സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 11:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 11:1 (11 34 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 11:1
1
കള്ളത്തുലാസ്സു
യഹോവെക്കു
വെറുപ്പു;
ഒത്ത
പടിയോ
അവന്നു
പ്രസാദം.
2
അഹങ്കാരം
വരുമ്പോൾ
ലജ്ജയും
വരുന്നു;
താഴ്മയുള്ളവരുടെ
പക്കലോ
ജ്ഞാനമുണ്ടു.
3
നേരുള്ളവരുടെ
നിഷ്കളങ്കത്വം
അവരെ
വഴിനടത്തും;
ദ്രോഹികളുടെ
വികടമോ
അവരെ
നശിപ്പിക്കും.
4
ക്രോധദിവസത്തിൽ
സമ്പത്തു
ഉപകരിക്കുന്നില്ല;
നീതിയോ
മരണത്തിൽനിന്നു
വിടുവിക്കുന്നു.
5
നിഷ്കളങ്കന്റെ
നീതി
അവന്റെ
വഴിയെ
ചൊവ്വാക്കും;
ദുഷ്ടനോ
തന്റെ
ദുഷ്ടതകൊണ്ടു
വീണു
പോകും.
6
നേരുള്ളവരുടെ
നീതി
അവരെ
വിടുവിക്കും;
ദ്രോഹികളോ
തങ്ങളുടെ
ദ്രോഹത്താൽ
പിടിപെടും.
7
ദുഷ്ടൻ
മരിക്കുമ്പോൾ
അവന്റെ
പ്രതീക്ഷ
നശിക്കുന്നു;
നീതികെട്ടവരുടെ
ആശെക്കു
ഭംഗം
വരുന്നു.
8
നീതിമാൻ
കഷ്ടത്തിൽനിന്നു
രക്ഷപ്പെടുന്നു;
ദുഷ്ടൻ
അവന്നു
പകരം
അകപ്പെടുന്നു.
9
വഷളൻ
വായ്കൊണ്ടു
കൂട്ടുകാരനെ
നശിപ്പിക്കുന്നു;
നീതിമാന്മാരോ
പരിജ്ഞാനത്താൽ
വിടുവിക്കപ്പെടുന്നു.
10
നീതിമാന്മാർ
ശുഭമായിരിക്കുമ്പോൾ
പട്ടണം
സന്തോഷിക്കുന്നു;
ദുഷ്ടന്മാർ
നശിക്കുമ്പോൾ
ആർപ്പുവിളി
ഉണ്ടാകുന്നു.
11
നേരുള്ളവരുടെ
അനുഗ്രഹംകൊണ്ടു
പട്ടണം
അഭ്യുദയം
പ്രാപിക്കുന്നു;
ദുഷ്ടന്മാരുടെ
വായ്കൊണ്ടോ
അതു
ഇടിഞ്ഞുപോകുന്നു.
12
കൂട്ടുകാരനെ
നിന്ദിക്കുന്നവൻ
ബുദ്ധിഹീനൻ;
വിവേകമുള്ളവനോ
മിണ്ടാതിരിക്കുന്നു.
13
ഏഷണിക്കാരനായി
നടക്കുന്നവൻ
രഹസ്യം
വെളിപ്പെടുത്തുന്നു;
വിശ്വസ്തമാനസനോ
കാര്യം
മറെച്ചുവെക്കുന്നു.
14
പരിപാലനം
ഇല്ലാത്തേടത്തു
ജനം
അധോഗതി
പ്രാപിക്കുന്നു;
മന്ത്രിമാരുടെ
ബഹുത്വത്തിലോ
രക്ഷയുണ്ടു.
15
അന്യന്നുവേണ്ടി
ജാമ്യം
നില്ക്കുന്നവൻ
അത്യന്തം
വ്യസനിക്കും!
ജാമ്യം
നില്പാൻ
പോകാത്തവനോ
നിർഭയനായിരിക്കും.
16
ലാവണ്യമുള്ള
സ്ത്രീ
മാനം
രക്ഷിക്കുന്നു;
വിക്രമന്മാർ
സമ്പത്തു
സൂക്ഷിക്കുന്നു.
17
ദയാലുവായവൻ
സ്വന്തപ്രാണന്നു
നന്മ
ചെയ്യുന്നു;
ക്രൂരനോ
സ്വന്തജഡത്തെ
ഉപദ്രവിക്കുന്നു.
18
ദുഷ്ടൻ
വൃഥാലാഭം
ഉണ്ടാക്കുന്നു;
നീതി
വിതെക്കുന്നവനോ
വാസ്തവമായ
പ്രതിഫലം
കിട്ടും.
19
നീതിയിൽ
സ്ഥിരപ്പെട്ടിരിക്കുന്നവൻ
ജീവനെ
പ്രാപിക്കുന്നു;
ദോഷത്തെ
പിന്തുടരുന്നവനോ
തന്റെ
മരണത്തിന്നായി
പ്രവർത്തിക്കുന്നു.
20
വക്രബുദ്ധികൾ
യഹോവെക്കു
വെറുപ്പു;
നിഷ്കളങ്കമാർഗ്ഗികളോ
അവന്നു
പ്രസാദം.
21
ദുഷ്ടന്നു
ശിക്ഷ
വരാതിരിക്കയില്ല
എന്നതിന്നു
ഞാൻ
കയ്യടിക്കാം;
നീതിമാന്മാരുടെ
സന്തതിയോ
രക്ഷിക്കപ്പെടും.
22
വിവേകമില്ലാത്ത
ഒരു
സുന്ദരി
പന്നിയുടെ
മൂക്കിൽ
പൊൻ
മൂകൂത്തിപോലെ.
23
നീതിമാന്മാരുടെ
ആഗ്രഹം
നന്മ
തന്നേ;
ദുഷ്ടന്മാരുടെ
പ്രതീക്ഷയോ
ക്രോധമത്രേ.
24
ഒരുത്തൻ
വാരിവിതറീട്ടും
വർദ്ധിച്ചുവരുന്നു;
മറ്റൊരുത്തൻ
ന്യായവിരുദ്ധമായി
ലോഭിച്ചിട്ടും
ഞെരുക്കമേയുള്ളു.
25
ഔദാര്യമാനസൻ
പുഷ്ടി
പ്രാപിക്കും;
തണുപ്പിക്കുന്നവന്നു
തണുപ്പു
കിട്ടും.
26
ധാന്യം
പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ
ജനങ്ങൾ
ശപിക്കും;
അതു
വില്ക്കുന്നവന്റെ
തലമേലോ
അനുഗ്രഹംവരും.
27
നന്മെക്കായി
ഉത്സാഹിക്കുന്നവൻ
രഞ്ജന
സമ്പാദിക്കുന്നു;
തിന്മയെ
തിരയുന്നവന്നോ
അതു
തന്നേ
കിട്ടും.
28
തന്റെ
സമ്പത്തിൽ
ആശ്രയിക്കുന്നവൻ
വീഴും;
നീതിമാന്മാരോ
പച്ചയിലപോലെ
തഴെക്കും.
29
സ്വഭവനത്തെ
വലെക്കുന്നവന്റെ
അനുഭവം
വായുവത്രെ;
ഭോഷൻ
ജ്ഞാനഹൃദയന്നു
ദാസനായ്തീരും.
30
നീതിമാന്നു
ജീവവൃക്ഷം
പ്രതിഫലം;
ജ്ഞാനിയായവൻ
ഹൃദയങ്ങളെ
നേടന്നു.
31
നീതിമാന്നു
ഭൂമിയിൽ
പ്രതിഫലം
കിട്ടുന്നു
എങ്കിൽ
ദുഷ്ടന്നും
പാപിക്കും
എത്ര
അധികം?
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References