സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 11:10
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
സംഖ്യാപുസ്തകം 11:10 (07 14 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 11:10
1
അനന്തരം
ജനം
യഹോവെക്കു
അനിഷ്ടം
തോന്നുമാറു
പിറുപിറുത്തു;
യഹോവ
കേട്ടു
അവന്റെ
കോപം
ജ്വലിച്ചു;
യഹോവയുടെ
തീ
അവരുടെ
ഇടയിൽ
കത്തി
പാളയത്തിന്റെ
അറ്റങ്ങളിലുള്ളവരെ
ദഹിപ്പിച്ചുകളഞ്ഞു.
2
ജനം
മോശെയോടു
നിലവിളിച്ചു;
മോശെ
യഹോവയോടു
പ്രാർത്ഥിച്ചു:
അപ്പോൾ
തീ
കെട്ടുപോയി.
3
യഹോവയുടെ
തീ
അവരുടെ
ഇടയിൽ
കത്തുകയാൽ
ആ
സ്ഥലത്തിന്നു
തബേരാ
എന്നു
പേരായി.
4
പിന്നെ
അവരുടെ
ഇടയിലുള്ള
സമ്മിശ്രജാതി
ദുരാഗ്രഹികളായി,
യിസ്രായേൽമക്കളും
വീണ്ടും
കരഞ്ഞുകൊണ്ടു:
ഞങ്ങൾക്കു
തിന്മാൻ
ഇറച്ചി
ആർ
തരും?
5
ഞങ്ങൾ
മിസ്രയീമിൽ
വെച്ചു
വിലകൂടാതെ
തിന്നിട്ടുള്ള
മത്സ്യം,
വെള്ളരിക്കാ,
മത്തെങ്ങാ,
ഉള്ളി,
ചുവന്നുള്ളി,
ചിറ്റുള്ളി
എന്നിവ
ഞങ്ങൾ
ഓർക്കുന്നു.
6
ഇപ്പോഴോ
ഞങ്ങളുടെ
പ്രാണൻ
പൊരിഞ്ഞിരിക്കുന്നു;
ഈ
മന്നാ
അല്ലാതെ
ഒന്നും
കാണ്മാനില്ല
എന്നു
പറഞ്ഞു.
7
മന്നയോ
കൊത്തമ്പാലരിപോലെയും
അതിന്റെ
നിറം
ഗുല്ഗുലുവിന്റേതുപോലെയും
ആയിരുന്നു.
8
ജനം
നടന്നു
പെറുക്കി
തിരികല്ലിൽ
പൊടിച്ചിട്ടോ
ഉരലിൽ
ഇടിച്ചിട്ടോ
കലത്തിൽ
പുഴുങ്ങി
അപ്പം
ഉണ്ടാക്കും.
അതിന്റെ
രുചി
എണ്ണചേർത്തുണ്ടാക്കിയ
ദോശപോലെ
ആയിരുന്നു.
9
രാത്രി
പാളയത്തിൽ
മഞ്ഞു
പൊഴിയുമ്പോൾ
മന്നയും
പൊഴിയും.
10
ജനം
കുടുംബംകുടുംബമായി
ഓരോരുത്തൻ
താന്താന്റെ
കൂടാരവാതിൽക്കൽവെച്ചു
കരയുന്നതു
മോശെ
കേട്ടു;
യഹോവയുടെ
കോപം
ഏറ്റവും
ജ്വലിച്ചു;
മോശെക്കും
അനിഷ്ടമായി.
11
അപ്പോൾ
മോശെ
യഹോവയോടു
പറഞ്ഞതു:
നീ
അടിയനെ
വലെച്ചതു
എന്തു?
നിനക്കു
എന്നോടു
കൃപ
തോന്നാതെ
ഈ
സർവ്വജനത്തിന്റെയും
ഭാരം
എന്റെമേൽ
വെച്ചതെന്തു?
12
മുലകുടിക്കുന്ന
കുഞ്ഞിനെ
ഒരു
ധാത്രി
എടുക്കുന്നതുപോലെ
ഞാൻ
അവരെ
നീ
അവരുടെ
പിതാക്കന്മാരോടു
സത്യം
ചെയ്ത
ദേശത്തേക്കു
എന്റെ
മാറത്തെടുത്തുകൊണ്ടു
പോകേണമെന്നു
എന്നോടു
കല്പിപ്പാൻ
ഈ
ജനത്തെ
ഒക്കെയും
ഞാൻ
ഗർഭംധരിച്ചുവോ?
ഞാൻ
അവരെ
പ്രസവിച്ചുവോ?
13
ഈ
ജനത്തിന്നു
ഒക്കെയും
കൊടുപ്പാൻ
എനിക്കു
എവിടെനിന്നു
ഇറച്ചി
കിട്ടും?
അവർ
ഇതാ:
ഞങ്ങൾക്കു
തിന്മാൻ
ഇറച്ചി
തരിക
എന്നു
എന്നോടു
പറഞ്ഞു
കരയുന്നു.
14
ഏകനായി
ഈ
സർവ്വജനത്തെയും
വഹിപ്പാൻ
എന്നെക്കൊണ്ടു
കഴിയുന്നതല്ല;
അതു
എനിക്കു
അതിഭാരം
ആകുന്നു.
15
ഇങ്ങനെ
എന്നോടു
ചെയ്യുന്ന
പക്ഷം
ദയവിചാരിച്ചു
എന്നെ
കൊന്നുകളയേണമേ.
എന്റെ
അരിഷ്ടത
ഞാൻ
കാണരുതേ.
16
അപ്പോൾ
യഹോവ
മോശെയോടു
കല്പിച്ചതു:
യിസ്രായേൽമൂപ്പന്മാരിൽവെച്ചു
ജനത്തിന്നു
പ്രമാണികളും
മേൽവിചാരകന്മാരും
എന്നു
നീ
അറിയുന്ന
എഴുപതു
പുരുഷന്മാരെ
സമാഗമനക്കുടാരത്തിന്നരികെ
നിന്നോടു
കൂടെ
നിൽക്കേണ്ടതിന്നു
എന്റെ
അടുക്കൽ
കൂട്ടിക്കൊണ്ടു
വരിക.
17
അവിടെ
ഞാൻ
ഇറങ്ങിവന്നു
നിന്നോടു
അരുളിച്ചെയ്യും;
ഞാൻ
നിന്റെമേലുള്ള
ആത്മാവിൽ
കുറെ
എടുത്തു
അവരുടെ
മേൽ
പകരും.
നീ
ഏകനായി
വഹിക്കാതിരിക്കേണ്ടതിന്നു
അവർ
നിന്നോടുകൂടെ
ജനത്തിന്റെ
ഭാരം
വഹിക്കും.
18
എന്നാൽ
ജനത്തോടു
നീ
പറയേണ്ടതു:
നാളത്തേക്കു
നിങ്ങളെത്തന്നേ
ശുദ്ധീകരിപ്പിൻ;
എന്നാൽ
നിങ്ങൾ
ഇറച്ചി
തിന്നും;
ഞങ്ങൾക്കു
തിന്മാൻ
ഇറച്ചി
ആർ
തരും?
മിസ്രയീമിൽ
ഞങ്ങൾക്കു
നന്നായിരുന്നു
എന്നു
നിങ്ങൾ
പറഞ്ഞു
യഹോവ
കേൾക്കെ
കരഞ്ഞുവല്ലോ;
ആകയാൽ
യഹോവ
നിങ്ങൾക്കു
ഇറച്ചി
തരികയും
നിങ്ങൾ
തിന്നുകയും
ചെയ്യും.
19
ഒരു
ദിവസമല്ല,
രണ്ടു
ദിവസമല്ല,
അഞ്ചു
ദിവസമല്ല,
പത്തു
ദിവസമല്ല,
ഇരുപതു
ദിവസവുമല്ല,
ഒരു
മാസം
മുഴുവനും
തന്നേ;
20
അതു
നിങ്ങളുടെ
മൂക്കിൽകൂടി
പുറപ്പെട്ടു
നിങ്ങൾക്കു
ഓക്കാനം
വരുവോളം
നിങ്ങൾ
തിന്നും;
നിങ്ങളുടെ
ഇടയിൽ
ഉള്ള
യഹോവയെ
നിങ്ങൾ
നിരസിക്കയും:
ഞങ്ങൾ
മിസ്രയീമിൽനിന്നു
എന്തിന്നു
പുറപ്പെട്ടുപോന്നു
എന്നു
പറഞ്ഞു
അവന്റെ
മുമ്പാകെ
കരകയും
ചെയ്തിരിക്കുന്നുവല്ലോ.
21
അപ്പോൾ
മോശെ:
എന്നോടുകൂടെയുള്ള
ജനം
ആറുലക്ഷം
കാലാൾ
ഉണ്ടു;
ഒരു
മാസം
മുഴുവൻ
തിന്മാൻ
ഞാൻ
അവർക്കു
ഇറച്ചി
കൊടുക്കുമെന്നു
നീ
അരുളിച്ചെയ്യുന്നു.
22
അവർക്കു
മതിയാകുംവണ്ണം
ആടുകളെയും
മാടുകളെയും
അവർക്കുവേണ്ടി
അറുക്കുമോ?
അവർക്കു
മതിയാകുംവണ്ണം
സമുദ്രത്തിലെ
മത്സ്യത്തെ
ഒക്കെയും
അവർക്കു
വേണ്ടി
പിടിച്ചുകൂട്ടുമോ
എന്നു
ചോദിച്ചു.
23
യഹോവ
മോശെയോടു:
യഹോവയുടെ
കൈ
കുറുതായിപ്പോയോ?
എന്റെ
വചനം
നിവൃത്തിയാകുമോ
ഇല്ലയോ
എന്നു
നീ
ഇപ്പോൾ
കാണും
എന്നു
കല്പിച്ചു.
24
അങ്ങനെ
മോശെ
ചെന്നു
യഹോവയുടെ
വചനങ്ങളെ
ജനത്തോടു
പറഞ്ഞു,
ജനത്തിന്റെ
മൂപ്പന്മാരിൽ
എഴുപതു
പുരുഷന്മാരെ
കൂട്ടി
കൂടാരത്തിന്റെ
ചുറ്റിലും
നിറുത്തി.
25
എന്നാറെ
യഹോവ
ഒരു
മേഘത്തിൽ
ഇറങ്ങി
അവനോടു
അരുളിച്ചെയ്തു,
അവന്മേലുള്ള
ആത്മാവിൽ
കുറെ
എടുത്തു
മൂപ്പന്മാരായ
ആ
എഴുപതു
പുരുഷന്മാർക്കു
കൊടുത്തു;
ആത്മാവു
അവരുടെ
മേൽ
ആവസിച്ചപ്പോൾ
അവർ
പ്രവചിച്ചു;
പിന്നെ
അങ്ങനെ
ചെയ്തില്ലതാനും.
26
എന്നാൽ
ആ
പുരഷന്മാരിൽ
രണ്ടു
പേർ
പാളയത്തിൽ
തന്നേ
താമസിച്ചിരുന്നു;
ഒരുത്തന്നു
എൽദാദ്
എന്നും
മറ്റവന്നു
മേദാദ്
എന്നും
പേർ.
ആത്മാവു
അവരുടെമേലും
ആവസിച്ചു;
അവരും
പേരെഴുതിയവരിൽ
ഉള്ളവർ
ആയിരുന്നു
എങ്കിലും
കൂടാരത്തിലേക്കു
ചെന്നിരുന്നില്ല;
അവർ
പാളയത്തിൽ
വെച്ചു
പ്രവചിച്ചു.
27
അപ്പോൾ
ഒരു
ബാല്യക്കാരൻ
മോശെയുടെ
അടുക്കൽ
ഓടിച്ചെന്നു:
എൽദാദും
മേദാദും
പാളയത്തിൽവെച്ചു
പ്രവചിക്കുന്നു
എന്നു
അറിയിച്ചു.
28
എന്നാറെ
നൂന്റെ
മകനായി
ബാല്യംമുതൽ
മോശെയുടെ
ശുശ്രൂഷക്കാരനായിരുന്ന
യോശുവ:
എന്റെ
യജമാനനായ
മോശെയേ,
അവരെ
വിരോധിക്കേണമേ
എന്നു
പറഞ്ഞു.
29
മോശെ
അവനോടു:
എന്നെ
വിചാരിച്ചു
നീ
അസൂയപ്പെടുന്നുവോ?
യഹോവയുടെ
ജനം
ഒക്കെയും
പ്രവാചകന്മാരാകയും
യഹോവ
തന്റെ
ആത്മാവിനെ
അവരുടെമേൽ
പകരുകയും
ചെയ്തെങ്കിൽ
കൊള്ളായിരുന്നു
എന്നു
പറഞ്ഞു.
30
പിന്നെ
മോശെയും
യിസ്രായേൽമൂപ്പന്മാരും
പാളയത്തിൽ
വന്നു
ചേർന്നു.
31
അനന്തരം
യഹോവ
അയച്ച
ഒരു
കാറ്റു
ഊതി
കടലിൽനിന്നു
കാടയെ
കൊണ്ടുവന്നു
പാളയത്തിന്റെ
സമീപത്തു
ഒരു
ദിവസത്തെ
വഴി
ഇങ്ങോട്ടും
ഒരു
ദിവസത്തെ
വഴി
അങ്ങോട്ടും
ഇങ്ങനെ
പാളയത്തിന്റെ
ചുറ്റിലും
നിലത്തോടു
ഏകദേശം
രണ്ടു
മുഴം
അടുത്തു
പറന്നുനില്ക്കുമാറാക്കി.
32
ജനം
എഴുന്നേറ്റു
അന്നു
പകൽ
മുഴുവനും
രാത്രി
മുഴുവനും
പിറ്റെന്നാൾ
മുഴുവനും
കാടയെ
പിടിച്ചു
കൂട്ടി;
നന്നാ
കുറെച്ചു
പിടിച്ചവൻ
പത്തു
പറ
പിടിച്ചുകൂട്ടി;
അവർ
അവയെ
പാളയത്തിന്റെ
ചുറ്റിലും
ചിക്കി.
33
എന്നാൽ
ഇറച്ചി
അവരുടെ
പല്ലിന്നിടയിൽ
ഇരിക്കുമ്പോൾ
അതു
ചവെച്ചിറക്കും
മുമ്പെ
തന്നേ
യഹോവയുടെ
കോപം
ജനത്തിന്റെ
നേരെ
ജ്വലിച്ചു,
യഹോവ
ജനത്തെ
ഒരു
മഹാബാധകൊണ്ടു
സംഹരിച്ചു.
34
ദുരാഗ്രഹികളുടെ
കൂട്ടത്തെ
അവിടെ
കുഴിച്ചിട്ടതുകൊണ്ടു
ആ
സ്ഥലത്തിന്നു
കിബ്രോത്ത്-ഹത്താവ
എന്നു
പേരായി.
35
കിബ്രോത്ത്-ഹത്താവ
വിട്ടു
ജനം
ഹസേരോത്തിലേക്കു
പുറപ്പെട്ടു
ചെന്നു
ഹസേരോത്തിൽ
പാർത്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References