോ?
8
അല്ല,
എന്തുകാണ്മാൻ
പോയി?
മാർദ്ദവവസ്ത്രം
ധരിച്ച
മനുഷ്യനെയോ?
മാർദ്ദവ
വസ്ത്രം
ധരിക്കുന്നവർ
രാജഗൃഹങ്ങളിലല്ലോ.
9
അല്ല,
എന്തിന്നു
പോയി?
ഒരു
പ്രവാചകനെ
കാണ്മാനോ?
അതെ,
പ്രവാചകനിലും
മികെച്ചവനെ
തന്നേ
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
10
"ഞാൻ
എന്റെ
ദൂതനെ
നിനക്കു
മുമ്പായി
അയക്കുന്നു;
അവൻ
നിന്റെ
മുമ്പിൽ
നിനക്കു
വഴി
ഒരുക്കും"
എന്നു
എഴുതപ്പെട്ടിരിക്കുന്നവൻ
അവൻ
തന്നേ.
11
സത്രീകളിൽ
നിന്നു
ജനിച്ചവരിൽ
യോഹന്നാൻ
സ്നാപകനെക്കാൾ
വലിയവൻ
ആരും
എഴുന്നേറ്റിട്ടില്ല;
സ്വർഗ്ഗരാജ്യത്തിൽ
ഏറ്റവും
ചെറിയവനോ
അവനിലും
വലിയവൻ
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
12
യോഹന്നാൻ
സ്നാപകന്റെ
നാളുകൾ
മുതൽ
ഇന്നേവരെ
സ്വർഗ്ഗരാജ്യത്തെ
ബലാൽക്കാരം
ചെയ്യുന്നു;
ബലാൽക്കാരികൾ
അതിനെ
പിടിച്ചടക്കുന്നു.
13
സകല
പ്രവാചകന്മാരും
ന്യായപ്രമാണവും
യോഹന്നാൻ
വരെ
പ്രവചിച്ചു.
14
നിങ്ങൾക്കു
പരിഗ്രഹിപ്പാൻ
മനസ്സുണ്ടെങ്കിൽ
വരുവാനുള്ള
ഏലിയാവു
അവൻ
തന്നേ.
15
കേൾപ്പാൻ
ചെവിയുള്ളവർ
കേൾക്കട്ടെ.
16
എന്നാൽ
ഈ
തലമുറയെ
ഏതിനോടു
ഉപമിക്കേണ്ടു?
ചന്തസ്ഥലങ്ങളിൽ
ഇരുന്നു
ചങ്ങാതികളോടു:
17
ഞങ്ങൾ
നിങ്ങൾക്കായി
കുഴലൂതി,
നിങ്ങൾ
നൃത്തംചെയ്തില്ല;
ഞങ്ങൾ
വിലാപം
പാടി,
നിങ്ങൾ
മാറത്തടിച്ചില്ല;
എന്നു
വിളിച്ചുപറയുന്ന
കുട്ടികളോടു
അതു
തുല്യം.
18
യോഹന്നാൻ
തിന്നുകയും
കുടിക്കുകയും
ചെയ്യാത്തവനായി
വന്നു;
അവന്നു
ഭൂതമുണ്ടെന്നു
അവർ
പറയുന്നു.
19
മുനഷ്യപുത്രൻ
തിന്നും
കുടിച്ചുംകൊണ്ടു
വന്നു;
തിന്നിയും
കുടിയനുമായ
മനുഷ്യൻ;
ചുങ്കക്കാരുടെയും
പാപികളുടെയും
സ്നേഹിതൻ
എന്നു
അവർ
പറയുന്നു;
ജ്ഞാനമോ
തന്റെ
പ്രവൃത്തികളാൽ
നീതീകരിക്കപ്പെട്ടിരിക്കുന്നു.”
20
പിന്നെ
അവൻ
തന്റെ
വീര്യപ്രവൃത്തികൾ
മിക്കതും
നടന്ന
പട്ടണങ്ങൾ
മാനസാന്തരപ്പെടായ്കയാൽ
അവയെ
ശാസിച്ചുതുടങ്ങി:
21
“കോരസീനേ,
നിനക്കു
ഹാ
കഷ്ടം;
ബേത്ത്സയിദേ,
നിനക്കു
ഹാ
കഷ്ടം;
നിങ്ങളിൽ
നടന്ന
വീര്യപ്രവൃത്തികൾ
സോരിലും
സീദോനിലും
നടന്നിരുന്നു
എങ്കിൽ
അവർ
പണ്ടുതന്നേ
രട്ടിലും
വെണ്ണീറിലും
മാനസാന്തരപ്പെടുമായിരുന്നു.
22
എന്നാൽ
ന്യായവിധിദിവസത്തിൽ
നിങ്ങളെക്കാൾ
സോരിന്നും
സീദോന്നും
സഹിക്കാവതാകും
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
23
നീയോ
കഫർന്നഹൂമേ,
സ്വർഗ്ഗത്തോളം
ഉയർന്നിരിക്കുമോ?
നീ
പാതാളംവരെ
താണുപോകും;
നിന്നിൽ
നടന്ന
വീര്യപ്രവൃത്തികൾ
സൊദോമിൽ
നടന്നിരുന്നു
എങ്കിൽ
അതു
ഇന്നുവരെ
നില്ക്കുമായിരുന്നു.
24
എന്നാൽ
ന്യായവിധിദിവസത്തിൽ
നിന്നെക്കാൾ
സൊദോമ്യരുടെ
നാട്ടിന്നു
സഹിക്കാവതാകും
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
25
ആ
സമയത്തു
തന്നേ
യേശു
പറഞ്ഞതു:
പിതാവേ,
സ്വർഗ്ഗത്തിന്നും
ഭൂമിക്കും
കർത്താവായുള്ളോവേ,
നീ
ഇതു
ജ്ഞാനികൾക്കും
വിവേകികൾക്കും
മറെച്ചു
ശിശുക്കൾക്കു
വെളിപ്പെടുത്തിയതുകൊണ്ടു
ഞാൻ
നിന്നെ
വാഴ്ത്തുന്നു.
26
അതേ,
പിതാവേ,
ഇങ്ങനെയല്ലോ
നിനക്കു
പ്രസാദം
തോന്നിയതു.
27
എന്റെ
പിതാവു
സകലവും
എങ്കൽ
ഭരമേല്പിച്ചിരിക്കുന്നു;
പിതാവല്ലാതെ
ആരും
പുത്രനെ
അറിയുന്നില്ല;
പുത്രനും
പുത്രൻ
വെളിപ്പെടുത്തിക്കൊടുപ്പാൻ
ഇച്ഛിക്കുന്നവനും
അല്ലാതെ
ആരും
പിതാവിനെ
അറിയുന്നതുമില്ല.
28
അദ്ധ്വാനിക്കുന്നവരും
ഭാരം
ചുമക്കുന്നവരും
ആയുള്ളോരേ,
എല്ലാവരും
എന്റെ
അടുക്കൽ
വരുവിൻ;
ഞാൻ
നിങ്ങളെ
ആശ്വസിപ്പിക്കും.
29
ഞാൻ
സൌമ്യതയും
താഴ്മയും
ഉള്ളവൻ
ആകയാൽ
എന്റെ
നുകം
ഏറ്റുകൊണ്ടു
എന്നോടു
പഠിപ്പിൻ;
എന്നാൽ
നിങ്ങളുടെ
ആത്മാക്കൾക്കു
ആശ്വാസം
കണ്ടത്തും.
30
എന്റെ
നുകം
മൃദുവും
എന്റെ
ചുമടു
ലഘുവും
ആകുന്നു.”
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References