സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എഫെസ്യർ 5:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
Notes
No Verse Added
History
എഫെസ്യർ 5:1 (03 12 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എഫെസ്യർ 5:1
1
ആകയാൽ
പ്രിയമക്കൾ
എന്നപോലെ
ദൈവത്തെ
അനുകരിപ്പിൻ.
2
ക്രിസ്തുവും
നിങ്ങളെ
സ്നേഹിച്ചു
നമുക്കു
വേണ്ടി
തന്നെത്താൻ
ദൈവത്തിന്നു
സൌരഭ്യവാസനയായ
വഴിപാടും
യാഗവുമായി
അർപ്പിച്ചതു
പോലെ
സ്നേഹത്തിൽ
നടപ്പിൻ
3
ദുർന്നടപ്പും
യാതൊരു
അശുദ്ധിയും
അത്യാഗ്രഹവും
നിങ്ങളുടെ
ഇടയിൽ
പേർ
പറകപോലും
അരുതു;
4
അങ്ങനെ
ആകുന്നു
വിശുദ്ധന്മാർക്കു
ഉചിതം.
ചീത്തത്തരം,
പൊട്ടച്ചൊൽ,
കളിവാക്കു
ഇങ്ങനെ
ചേർച്ചയല്ലാത്തവ
ഒന്നും
അരുതു;
സ്തോത്രമത്രേ
വേണ്ടതു.
5
ദുർന്നടപ്പുകാരൻ,
അശുദ്ധൻ,
വിഗ്രഹാരാധിയായ
ദ്രവ്യാഗ്രഹി
ഇവർക്കു
ആർക്കും
ക്രിസ്തുവിന്റെയും
ദൈവത്തിന്റെയും
രാജ്യത്തിൽ
അവകാശമില്ല
എന്നു
നിങ്ങൾ
അറിയുന്നുവല്ലോ.
6
വ്യർത്ഥവാക്കുകളാൽ
ആരും
നിങ്ങളെ
ചതിക്കരുതു;
ഈ
വക
നിമിത്തമല്ലോ
ദൈവകോപം
അനുസരണം
കെട്ടവരുടെ
മേൽ
വരുന്നു.
7
നിങ്ങൾ
അവരുടെ
കൂട്ടാളികൾ
ആകരുതു.
8
മുമ്പെ
നിങ്ങൾ
ഇരുളായിരുന്നു;
ഇപ്പോഴോ
കർത്താവിൽ
വെളിച്ചം
ആകുന്നു.
9
കർത്താവിന്നു
പ്രസാദമായതു
എന്തെന്നു
പരിശോധിച്ചുകൊണ്ടു
വെളിച്ചത്തിലുള്ളവരായി
നടന്നുകൊൾവിൻ.
10
സകല
സല്ഗുണവും
നീതിയും
സത്യവുമല്ലോ
വെളിച്ചത്തിന്റെ
ഫലം.
11
ഇരുട്ടിന്റെ
നിഷ്ഫലപ്രവൃത്തികളിൽ
കൂട്ടാളികൾ
ആകരുതു;
അവയെ
ശാസിക്ക
അത്രേ
വേണ്ടതു.
12
അവർ
ഗൂഢമായി
ചെയ്യുന്നതു
പറവാൻ
പോലും
ലജ്ജയാകുന്നു.
13
അവയെ
ശാസിക്കുമ്പോഴോ
സകലത്തെയും
കുറിച്ചു
വെളിച്ചത്താൽ
ബോധം
വരും;
ബോധം
വരുന്നതെല്ലാം
വെളിച്ചം
പോലെ
തെളിവല്ലോ.
14
അതുകൊണ്ടു:
“ഉറങ്ങുന്നവനേ,
ഉണർന്നു
മരിച്ചവരുടെ
ഇടയിൽ
നിന്നു
എഴുന്നേൽക്ക;
എന്നാൽ
ക്രിസ്തു
നിന്റെ
മേൽ
പ്രകാശിക്കും”
എന്നു
ചൊല്ലുന്നു.
15
ആകയാൽ
സൂക്ഷമത്തോടെ,
അജ്ഞാനികളായിട്ടല്ല
ജ്ഞാനികളായിട്ടത്രേ
നടപ്പാൻ
നോക്കുവിൻ.
16
ഇതു
ദുഷ്കാലമാകയാൽ
സമയം
തക്കത്തിൽ
ഉപയോഗിച്ചുകൊൾവിൻ.
17
ബുദ്ധിഹീനരാകാതെ
കർത്താവിന്റെ
ഇഷ്ടം
ഇന്നതെന്നു
ഗ്രഹിച്ചുകൊൾവിൻ.
18
വീഞ്ഞു
കുടിച്ചു
മത്തരാകാരുതു;
അതിനാൽ
ദുർന്നടപ്പു
ഉണ്ടാകുമല്ലോ.
ആത്മാവു
നിറഞ്ഞവരായി
സങ്കീർത്തനങ്ങളാലും
19
സ്തുതികളാലും
ആത്മിക
ഗീതങ്ങളാലും
തമ്മിൽ
സംസാരിച്ചും
നിങ്ങളുടെ
ഹൃദയത്തിൽ
കർത്താവിന്നു
പാടിയും
കീർത്തനം
ചെയ്തും
20
നമ്മുടെ
കർത്താവായ
യേശുക്രിസ്തുവിന്റെ
നാമത്തിൽ
ദൈവവും
പിതാവുമായവന്നു
എല്ലായ്പോഴും
എല്ലാറ്റിന്നു
വേണ്ടിയും
സ്തോത്രം
ചെയ്തുകൊൾവിൻ.
21
ക്രിസ്തുവിന്റെ
ഭയത്തിൽ
അന്യോന്യം
കീഴ്പെട്ടിരിപ്പിൻ.
22
ഭാര്യമാരേ,
കർത്താവിന്നു
എന്നപോലെ
സ്വന്ത
ഭർത്താക്കന്മാർക്കു
കീഴടങ്ങുവിൻ.
23
ക്രിസ്തു
ശരീരത്തിന്റെ
രക്ഷിതാവായി
സഭെക്കു
തലയാകുന്നതുപോലെ
ഭർത്താവു
ഭാര്യകൂ
തലയാകുന്നു.
24
എന്നാൽ
സഭ
ക്രിസ്തുവിന്നു
കീഴടങ്ങിയിരിക്കുന്നതു
പോലെ
ഭാര്യമാരും
ഭർത്താക്കന്മാർക്കു
സകലത്തിലും
കീഴടങ്ങിയിരിക്കേണം.
25
ഭർത്താക്കന്മാരേ,
ക്രിസ്തുവും
സഭയെ
സ്നേഹിച്ചതുപോലെ
നിങ്ങളുടെ
ഭാര്യമാരെ
സ്നേഹിപ്പിൻ.
26
അവൻ
അവളെ
വചനത്തോടുകൂടിയ
ജലസ്നാനത്താൽ
വെടിപ്പാക്കി
വിശുദ്ധീകരിക്കേണ്ടതിന്നും
27
കറ,
ചുളുക്കം
മുതലായതു
ഒന്നും
ഇല്ലാതെ
സഭയെ
ശുദ്ധയും
നിഷ്കളങ്കയുമായി
തനിക്കു
തന്നേ
തേജസ്സോടെ
മുന്നിറുത്തേണ്ടതിന്നും
തന്നെത്താൻ
അവൾക്കു
വേണ്ടി
ഏല്പിച്ചുകൊടുത്തു.
28
അവ്വണ്ണം
ഭർത്താക്കന്മാരും
തങ്ങളുടെ
ഭാര്യമാരെ
സ്വന്ത
ശരീരങ്ങളെപ്പോലെ
സ്നേഹിക്കേണ്ടതാകുന്നു.
ഭാര്യയെ
സ്നേഹിക്കുന്നവൻ
തന്നെത്താൻ
സ്നേഹിക്കുന്നു.
29
ആരും
തന്റെ
ജഡത്തെ
ഒരുനാളും
പകെച്ചിട്ടില്ലല്ലോ;
ക്രിസ്തുവും
സഭയെ
ചെയ്യുന്നതു
പോലെ
അതിനെ
പോറ്റി
പുലർത്തുകയത്രേ
ചെയ്യുന്നതു.
30
നാം
അവന്റെ
ശരീരത്തിന്റെ
അവയവങ്ങളല്ലോ.
31
അതു
നിമിത്തം
ഒരു
മനുഷ്യൻ
അപ്പനെയും
അമ്മയെയും
വിട്ടു
ഭാര്യയോടു
പറ്റിച്ചേരും;
ഇരുവരും
ഒരു
ദേഹമായിത്തീരും.
32
ഈ
മർമ്മം
വലിയതു;
ഞാൻ
ക്രിസ്തുവിനെയും
സഭയെയും
ഉദ്ദേശിച്ചത്രേ
പറയുന്നതു.
33
എന്നാൽ
നിങ്ങളും
അങ്ങനെ
തന്നേ
ഓരോരുത്തൻ
താന്താന്റെ
ഭാര്യയെ
തന്നെപ്പോലെ
തന്നേ
സ്നേഹിക്കേണം.
ഭാര്യയോ
ഭർത്താവിനെ
ഭയപ്പെടേണ്ടതാകുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References