സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 18:21
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
മത്തായി 18:21 (10 53 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 18:21
1
ആ
നാഴികയിൽ
ശിഷ്യന്മാർ
യേശുവിന്റെ
അടുക്കെ
വന്നു.
സ്വർഗ്ഗരാജ്യത്തിൽ
ഏറ്റവും
വലിയവൻ
ആർ
എന്നു
ചോദിച്ചു.
2
അവൻ
ഒരു
ശിശുവിനെ
അടുക്കെ
വിളിച്ചു
അവരുടെ
നടുവിൽ
നിറുത്തി;
3
“നിങ്ങൾ
തിരിഞ്ഞു
ശിശുക്കളെപ്പോലെ
ആയ്‍വരുന്നില്ല
എങ്കിൽ
സ്വർഗ്ഗരാജ്യത്തിൽ
കടക്കയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
4
ആകയാൽ
ഈ
ശിശുവിനെപ്പോലെ
തന്നെത്താൻ
താഴ്ത്തുന്നവൻ
സ്വർഗ്ഗരാജ്യത്തിൽ
ഏറ്റവും
വലിയവൻ
ആകുന്നു.
5
ഇങ്ങിനെയുള്ള
ശിശുവിനെ
എന്റെ
നാമത്തിൽ
കൈകൊള്ളുന്നവൻ
എന്നെ
കൈക്കൊള്ളുന്നു.
6
എന്നിൽ
വിശ്വസിക്കുന്ന
ഈ
ചെറിയവരിൽ
ഒരുത്തന്നു
ആരെങ്കിലും
ഇടർച്ച
വരുത്തിയാലോ
അവന്റെ
കഴുത്തിൽ
വലിയോരു
തിരിക്കല്ലു
കെട്ടി
അവനെ
സമുദ്രത്തിന്റെ
ആഴത്തിൽ
താഴ്ത്തിക്കളയുന്നതു
അവന്നു
നന്നു.
7
ഇടർച്ച
ഹേതുവായി
ലോകത്തിന്നു
അയ്യോ
കഷ്ടം;
ഇടർച്ച
വരുന്നതു
ആവശ്യം
തന്നേ;
എങ്കിലും
ഇടർച്ച
വരുത്തുന്ന
മനുഷ്യന്നു
അയ്യോ
കഷ്ടം.
8
നിന്റെ
കയ്യോ
കാലോ
നിനക്കു
ഇടർച്ച
ആയാൽ
അതിനെ
വെട്ടി
എറിഞ്ഞുകളക;
രണ്ടു
കയ്യും
രണ്ടു
കാലും
ഉള്ളവനായി
നിത്യാഗ്നിയിൽ
വീഴുന്നതിനെക്കാൾ
അംഗഹീനനായിട്ടോ
മുടന്തനായിട്ടോ
ജീവനിൽ
കടക്കുന്നതു
നിനക്കു
നന്നു.
9
നിന്റെ
കണ്ണു
നിനക്കു
ഇടർച്ച
ആയാൽ
അതിനെ
ചൂന്നെടുത്തു
എറിഞ്ഞുകളക;
രണ്ടു
കണ്ണുള്ളവനായി
അഗ്നിനരകത്തിൽ
വീഴുന്നതിനെക്കാൾ
ഒറ്റക്കണ്ണനായി
ജീവനിൽ
കടക്കുന്നതു
നിനക്കു
നന്നു.
10
ഈ
ചെറിയവരിൽ
ഒരുത്തനെ
തുച്ഛീകരിക്കാതിരിപ്പാൻ
സൂക്ഷിച്ചുകൊൾവിൻ.
11
സ്വർഗ്ഗത്തിൽ
അവരുടെ
ദൂതന്മാർ
സ്വർഗ്ഗസ്ഥനായ
എന്റെ
പിതാവിന്റെ
മുഖം
എപ്പോഴും
കാണുന്നു
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
12
നിങ്ങൾക്കു
എന്തു
തോന്നുന്നു?
ഒരു
മനുഷ്യന്നു
നൂറു
ആടു
ഉണ്ടു
എന്നിരിക്കട്ടെ;
അവയിൽ
ഒന്നു
തെറ്റി
ഉഴന്നുപോയാൽ
തൊണ്ണൂറ്റൊമ്പതിനെയും
വിട്ടേച്ചു
തെറ്റിപ്പോയതിനെ
മലകളിൽ
ചെന്നു
തിരയുന്നില്ലയോ?
13
അതിനെ
കണ്ടെത്തിയാൽ
തെറ്റിപ്പോകാത്ത
തൊണ്ണൂറ്റമ്പതിലും
അധികം
അതിനെക്കുറിച്ചു
സന്തോഷിക്കും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
14
അങ്ങനെതന്നേ
ഈ
ചെറിയവരിൽ
ഒരുത്തൻ
നശിച്ചുപോകുന്നതു
സ്വർഗ്ഗസ്ഥനായ
നിങ്ങളുടെ
പിതാവിന്നു
ഇഷ്ടമല്ല.
15
നിന്റെ
സഹോദരൻ
നിന്നോടു
പിഴെച്ചാൽ
നീ
ചെന്നു
നീയും
അവനും
മാത്രം
ഉള്ളപ്പോൾ
കുറ്റം
അവന്നു
ബോധം
വരുത്തുക;
അവൻ
നിന്റെ
വാക്കു
കേട്ടാൽ
നീ
സഹോദരനെ
നേടി.
16
കേൾക്കാഞ്ഞാലോ
രണ്ടു
മൂന്നു
സാക്ഷികളുടെ
വായാൽ
സകല
കാര്യവും
ഉറപ്പാകേണ്ടതിന്നു
ഒന്നു
രണ്ടു
പേരെ
കൂട്ടിക്കൊണ്ടു
ചെല്ലുക.
17
അവരെ
കൂട്ടാക്കാഞ്ഞാൽ
സഭയോടു
അറിയിക്ക;
സഭയെയും
കൂട്ടാക്കാഞ്ഞാൽ
അവൻ
നിനക്കു
പുറജാതിക്കാരനും
ചുങ്കക്കാരനും
എന്നപോലെ
ഇരിക്കട്ടെ.
18
നിങ്ങൾ
ഭൂമിയിൽ
കെട്ടുന്നതെല്ലാം
സ്വർഗ്ഗത്തിലും
കെട്ടപ്പെട്ടിരിക്കും;
നിങ്ങൾ
ഭൂമിയിൽ
അഴിക്കുന്നതെല്ലാം
സ്വർഗ്ഗത്തിലും
അഴിഞ്ഞിരിക്കും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
19
ഭൂമിയിൽവെച്ചു
നിങ്ങളിൽ
രണ്ടുപേർ
യാചിക്കുന്ന
ഏതു
കാര്യത്തിലും
ഐകമത്യപ്പെട്ടാൽ
അതു
സ്വർഗ്ഗസ്ഥനായ
എന്റെ
പിതാവിങ്കൽ
നിന്നു
അവർക്കു
ലഭിക്കും;
20
രണ്ടോ
മൂന്നോ
പേർ
എന്റെ
നാമത്തിൽ
കൂടിവരുന്നേടത്തൊക്കയും
ഞാൻ
അവരുടെ
നടുവിൽ
ഉണ്ടു
എന്നും
ഞാൻ
നിങ്ങളോടു
പറയുന്നു.”
21
അപ്പോൾ
പത്രൊസ്
അവന്റെ
അടുക്കൽ
വന്നു:
കർത്താവേ,
സഹോദരൻ
എത്രവട്ടം
എന്നോടു
പിഴെച്ചാൽ
ഞാൻ
ക്ഷമിക്കേണം?
22
ഏഴുവട്ടം
മതിയോ
എന്നു
ചോദിച്ചു.
യേശു
അവനോടു:
“ഏഴുവട്ടമല്ല,
എഴു
എഴുപതു
വട്ടം
എന്നു
ഞാൻ
നിന്നോടു
പറയുന്നു”
എന്നു
പറഞ്ഞു.
23
“സ്വർഗ്ഗരാജ്യം
തന്റെ
ദാസന്മാരുമായി
കണക്കു
തീർപ്പാൻ
ഭാവിക്കുന്ന
ഒരു
രാജാവിനോടു
സദൃശം.
24
അവൻ
കണക്കു
നോക്കിത്തുടങ്ങിയപ്പോൾ
പതിനായിരം
താലന്തു
കടമ്പെട്ട
ഒരുത്തനെ
അവന്റെ
അടുക്കൽ
കൊണ്ടു
വന്നു.
25
അവന്നു
വീട്ടുവാൻ
വകയില്ലായ്കയാൽ
അവന്റെ
യജമാനൻ
അവനെയും
ഭാര്യയെയും
മക്കളെയും
അവന്നുള്ളതൊക്കെയും
വിറ്റു
കടം
തീർപ്പാൻ
കല്പിച്ചു.
26
അതു
കൊണ്ടു
ആ
ദാസൻ
വീണു
അവനെ
നമസ്കരിച്ചു:
യജമാനനേ
എന്നോടു
ക്ഷമ
തോന്നേണമേ;
ഞാൻ
സകലവും
തന്നു
തീർക്കാം
എന്നു
പറഞ്ഞു.
27
അപ്പോൾ
ആ
ദാസന്റെ
യജമാനൻ
മനസ്സലിഞ്ഞു
അവനെ
വിട്ടയച്ചു
കടവും
ഇളെച്ചുകൊടുത്തു.
28
ആ
ദാസൻ
പോകുമ്പോൾ
തനിക്കു
നൂറു
വെള്ളിക്കാശു
കടമ്പെട്ട
ഒരു
കൂട്ടുദാസനെ
കണ്ടു
തൊണ്ടെക്കു
പിടിച്ചു
ഞെക്കി:
നിന്റെ
കടം
തീർക്കുക
എന്നു
പറഞ്ഞു.
29
അവന്റെ
കൂട്ടുദാസൻ:
എന്നോടു
ക്ഷമ
തോന്നേണമേ;
ഞാൻ
തന്നു
തീർക്കാം
എന്നു
അവനോടു
അപേക്ഷിച്ച.
30
എന്നാൽ
അവൻ
മനസ്സില്ലാതെ
ഉടനെ
ചെന്നു
കടം
വീട്ടുവോളം
അവനെ
തടവിൽ
ആക്കിച്ചു.
31
ഈ
സംഭവിച്ചതു
അവന്റെ
കൂട്ടുദാസന്മാർ
കണ്ടിട്ടു
വളരെ
ദുഃഖിച്ചു,
ചെന്നു
സംഭവിച്ചതു
ഒക്കെയും
യജമാനനെ
ബോധിപ്പിച്ചു.
32
യജമാനൻ
അവനെ
വിളിച്ചു:
ദുഷ്ടദാസനേ,
നീ
എന്നോടു
അപേക്ഷിക്കയാൽ
ഞാൻ
ആ
കടം
ഒക്കെയും
ഇളെച്ചുതന്നുവല്ലോ.
33
എനിക്കു
നിന്നോടു
കരുണ
തോന്നിയതുപോലെ
നിനക്കും
കൂട്ടുദാസനോടു
കരുണ
തോന്നേണ്ടതല്ലയോ
എന്നു
പറഞ്ഞു
34
അങ്ങനെ
യജമാനൻ
കോപിച്ചു,
അവൻ
കടമൊക്കെയും
തീർക്കുവോളം
അവനെ
ദണ്ഡിപ്പിക്കുന്നവരുടെ
കയ്യിൽ
ഏല്പിച്ചു
35
നിങ്ങൾ
ഓരോരുത്തൻ
സഹോദരനോടു
ഹൃദയപൂർവ്വം
ക്ഷമിക്കാഞ്ഞാൽ
സ്വർഗ്ഗസ്ഥനായ
എന്റെ
പിതാവു
അങ്ങനെ
തന്നേ
നിങ്ങളോടും
ചെയ്യും.”
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References