സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 10:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 10:1 (09 52 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 10:1
1
ജ്ഞാനമുള്ള
മകൻ
അപ്പനെ
സന്തോഷിപ്പിക്കുന്നു;
ഭോഷനായ
മകൻ
അമ്മെക്കു
വ്യസനഹേതുവാകുന്നു.
2
ദുഷ്ടതയാൽ
സമ്പാദിച്ച
നിക്ഷേപങ്ങൾ
ഉപകരിക്കുന്നില്ല;
നീതിയോ
മരണത്തിൽനിന്നു
വിടുവിക്കുന്നു.
3
യഹോവ
നീതിമാനെ
പട്ടിണി
കിടത്തുകയില്ല;
ദുഷ്ടന്മാരുടെ
കൊതിയോ
അവൻ
തള്ളിക്കളയുന്നു.
4
മടിയുള്ള
കൈകൊണ്ടു
പ്രവർത്തിക്കുന്നവൻ
ദരിദ്രനായ്തീരുന്നു;
ഉത്സാഹിയുടെ
കയ്യോ
സമ്പത്തുണ്ടാക്കുന്നു.
5
വേനൽക്കാലത്തു
ശേഖരിച്ചുവെക്കുന്നവൻ
ബുദ്ധിമാൻ;
കൊയ്ത്തുകാലത്തു
ഉറങ്ങുന്നവനോ
നാണംകെട്ടവൻ.
6
നീതിമാന്റെ
ശിരസ്സിന്മേൽ
അനുഗ്രഹങ്ങൾ
വരുന്നു;
എന്നാൽ
ദുഷ്ടന്മാരുടെ
വായെ
സാഹസംമൂടുന്നു.
7
നീതിമാന്റെ
ഓർമ്മ
അനുഗ്രഹിക്കപ്പെട്ടതു;
ദുഷ്ടന്മാരുടെ
പേരോ
കെട്ടുപോകും.
8
ജ്ഞാനഹൃദയൻ
കല്പനകളെ
കൈക്കൊള്ളുന്നു;
വിടുവായനായ
ഭോഷനോ
വീണുപോകും.
9
നേരായി
നടക്കുന്നവൻ
നിർഭയമായി
നടക്കുന്നു;
നടപ്പിൽ
വക്രതയുള്ളവനോ
വെളിപ്പെട്ടുവരും.
10
കണ്ണുകൊണ്ടു
ആംഗ്യം
കാട്ടുന്നവൻ
ദുഃഖം
വരുത്തുന്നു;
തുറന്നു
ശാസിക്കുന്നവനോ
സമാധാനം
ഉണ്ടാക്കുന്നു.
11
നീതിമാന്റെ
വായ്
ജീവന്റെ
ഉറവാകുന്നു.
എന്നാൽ
ദുഷ്ടന്മാരുടെ
വായെ
സാഹസംമൂടുന്നു.
12
പക
വഴക്കുകൾക്കു
കാരണം
ആകുന്നു;
സ്നേഹമോ,
സകലലംഘനങ്ങളെയും
മൂടുന്നു.
13
വിവേകിയുടെ
അധരങ്ങളിൽ
ജ്ഞാനം
ഉണ്ടു;
ബുദ്ധിഹീനന്റെ
മുതുകിന്നോ
വടികൊള്ളാം.
14
ജ്ഞാനികൾ
പരിജ്ഞാനം
അടക്കിവെക്കുന്നു;
ഭോഷന്റെ
വായോ
അടുത്തിരിക്കുന്ന
നാശം.
15
ധനവാന്റെ
സമ്പത്തു,
അവന്നു
ഉറപ്പുള്ളോരു
പട്ടണം;
എളിയവരുടെ
നാശമോ
അവരുടെ
ദാരിദ്ര്യം
തന്നേ.
16
നീതിമാന്റെ
സമ്പാദ്യം
ജീവഹേതുവും
ദുഷ്ടന്റെ
ആദായം
പാപകാരണവും
ആകുന്നു.
17
പ്രബോധനം
പ്രമാണിക്കുന്നവൻ
ജീവമാർഗ്ഗത്തിൽ
ഇരിക്കുന്നു;
ശാസന
ത്യജിക്കുന്നവനോ
ഉഴന്നുനടക്കുന്നു;
18
പക
മറെച്ചുവെക്കുന്നവൻ
പൊളിവായൻ;
ഏഷണി
പറയുന്നവൻ
ഭോഷൻ.
19
വാക്കു
പെരുകിയാൽ
ലംഘനം
ഇല്ലാതിരിക്കയില്ല;
അധരങ്ങളെ
അടക്കുന്നവനോ
ബുദ്ധിമാൻ.
20
നീതിമാന്റെ
നാവു
മേത്തരമായ
വെള്ളി;
ദുഷ്ടന്മാരുടെ
ഹൃദയമോ
നിസ്സാരം.
21
നീതിമാന്റെ
അധരങ്ങൾ
പലരെയും
പോഷിപ്പിക്കും;
ഭോഷന്മാരോ
ബുദ്ധിഹീനതയാൽ
മരിക്കുന്നു.
22
യഹോവയുടെ
അനുഗ്രഹത്താൽ
സമ്പത്തുണ്ടാകുന്നു;
അദ്ധ്വാനത്താൽ
അതിനോടു
ഒന്നും
കൂടുന്നില്ല.
23
ദോഷം
ചെയ്യുന്നതു
ഭോഷന്നു
കളിയാകുന്നു;
ജ്ഞാനം
വിവേകിക്കു
അങ്ങനെ
തന്നേ.
24
ദുഷ്ടൻ
പേടിക്കുന്നതു
തന്നേ
അവന്നു
ഭവിക്കും;
നീതിമാന്മാരുടെ
ആഗ്രഹമോ
സാധിക്കും.
25
ചുഴലിക്കാറ്റു
കടന്നുപോകുമ്പോൾ
ദുഷ്ടൻ
ഇല്ലാതെയായി;
നീതിമാനോ
ശാശ്വതമായ
അടിസ്ഥാനം
ഉള്ളവൻ.
26
ചൊറുക്ക
പല്ലിന്നും
പുക
കണ്ണിന്നും
ആകുന്നതുപോലെ
മടിയൻ
തന്നേ
അയക്കുന്നവർക്കു
ആകുന്നു.
27
യഹോവാഭക്തി
ആയുസ്സിനെ
ദീർഘമാക്കുന്നു;
ദുഷ്ടന്മാരുടെ
സംവത്സരങ്ങളോ
കുറഞ്ഞുപോകും.
28
നീതിമാന്മാരുടെ
പ്രത്യാശ
സന്തോഷമാകുന്നു;
ദുഷ്ടന്മാരുടെ
പ്രതീക്ഷെക്കോ
ഭംഗം
വരും.
29
യഹോവയുടെ
വഴി
നേരുള്ളവന്നു
ഒരു
ദുർഗ്ഗം;
ദുഷ്‌പ്രവൃത്തിക്കാർക്കോ
അതു
നാശകരം.
30
നീതിമാൻ
ഒരുനാളും
കുലുങ്ങിപ്പോകയില്ല;
ദുഷ്ടന്മാരോ
ദേശത്തു
വസിക്കയില്ല.
31
നീതിമാന്റെ
വായ്
ജ്ഞാനം
മുളെപ്പിക്കുന്നു;
വക്രതയുള്ള
നാവോ
ഛേദിക്കപ്പെടും.
32
നീതിമാന്റെ
അധരങ്ങൾ
പ്രസാദകരമായതു
അറിയുന്നു;
ദുഷ്ടന്മാരുടെ
വായോ
വക്രതയുള്ളതാകുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References