സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഇയ്യോബ് 22:25
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
Notes
No Verse Added
History
ഇയ്യോബ് 22:25 (05 28 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഇയ്യോബ് 22:25
1
അതിന്നു
തേമാന്യനായ
എലീഫസ്
ഉത്തരം
പറഞ്ഞതെന്തെന്നാൽ:
2
മനുഷ്യൻ
ദൈവത്തിന്നു
ഉപകാരമായിവരുമോ?
ജ്ഞാനിയായവൻ
തനിക്കു
തന്നേ
ഉപകരിക്കേയുള്ളു.
3
നീ
നീതിമാനായാൽ
സർവ്വശക്തന്നു
പ്രയോജനമുണ്ടോ?
നീ
നിഷ്കളങ്കനായി
നടക്കുന്നതിനാൽ
അവന്നു
ലാഭമുണ്ടോ?
4
നിന്റെ
ഭക്തിനിമിത്തമോ
അവൻ
നിന്നെ
ശാസിക്കയും
നിന്നെ
ന്യായവിസ്താരത്തിൽ
വരുത്തുകയും
ചെയ്യുന്നതു?
5
നിന്റെ
ദുഷ്ടത
വലിയതല്ലയോ?
നിന്റെ
അകൃത്യങ്ങൾക്കു
അന്തവുമില്ല.
6
നിന്റെ
സഹോദരനോടു
നീ
വെറുതെ
പണയം
വാങ്ങി,
നഗ്നന്മാരുടെ
വസ്ത്രം
ഉരിഞ്ഞെടുത്തിരിക്കുന്നു.
7
ക്ഷീണിച്ചവന്നു
നീ
വെള്ളം
കൊടുത്തില്ല;
വിശന്നവന്നു
നീ
ആഹാരം
മുടക്കിക്കളഞ്ഞു.
8
കയ്യൂറ്റക്കാരന്നോ
ദേശം
കൈവശമായി,
മാന്യനായവൻ
അതിൽ
പാർത്തു.
9
വിധവമാരെ
നീ
വെറുങ്കയ്യായി
അയച്ചു;
അനാഥന്മാരുടെ
ഭുജങ്ങളെ
നീ
ഒടിച്ചുകളഞ്ഞു.
10
അതുകൊണ്ടു
നിന്റെ
ചുറ്റും
കണികൾ
ഇരിക്കുന്നു.
പെട്ടെന്നു
ഭയം
നിന്നെ
ഭ്രമിപ്പിക്കുന്നു.
11
അല്ല,
നീ
അന്ധകാരത്തെയും
നിന്നെ
മൂടുന്ന
പെരുവെള്ളത്തെയും
കണുന്നില്ലയോ?
12
ദൈവം
സ്വര്ഗ്ഗോന്നതത്തിൽ
ഇല്ലയോ?
നക്ഷത്രങ്ങൾ
എത്ര
ഉയർന്നിരിക്കുന്നു
എന്നു
നോക്കുക.
13
എന്നാൽ
നീ:
ദൈവം
എന്തറിയുന്നു?
കൂരിരുട്ടിൽ
അവൻ
ന്യായം
വിധിക്കുമോ?
14
കാണാതവണ്ണം
മേഘങ്ങൾ
അവന്നു
മറ
ആയിരിക്കുന്നു;
ആകാശമണ്ഡലത്തിൽ
അവൻ
ഉലാവുന്നു
എന്നു
പറയുന്നു.
15
ദുഷ്ടമനുഷ്യർ
നടന്നിരിക്കുന്ന
പുരാതനമാർഗ്ഗം
നീ
പ്രമാണിക്കുമോ?
16
കാലം
തികയും
മുമ്പെ
അവർ
പിടിപെട്ടുപോയി;
അവരുടെ
അടിസ്ഥാനം
നദിപോലെ
ഒഴുകിപ്പോയി.
17
അവർ
ദൈവത്തോടു:
ഞങ്ങളെ
വിട്ടുപോക;
സർവ്വശക്തൻ
ഞങ്ങളോടു
എന്തു
ചെയ്യും
എന്നു
പറഞ്ഞു.
18
അവനോ
അവരുടെ
വീടുകളെ
നന്മകൊണ്ടു
നിറെച്ചു;
ദുഷ്ടന്മാരുടെ
ആലോചന
എന്നോടു
അകന്നിരിക്കുന്നു.
19
നീതിമാന്മാർ
കണ്ടു
സന്തോഷിക്കുന്നു;
കുറ്റമില്ലാത്തവൻ
അവരെ
പരിഹസിച്ചു:
20
ഞങ്ങളുടെ
എതിരാളികൾ
മുടിഞ്ഞുപോയി;
അവരുടെ
ശേഷിപ്പു
തീക്കിരയായി
എന്നു
പറയുന്നു.
21
നീ
അവനോടിണങ്ങി
സമാധാനമായിരിക്ക;
അതിനാൽ
നിനക്കു
നന്മ
വരും.
22
അവന്റെ
വായിൽനിന്നു
ഉപദേശം
കൈക്കൊൾക;
അവന്റെ
വചനങ്ങളെ
നിന്റെ
ഹൃദയത്തിൽ
സംഗ്രഹിക്ക.
23
സർവ്വശക്തങ്കലേക്കു
തിരിഞ്ഞാൽ
നീ
അഭിവൃദ്ധിപ്രാപിക്കും;
നീതികേടു
നിന്റെ
കൂടാരങ്ങളിൽനിന്നു
അകറ്റിക്കളയും.
24
നിന്റെ
പൊന്നു
പൊടിയിലും
ഓഫീർതങ്കം
തോട്ടിലെ
കല്ലിൻ
ഇടയിലും
ഇട്ടുകളക.
25
അപ്പോൾ
സർവ്വശക്തൻ
നിന്റെ
പൊന്നും
നിനക്കു
വെള്ളിവാളവും
ആയിരിക്കും.
26
അന്നു
നീ
സർവ്വശക്തനിൽ
പ്രമോദിക്കും;
ദൈവത്തിങ്കലേക്കു
നിന്റെ
മുഖം
ഉയർത്തും.
27
നീ
അവനോടു
പ്രാർത്ഥിക്കും;
അവൻ
നിന്റെ
പ്രാർത്ഥന
കേൾക്കും;
നീ
നിന്റെ
നേർച്ചകളെ
കഴിക്കും.
28
നീ
ഒരു
കാര്യം
നിരൂപിക്കും;
അതു
നിനക്കു
സാധിക്കും;
നിന്റെ
വഴികളിൽ
വെളിച്ചം
പ്രകാശിക്കും.
29
നിന്നെ
താഴ്ത്തുമ്പോൾ
ഉയർച്ച
എന്നു
നീ
പറയും;
താഴ്മയുള്ളവനെ
അവൻ
രക്ഷിക്കും.
30
നിർദ്ദോഷിയല്ലാത്തവനെപ്പോലും
അവൻ
വിടുവിക്കും;
നിന്റെ
കൈകളുടെ
വെടിപ്പിനാൽ
അവൻ
വിടുവിക്കപ്പെടും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References