സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യിരേമ്യാവു 6:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
Notes
No Verse Added
History
യിരേമ്യാവു 6:17 (03 54 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യിരേമ്യാവു 6:17
1
ബെന്യാമീൻമക്കളേ,
യെരൂശലേമിന്റെ
നടുവിൽനിന്നു
ഓടിപ്പോകുവിൻ;
തെക്കോവയിൽ
കാഹളം
ഊതുവിൻ;
ബേത്ത്-ഹക്കേരെമിൽ
ഒരു
തീക്കുറി
ഉയർത്തുവിൻ
വടക്കു
നിന്നു
അനർത്ഥവും
മഹാ
നാശവും
കാണായ്വരുന്നു.
2
സുന്ദരിയും
സുഖഭോഗിനിയുമായ
സീയോൻ
പുത്രിയെ
ഞാൻ
മുടിച്ചുകളയും.
3
അവളുടെ
അടുക്കൽ
ഇടയന്മാർ
ആട്ടിൻ
കൂട്ടങ്ങളോടുകൂടെ
വരും;
അവർ
അവൾക്കെതിരെ
ചുറ്റിലും
കൂടാരം
അടിക്കും;
അവർ
ഓരോരുത്തൻ
താന്താന്റെ
ഭാഗത്തു
മേയിക്കും.
4
അതിന്റെ
നേരെ
പടയൊരുക്കുവിൻ!
എഴുന്നേല്പിൻ
ഉച്ചെക്കു
തന്നേ
നമുക്കു
കയറിച്ചെല്ലാം!
അയ്യോ
കഷ്ടം!
നേരം
വൈകി
നിഴൽ
നീണ്ടുപോയി.
5
എഴുന്നേല്പിൻ!
രാത്രിയിൽ
നാം
കയറിച്ചെന്നു
അതിലെ
അരമനകളെ
നശിപ്പിക്കുക!
6
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
കല്പിക്കുന്നു:
വൃക്ഷം
മുറിപ്പിൻ!
യെരൂശലേമിന്നു
നേരെ
വാട
കോരുവിൻ!
സന്ദർശിക്കപ്പെടുവാനുള്ള
നഗരം
ഇതുതന്നേ;
അതിന്റെ
അകം
മുഴുവനും
പീഡനം
നിറഞ്ഞിരിക്കുന്നു;
7
കിണറ്റിൽ
പച്ചവെള്ളം
നിറഞ്ഞിരിക്കുന്നതുപോലെ
അതിൽ
എപ്പോഴും
പുതിയ
ദുഷ്ടത
സംഭവിക്കുന്നു;
സാഹസവും
കവർച്ചയുമേ
അവിടെ
കേൾപ്പാനുള്ളു;
എന്റെ
മുമ്പിൽ
എപ്പോഴും
ദീനവും
മുറിവും
മാത്രമേയുള്ളു.
8
യെരൂശലേമേ,
എന്റെ
ഉള്ളം
നിന്നെ
വിട്ടുപിരിയാതെയും
ഞാൻ
നിന്നെ
ശൂന്യവും
നിർജ്ജനപ്രദേശവും
ആക്കാതെയും
ഇരിക്കേണ്ടതിന്നു
ഉപദേശം
കൈക്കൊൾക.
9
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
യിസ്രായേലിന്റെ
ശേഷിപ്പിനെ
മുന്തിരിപ്പഴംപോലെ
അരിച്ചു
പറിക്കും;
മുന്തിരിപ്പഴം
പറിക്കുന്നവനെപ്പോലെ
നിന്റെ
കൈ
വീണ്ടും
വള്ളികളിലേക്കു
നീട്ടുക.
10
അവർ
കേൾപ്പാൻ
തക്കവണ്ണം
ഞാൻ
ആരോടു
സംസാരിച്ചു
സാക്ഷീകരിക്കേണ്ടു?
അവരുടെ
ചെവിക്കു
പരിച്ഛേദന
ഇല്ലായ്കയാൽ
ശ്രദ്ധിപ്പാൻ
അവർക്കു
കഴികയില്ല;
യഹോവയുടെ
വചനം
അവർക്കു
നിന്ദയായിരിക്കുന്നു;
അവർക്കു
അതിൽ
ഇഷ്ടമില്ല.
11
ആകയാൽ
ഞാൻ
യഹോവയുടെ
ക്രോധംകൊണ്ടു
നിറഞ്ഞിരിക്കുന്നു;
അതു
അടക്കിവെച്ചു
ഞാൻ
തളർന്നുപോയി;
ഞാൻ
അതു
വീഥികളിലെ
കുട്ടികളിന്മേലും
യൌവനക്കാരുടെ
സംഘത്തിന്മേലും
ഒരുപോലെ
ഒഴിച്ചുകളയും;
ഭർത്താവും
ഭാര്യയും
വൃദ്ധനും
വയോധികനും
കൂടെ
പിടിപെടും.
12
അവരുടെ
വീടുകളും
നിലങ്ങളും
ഭാര്യമാരും
എല്ലാം
അന്യന്മാർക്കു
ആയിപ്പോകും;
ഞാൻ
എന്റെ
കൈ
ദേശത്തിലെ
നിവാസികളുടെ
നേരെ
നീട്ടും
എന്നു
യഹോവയുടെ
അരുളപ്പാടു.
13
അവരൊക്കെയും
ആബാലവൃദ്ധം
ദ്രവ്യാഗ്രഹികൾ
ആകുന്നു;
പ്രവാചകന്മാരും
പുരോഹിതന്മാരും
ഒരുപോലെ
വ്യാജം
പ്രവർത്തിക്കുന്നു.
14
സമാധാനം
ഇല്ലാതിരിക്കെ,
സമാധാനം
സമാധാനം
എന്നു
അവർ
പറഞ്ഞു
എന്റെ
ജനത്തിന്റെ
മുറിവിന്നു
ലഘുവായി
ചികിത്സിക്കുന്നു.
15
മ്ളേച്ഛത
പ്രവർത്തിച്ചതുകൊണ്ടു
അവർ
ലജ്ജിക്കേണ്ടിവരും;
അവർ
ലജ്ജിക്കയോ
നാണം
അറികയോ
ചെയ്തിട്ടില്ല;
അതുകൊണ്ടു
വീഴുന്നവരുടെ
ഇടയിൽ
അവർ
വീണുപോകും;
ഞാൻ
അവരെ
സന്ദർശിക്കുന്ന
കാലത്തു
അവർ
ഇടറി
വീഴും
എന്നു
യഹോവയുടെ
അരുളപ്പാടു.
16
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നിങ്ങൾ
വഴികളിൽ
ചെന്നു
നല്ലവഴി
ഏതെന്നു
പഴയ
പാതകളെ
നോക്കി
ചോദിച്ചു
അതിൽ
നടപ്പിൻ;
എന്നാൽ
നിങ്ങളുടെ
മനസ്സിന്നു
വിശ്രാമം
ലഭിക്കും.
അവരോ:
ഞങ്ങൾ
അതിൽ
നടക്കയില്ല
എന്നു
പറഞ്ഞു.
17
ഞാൻ
നിങ്ങൾക്കു
കാവൽക്കാരെ
ആക്കി:
കാഹളനാദം
ശ്രദ്ധിപ്പിൻ
എന്നു
കല്പിച്ചു;
എന്നാൽ
അവർ:
ഞങ്ങൾ
ശ്രദ്ധിക്കയില്ല
എന്നു
പറഞ്ഞു.
18
അതുകൊണ്ടു
ജാതികളേ,
കേൾപ്പിൻ;
സഭയേ,
അവരുടെ
ഇടയിൽ
നടക്കുന്നതു
അറിഞ്ഞുകൊൾക.
19
ഭൂമിയോ,
കേൾക്ക;
ഈ
ജനം
എന്റെ
വചനങ്ങളെ
ശ്രദ്ധിക്കാതെ
എന്റെ
ന്യായപ്രമാണത്തെ
നിരസിച്ചുകളഞ്ഞതുകൊണ്ടു,
ഞാൻ
അവരുടെ
വിചാരങ്ങളുടെ
ഫലമായി
അനർത്ഥം
അവരുടെമേൽ
വരുത്തും.
20
ശെബയിൽനിന്നു
കുന്തുരുക്കവും
ദൂരദേശത്തുനിന്നു
വയമ്പും
എനിക്കു
കൊണ്ടുവരുന്നതു
എന്തിനു?
നിങ്ങളുടെ
ഹോമയാഗങ്ങളിൽ
എനിക്കു
പ്രസാദമില്ല;
നിങ്ങളുടെ
ഹനനയാഗങ്ങളിൽ
എനിക്കു
ഇഷ്ടവുമില്ല.
21
ആകയാൽ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
ഈ
ജനത്തിന്റെ
മുമ്പിൽ
ഇടർച്ചകളെ
വെക്കും;
പിതാക്കന്മാരും
പുത്രന്മാരും
ഒരുപോലെ
അതിന്മേൽ
തട്ടി
വീഴും;
അയൽക്കാരനും
കൂട്ടുകാരനും
നശിച്ചുപോകും.
22
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഇതാ,
വടക്കുദേശത്തുനിന്നു
ഒരു
ജാതി
വരുന്നു;
ഭൂമിയുടെ
അറ്റങ്ങളിൽനിന്നു
ഒരു
മഹാജാതി
ഉണർന്നുവരും.
23
അവർ
വില്ലും
കുന്തവും
എടുത്തിരിക്കുന്നു;
അവർ
ക്രൂരന്മാർ;
കരുണയില്ലാത്തവർ
തന്നേ;
അവരുടെ
ആരവം
കടൽപോലെ
ഇരെക്കുന്നു;
സീയോൻ
പുത്രീ,
അവർ
നിന്റെ
നേരെ
യുദ്ധസന്നദ്ധരായി
ഓരോരുത്തരും
കുതിരപ്പുറത്തു
കയറി
അണിനിരന്നു
നില്ക്കുന്നു.
24
അതിന്റെ
വർത്തമാനം
കേട്ടിട്ടു
ഞങ്ങളുടെ
ധൈര്യം
ക്ഷയിച്ചു,
നോവു
കിട്ടിയ
സ്ത്രീയെപ്പോലെ
മഹാവ്യസനവും
അതിവേദനയും
ഞങ്ങളെ
പിടിച്ചിരിക്കുന്നു.
25
നിങ്ങൾ
വയലിലേക്കു
ചെല്ലരുതു;
വഴിയിൽ
നടക്കയുമരുതു;
അവിടെ
ശത്രുവിന്റെ
വാളും
ചുറ്റും
ഭയവും
ഉണ്ടു.
26
എന്റെ
ജനത്തിന്റെ
പുത്രീ,
രട്ടുടുത്തു
വെണ്ണീറിൽ
ഉരുളുക;
ഏകജാതനെക്കുറിച്ചു
എന്നപോലെയുള്ള
ദുഃഖവും
കഠിനമായുള്ള
വിലാപവും
കഴിച്ചുകൊൾക;
സംഹാരകൻ
പെട്ടെന്നു
നമ്മുടെ
നേരെ
വരും.
27
നീ
എന്റെ
ജനത്തിന്റെ
നടപ്പു
പരീക്ഷിച്ചറിയേണ്ടതിന്നു
ഞാൻ
നിന്നെ
അവരുടെ
ഇടയിൽ
ഒരു
പരീക്ഷകനും
മാറ്റുനോക്കുന്നവനും
ആക്കിവെച്ചിരിക്കുന്നു.
28
അവരെല്ലാവരും
മഹാ
മത്സരികൾ,
നുണപറഞ്ഞു
നടക്കുന്നവർ;
ചെമ്പും
ഇരിമ്പും
അത്രേ;
അവരെല്ലാവരും
വഷളത്വം
പ്രവർത്തിക്കുന്നു.
29
തുരുത്തി
ഊതുന്നു;
തീയിൽനിന്നു
വരുന്നതു
ഈയമത്രേ;
ഊതിക്കഴിക്കുന്ന
പണി
വെറുതെ;
ദുഷ്ടന്മാർ
നീങ്ങിപ്പോകുന്നില്ലല്ലോ.
30
യഹോവ
അവരെ
ത്യജിച്ചുകളഞ്ഞതുകൊണ്ടു
അവർക്കു
കറക്കൻ
വെള്ളി
എന്നു
പേരാകും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References