സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 10:15
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
Notes
No Verse Added
History
മർക്കൊസ് 10:15 (06 48 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 10:15
1
അവിടെ
നിന്നു
അവൻ
പുറപ്പെട്ടു
യോർദ്ദാന്നക്കരെ
യെഹൂദ്യദേശത്തിന്റെ
അതിരോളം
ചെന്നു;
പുരുഷാരം
പിന്നെയും
അവന്റെ
അടുക്കൽ
വന്നു
കൂടി,
പതിവുപോലെ
അവൻ
അവരെ
പിന്നെയും
ഉപദേശിച്ചു.
2
അപ്പോൾ
പരീശന്മാർ
അടുക്കെ
വന്നു:
ഭാര്യയെ
ഉപേക്ഷിക്കുന്നതു
പുരുഷന്നു
വിഹിതമോ
എന്നു
അവനെ
പരീക്ഷിച്ചുകൊണ്ടു
അവനോടു
ചോദിച്ചു.
3
അവൻ
അവരോടു:
മോശെ
നിങ്ങൾക്കു
എന്തു
കല്പന
തന്നു
എന്നു
ചോദിച്ചു.
4
ഉപേക്ഷണപത്രം
എഴുതിക്കൊടുത്തു
അവളെ
ഉപേക്ഷിപ്പാൻ
മോശെ
അനുവദിച്ചു
എന്നു
അവർ
പറഞ്ഞു.
5
യേശു
അവരോടു:
നിങ്ങളുടെ
ഹൃദയകാഠിന്യം
നിമിത്തമത്രേ
അവൻ
നിങ്ങൾക്കു
ഈ
കല്പന
എഴുതിത്തന്നതു.
6
സൃഷ്ടിയുടെ
ആരംഭത്തിങ്കലോ
ദൈവം
അവരെ
ആണും
പെണ്ണുമായി
ഉണ്ടാക്കി.
7
അതുകൊണ്ടു
മനുഷ്യൻ
അപ്പനെയും
അമ്മയെയും
വിട്ടു
ഭാര്യയോടു
പറ്റിച്ചേരും;
8
ഇരുവരും
ഒരു
ദേഹമായിത്തീരും;
അങ്ങനെ
അവർ
പിന്നെ
രണ്ടല്ല
ഒരു
ദേഹമത്രേ.
9
ആകയാൽ
ദൈവം
യോജിപ്പിച്ചതിനെ
മനുഷ്യൻ
വേർപിരിക്കരുതു
എന്നു
ഉത്തരം
പറഞ്ഞു.
10
വീട്ടിൽ
വെച്ചു
ശിഷ്യന്മാർ
പിന്നെയും
അതിനെക്കുറിച്ചു
അവനോടു
ചോദിച്ചു.
11
അവൻ
അവരോടു:
ഭാര്യയെ
ഉപേക്ഷിച്ചു
മറ്റൊരുത്തിയെ
വിവാഹം
കഴിക്കുന്നവൻ
അവൾക്കു
വിരോധമായി
വ്യഭിചാരം
ചെയ്യുന്നു.
12
സ്ത്രീയും
ഭർത്താവിനെ
ഉപേക്ഷിച്ചു
മറ്റൊരുത്തനുമായി
വിവാഹം
കഴിഞ്ഞാൽ
വ്യഭിചാരം
ചെയ്യുന്നു
എന്നു
പറഞ്ഞു.
13
അവൻ
തൊടേണ്ടതിന്നു
ചിലർ
ശിശുക്കളെ
അവന്റെ
അടുക്കൽ
കൊണ്ടുവന്നു;
ശിഷ്യന്മാരോ
അവരെ
ശാസിച്ചു.
14
യേശു
അതു
കണ്ടാറെ
മുഷിഞ്ഞു
അവരോടു:
ശിശുക്കളെ
എന്റെ
അടുക്കൽ
വരുവാൻ
വിടുവിൻ;
അവരെ
തടുക്കരുതു;
ദൈവരാജ്യം
ഇങ്ങനെയുള്ളവരുടെതല്ലോ.
15
ദൈവരാജ്യത്തെ
ശിശു
എന്നപോലെ
കൈക്കൊള്ളാത്തവൻ
ആരും
ഒരുനാളും
അതിൽ
കടക്കയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു
എന്നു
പറഞ്ഞു.
16
പിന്നെ
അവൻ
അവരെ
അണെച്ചു
അവരുടെ
മേൽ
കൈ
വെച്ചു,
അവരെ
അനുഗ്രഹിച്ചു.
17
അവൻ
പുറപ്പെട്ടു
യാത്രചെയ്യുമ്പോൾ
ഒരുവൻ
ഓടിവന്നു
അവന്റെ
മുമ്പിൽ
മുട്ടുകുത്തി:
നല്ല
ഗുരോ,
നിത്യജീവനെ
അവകാശം
ആക്കുവാൻ
ഞാൻ
എന്തു
ചെയ്യേണം
എന്നു
അവനോടു
ചോദിച്ചു.
18
അതിന്നു
യേശു:
എന്നെ
നല്ലവൻ
എന്നു
പറയുന്നതു
എന്തു?
ദൈവം
ഒരുവൻ
അല്ലാതെ
നല്ലവൻ
ആരുമില്ല.
19
കുലചെയ്യരുതു,
വ്യഭിചാരം
ചെയ്യരുതു,
മോഷ്ടിക്കരുതു,
കള്ളസ്സാക്ഷ്യം
പറയരുതു,
ചതിക്കരുതു,
നിന്റെ
അപ്പനെയും
അമ്മയെയും
ബഹുമാനിക്ക
എന്നീ
കല്പനകളെ
നീ
അറിയുന്നുവല്ലോ
എന്നു
പറഞ്ഞു.
20
അവൻ
അവനോടു:
ഗുരോ,
ഇതു
ഒക്കെയും
ഞാൻ
ചെറുപ്പം
മുതൽ
പ്രമാണിച്ചുപോരുന്നു
എന്നു
പറഞ്ഞു.
21
യേശു
അവനെ
നോക്കി
അവനെ
സ്നേഹിച്ചു:
ഒരു
കുറവു
നിനക്കുണ്ടു;
നീ
പോയി
നിനക്കുള്ളതു
എല്ലാം
വിറ്റു
ദരിദ്രർക്കു
കൊടുക്ക;
എന്നാൽ
നിനക്കു
സ്വർഗ്ഗത്തിൽ
നിക്ഷേപം
ഉണ്ടാകും;
പിന്നെ
വന്നു
എന്നെ
അനുഗമിക്ക
എന്നു
പറഞ്ഞു.
22
അവൻ
വളരെ
സമ്പത്തുള്ളവൻ
ആകകൊണ്ടു
ഈ
വചനത്തിങ്കൽ
വിഷാദിച്ചു
ദുഃഖിതനായി
പൊയ്ക്കളഞ്ഞു.
23
യേശു
ചുറ്റും
നോക്കി
തന്റെ
ശിഷ്യന്മാരോടു:
സമ്പത്തുള്ളവർ
ദൈവരാജ്യത്തിൽ
കടക്കുന്നതു
എത്ര
പ്രയാസം
എന്നു
പറഞ്ഞു.
24
അവന്റെ
ഈ
വാക്കിനാൽ
ശിഷ്യന്മാർ
വിസ്മയിച്ചു;
എന്നാൽ
യേശു
പിന്നെയും:
മക്കളേ,
സമ്പത്തിൽ
ആശ്രയിക്കുന്നവർ
ദൈവരാജ്യത്തിൽ
കടക്കുന്നതു
എത്ര
പ്രയാസം.
25
ധനവാൻ
ദൈവരാജ്യത്തിൽ
കടക്കുന്നതിനെക്കാൾ
ഒട്ടകം
സൂചിക്കുഴയൂടെ
കടക്കുന്നതു
എളുപ്പം
എന്നു
ഉത്തരം
പറഞ്ഞു.
26
അവർ
ഏറ്റവും
വിസ്മയിച്ചു:
എന്നാൽ
രക്ഷപ്രാപിപ്പാൻ
ആർക്കു
കഴിയും
എന്നു
തമ്മിൽ
തമ്മിൽ
പറഞ്ഞു.
27
യേശു
അവരെ
നോക്കി;
മനുഷ്യർക്കു
അസാദ്ധ്യം
തന്നേ,
ദൈവത്തിന്നു
അല്ലതാനും;
ദൈവത്തിന്നു
സകലവും
സാദ്ധ്യമല്ലോ
എന്നു
പറഞ്ഞു.
28
പത്രൊസ്
അവനോടു:
ഇതാ,
ഞങ്ങൾ
സകലവും
വിട്ടു
നിന്നെ
അനുഗമിച്ചിരിക്കുന്നു
എന്നു
പറഞ്ഞുതുടങ്ങി.
29
അതിന്നു
യേശു:
എന്റെ
നിമിത്തവും
സുവിശേഷം
നിമിത്തവും
വീടോ
സഹോദരന്മാരെയോ
സഹോദരികളെയോ
അമ്മയെയോ
അപ്പനെയോ
മക്കളെയോ
നിലങ്ങളെയോ
വിട്ടാൽ,
30
ഈ
ലോകത്തിൽ
തന്നേ,
ഉപദ്രവങ്ങളോടും
കൂടെ
നൂറു
മടങ്ങു
വീടുകളെയും
സഹോദരന്മാരെയും
സഹോദരികളെയും
അമ്മമാരെയും
മക്കളെയും
നിലങ്ങളെയും
വരുവാനുള്ള
ലോകത്തിൽ
നിത്യജീവനെയും
പ്രാപിക്കാത്തവൻ
ആരുമില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
31
എങ്കിലും
മുമ്പന്മാർ
പലരും
പിമ്പന്മാരും
പിമ്പന്മാർ
മുമ്പന്മാരും
ആകും
എന്നു
ഉത്തരം
പറഞ്ഞു.
32
അവർ
യെരൂശലേമിലേക്കു
യാത്രചെയ്കയായിരുന്നു;
യേശു
അവർക്കു
മുമ്പായി
നടന്നു;
അവർ
വിസ്മയിച്ചു;
അനുഗമിക്കുന്നവരോ
ഭയപ്പെട്ടു.
അവൻ
പിന്നെയും
പന്തിരുവരെ
കൂട്ടിക്കൊണ്ടു
അവരോടു:
33
ഇതാ,
നാം
യെരൂശലേമിലേക്കു
പോകുന്നു;
അവിടെ
മനുഷ്യപുത്രൻ
മഹാപുരോഹിതന്മാരുടെയും
ശാസ്ത്രിമാരുടെയും
കയ്യിൽ
ഏല്പിക്കപ്പെടും;
അവർ
അവനെ
മരണത്തിനു
വിധിച്ചു
ജാതികൾക്കു
ഏല്പിക്കും.
34
അവർ
അവനെ
പരിഹസിക്കയും
തുപ്പുകയും
തല്ലുകയും
കൊല്ലുകയും
മൂന്നു
നാൾ
കഴിഞ്ഞിട്ടു
അവൻ
ഉയിർത്തെഴുന്നേൽക്കയും
ചെയ്യും
എന്നിങ്ങനെ
തനിക്കു
സംഭവിക്കാനുള്ളതു
പറഞ്ഞു
തുടങ്ങി.
35
സെബെദിയുടെ
മക്കളായ
യാക്കോബും
യോഹന്നാനും
അവന്റെ
അടുക്കൽ
വന്നു
അവനോടു:
ഗുരോ,
ഞങ്ങൾ
നിന്നോടു
യാചിപ്പാൻ
പോകുന്നതു
ഞങ്ങൾക്കു
ചെയ്തുതരുവാൻ
അപേക്ഷിക്കുന്നു
എന്നു
പറഞ്ഞു.
36
അവൻ
അവരോടു:
ഞാൻ
നിങ്ങൾക്കു
എന്തു
ചെയ്തുതരുവാൻ
നിങ്ങൾ
ആഗ്രഹിക്കുന്നു
എന്നു
ചോദിച്ചു.
37
നിന്റെ
മഹത്വത്തിൽ
ഞങ്ങളിൽ
ഒരുത്തൻ
നിന്റെ
വലത്തും
ഒരുത്തൻ
ഇടത്തും
ഇരിക്കാൻ
വരം
നല്കേണം
എന്നു
അവർ
പറഞ്ഞു.
38
യേശു
അവരോടു:
നിങ്ങൾ
യാചിക്കുന്നതു
ഇന്നതു
എന്നു
നിങ്ങൾ
അറിയുന്നില്ല;
ഞാൻ
കുടിക്കുന്നപാന
പാത്രം
കുടിപ്പാനും
ഞാൻ
ഏല്ക്കുന്ന
സ്നാനം
ഏല്പാനും
നിങ്ങൾക്കു
കഴിയുമോ
എന്നു
ചോദിച്ചതിന്നു
കഴിയും
എന്നു
അവർ
പറഞ്ഞു.
39
യേശു
അവരോടു:
ഞാൻ
കുടിക്കുന്ന
പാനപാത്രം
നിങ്ങൾ
കുടിക്കയും
ഞാൻ
ഏല്ക്കുന്ന
സ്നാനം
ഏൽക്കയും
ചെയ്യും
നിശ്ചയം.
40
എന്റെ
വലത്തും
ഇടത്തും
ഇരിപ്പാൻ
വരം
നല്കുന്നതോ
എന്റേതല്ല;
ആർക്കു
ഒരുക്കിയിരിക്കുന്നുവോ
അവർക്കു
കിട്ടും
എന്നു
പറഞ്ഞു.
41
അതു
ശേഷം
പത്തു
പേരും
കേട്ടിട്ടു
യാക്കോബിനോടും
യോഹന്നാനോടും
നീരസപ്പെട്ടുതുടങ്ങി.
42
യേശു
അവരെ
അടുക്കെ
വിളിച്ചു
അവരോടു:
ജാതികളിൽ
അധിപതികളായവർ
അവരിൽ
കർത്തൃത്വം
ചെയ്യുന്നു;
അവരിൽ
മഹത്തുക്കളായവർ
അവരുടെ
മേൽ
അധികാരം
നടത്തുന്നു
എന്നു
നിങ്ങൾ
അറിയുന്നു.
43
നിങ്ങളുടെ
ഇടയിൽ
അങ്ങനെ
അരുതു;
നിങ്ങളിൽ
മഹാൻ
ആകുവാൻ
ഇച്ഛിക്കുന്നവൻ
എല്ലാം
നിങ്ങളുടെ
ശുശ്രൂഷക്കാരൻ
ആകേണം;
44
നിങ്ങളിൽ
ഒന്നാമൻ
ആകുവാൻ
ഇച്ഛിക്കുന്നവൻ
എല്ലാവർക്കും
ദാസനാകേണം.
45
മനുഷ്യപുത്രൻ
ശുശ്രൂഷ
ചെയ്യിപ്പാനല്ല,
ശുശ്രൂഷിപ്പാനും
അനേകർക്കുവേണ്ടി
തന്റെ
ജീവനെ
മറുവിലയായി
കൊടുപ്പാനും
അത്രെ
വന്നതു.
46
അവർ
യെരീഹോവിൽ
എത്തി;
പിന്നെ
അവൻ
ശിഷ്യന്മാരോടും
വലിയ
പുരുഷാരത്തോടും
കൂടെ
യെരീഹോവിൽ
നിന്നു
പുറപ്പെടുമ്പോൾ
തിമായിയുടെ
മകനായ
ബർത്തിമായി
എന്ന
കുരുടനായ
ഒരു
ഭിക്ഷക്കാരൻ
വഴിയരികെ
ഇരുന്നിരുന്നു.
47
നസറായനായ
യേശു
എന്നു
കേട്ടിട്ടു
അവൻ
ദാവീദ്
പുത്രാ,
യേശുവേ,
എന്നോടു
കരുണ
തോന്നേണമേ
എന്നു
നിലവിളിച്ചു
തുടങ്ങി.
48
മിണ്ടാതിരിപ്പാൻ
പലരും
അവനെ
ശാസിച്ചിട്ടും:
ദാവീദുപുത്രാ,
എന്നോടു
കരുണ
തോന്നേണമേ
എന്നു
അവൻ
ഏറ്റവും
അധികം
നിലവിളിച്ചു
പറഞ്ഞു.
49
അപ്പോൾ
യേശു
നിന്നു:
അവനെ
വിളിപ്പിൻ
എന്നു
പറഞ്ഞു.
ധൈര്യപ്പെടുക,
എഴുന്നേൽക്ക,
നിന്നെ
വിളിക്കുന്നു
എന്നു
അവർ
പറഞ്ഞു
കുരുടനെ
വിളിച്ചു.
50
അവൻ
തന്റെ
പുതപ്പു
ഇട്ടും
കളഞ്ഞു
ചാടിയെഴുന്നേറ്റു
യേശുവിന്റെ
അടുക്കൽ
വന്നു.
51
യേശു
അവനോടു:
"ഞാൻ
നിനക്കു
എന്തു
ചെയ്തുതരേണമെന്നു
നീ
ഇച്ഛിക്കുന്നു"
എന്നു
ചോദിച്ചതിന്നു:
റബ്ബൂനീ,
എനിക്കു
കാഴ്ച
പ്രാപിക്കേണമെന്നു
കുരുടൻ
അവനോടു
പറഞ്ഞു.
52
യേശു
അവനോടു:
പോക;
നിന്റെ
വിശ്വാസം
നിന്നെ
രക്ഷിച്ചിരിക്കുന്നു
എന്നു
പറഞ്ഞു.
ഉടനെ
അവൻ
കാഴ്ച
പ്രാപിച്ചു
യാത്രയിൽ
അവനെ
അനുഗമിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References