സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ് 9:31
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
Notes
No Verse Added
History
ലൂക്കോസ് 9:31 (04 33 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 9:31
1
അവൻ
പന്തിരുവരെ
അടുക്കൽ
വിളിച്ചു,
സകല
ഭൂതങ്ങളുടെമേലും
വ്യാധികളെ
സൌഖ്യമാക്കുവാനും
അവർക്കു
ശക്തിയും
അധികാരവും
കൊടുത്തു;
2
ദൈവരാജ്യം
പ്രസംഗിപ്പാനും
രോഗികൾക്കു
സൌഖ്യം
വരുത്തുവാനും
അവരെ
അയച്ചു
പറഞ്ഞതു:
3
വഴിക്കു
വടിയും
പൊക്കണവും
അപ്പവും
പണവും
ഒന്നും
എടുക്കരുതു;
രണ്ടു
ഉടുപ്പും
അരുതു.
4
നിങ്ങൾ
ഏതു
വീട്ടിൽ
എങ്കിലും
ചെന്നാൽ
അവിടം
വിട്ടുപോകുംവരെ
അവിടെത്തന്നെ
പാർപ്പിൻ.
5
ആരെങ്കിലും
നിങ്ങളെ
കൈക്കൊള്ളാതിരുന്നാൽ
ആ
പട്ടണം
വിട്ടു
അവരുടെ
നേരെ
സാക്ഷ്യത്തിന്നായി
നിങ്ങളുടെ
കാലിൽനിന്നു
പൊടി
തട്ടിക്കളവിൻ.
6
അവർ
പുറപ്പെട്ടു
എങ്ങും
സുവിശേഷിച്ചും
രോഗികളെ
സൌഖ്യമാക്കിയും
കൊണ്ടു
ഊർതോറും
സഞ്ചരിച്ചു.
7
സംഭവിക്കുന്നതു
എല്ലാം
ഇടപ്രഭുവായ
ഹെരോദാവു
കേട്ടു.
8
യോഹന്നാൻ
മരിച്ചവരിൽ
നിന്നു
ഉയിർത്തെഴുന്നേറ്റു
എന്നു
ചിലരും
ഏലീയാവു
പ്രത്യക്ഷനായി
എന്നു
ചിലരും
പുരാതനപ്രവാചകന്മാരിൽ
ഒരുത്തൻ
ഉയിർത്തെഴുന്നേറ്റു
എന്നു
മറ്റുചിലരും
പറക
കൊണ്ടു
ഹെരോദാവു
ചഞ്ചലിച്ചു:
9
യോഹന്നാനെ
ഞാൻ
ശിരഃഛേദം
ചെയ്തു;
എന്നാൽ
ഞാൻ
ഇങ്ങനെയുള്ളതു
കേൾക്കുന്ന
ഇവൻ
ആർ
എന്നു
പറഞ്ഞു
അവനെ
കാണ്മാൻ
ശ്രമിച്ചു.
10
അപ്പൊസ്തലന്മാർ
മടങ്ങിവന്നിട്ടു
തങ്ങൾ
ചെയ്തതു
ഒക്കെയും
അവനോടു
അറിയിച്ചു.
അവൻ
അവരെ
കൂട്ടിക്കൊണ്ടു
ബേത്ത്സയിദ
എന്ന
പട്ടണത്തിലേക്കു
തനിച്ചു
വാങ്ങിപ്പോയി.
11
അതു
പുരുഷാരം
അറിഞ്ഞു
അവനെ
പിന്തുടർന്നു.
അവൻ
അവരെ
കൈക്കൊണ്ടു
ദൈവരാജ്യത്തെക്കുറിച്ചു
അവരോടു
സംസാരിക്കയും
രോഗശാന്തി
വേണ്ടിയവരെ
സൌഖ്യമാക്കുകയും
ചെയ്തു.
12
പകൽ
കഴിവാറായപ്പോൾ
പന്തിരുവർ
അടുത്തുവന്നു
അവനോടു:
ഇവിടെ
നാം
മരുഭൂമിയിൽ
ആയിരിക്കകൊണ്ടു
പുരുഷാരം
ചുറ്റുമുള്ള
ഊരുകളിലും
കുടികളിലും
പോയി
രാത്രി
പാർപ്പാനും
ആഹാരം
വാങ്ങുവാനും
വേണ്ടി
അവരെ
പറഞ്ഞയക്കേണം
എന്നു
പറഞ്ഞു.
13
അവൻ
അവരോടു:
“നിങ്ങൾ
തന്നേ
അവർക്കു
ഭക്ഷിപ്പാൻ
കൊടുപ്പിൻ
”
എന്നു
പറഞ്ഞതിന്നു:
അഞ്ചപ്പവും
രണ്ടുമീനും
അല്ലാതെ
അധികം
ഞങ്ങളുടെ
പക്കൽ
ഇല്ല;
ഞങ്ങൾ
പോയി
ഈ
സകലജനത്തിന്നും
വേണ്ടി
ഭോജ്യങ്ങൾ
കൊള്ളേണമോ
എന്നു
അവർ
പറഞ്ഞു.
14
ഏകദേശം
അയ്യായിരം
പുരുഷന്മാർ
ഉണ്ടായിരുന്നു.
പിന്നെ
അവർ
തന്റെ
ശിഷ്യന്മാരോടു:
“അവരെ
അമ്പതു
വീതം
പന്തിപന്തിയായി
ഇരുത്തുവിൻ
”
എന്നു
പറഞ്ഞു.
15
അവർ
അങ്ങനെ
ചെയ്തു
എല്ലാവരെയും
ഇരുത്തി.
16
അവൻ
ആ
അഞ്ചു
അപ്പവും
രണ്ടു
മീനും
എടുത്തുകൊണ്ടു
സ്വർഗ്ഗത്തേക്കു
നോക്കി
അവയെ
അനുഗ്രഹിച്ചു
നുറുക്കി
പുരുഷാരത്തിന്നു
വിളമ്പുവാൻ
ശിഷ്യന്മാരുടെ
കയ്യിൽ
കൊടുത്തു.
17
എല്ലാവരും
തിന്നു
തൃപ്തരായി,
ശേഷിച്ച
കഷണം
പന്ത്രണ്ടു
കൊട്ട
എടുത്തു.
18
അവൻ
തനിച്ചു
പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ
ശിഷ്യന്മാർ
കൂടെ
ഉണ്ടായിരുന്നു;
അവൻ
അവരോടു:
“പുരുഷാരം
എന്നെ
ആരെന്നു
പറയുന്നു”
എന്നു
ചോദിച്ചു.
19
യോഹന്നാൻസ്നാപകൻ
എന്നും
ചിലർ
ഏലീയാവു
എന്നും
മറ്റു
ചിലർ
പുരാതന
പ്രവാചകന്മാരിൽ
ഒരുത്തൻ
ഉയിർത്തെഴുന്നേറ്റു
എന്നും
പറയുന്നു
എന്നു
അവർ
ഉത്തരം
പറഞ്ഞു.
20
അവൻ
അവരോടു:
“എന്നാൽ
നിങ്ങൾ
എന്നെ
ആരെന്നു
പറയുന്നു”
എന്നു
ചോദിച്ചതിന്നു:
ദൈവത്തിന്റെ
ക്രിസ്തു
എന്നു
പത്രൊസ്
ഉത്തരം
പറഞ്ഞു.
21
“ഇതു
ആരോടും
പറയരുതെന്നു”
അവൻ
അവരോടു
അമർച്ചയായിട്ടു
കല്പിച്ചു.
22
“മനുഷ്യപുത്രൻ
പലതും
സഹിക്കയും
മൂപ്പന്മാർ
മഹാപുരോഹിതന്മാർ
ശാസ്ത്രികൾ
എന്നിവർ
അവനെ
തള്ളിക്കളഞ്ഞു
കൊല്ലുകയും
അവൻ
മൂന്നാം
നാൾ
ഉയിർത്തെഴുന്നേൽക്കയും
വേണം”
എന്നു
പറഞ്ഞു.
23
പിന്നെ
അവൻ
എല്ലാവരോടും
പറഞ്ഞതു:
“എന്നെ
അനുഗമിപ്പാൻ
ഒരുത്തൻ
ഇച്ഛിച്ചാൽ
അവൻ
തന്നെത്താൻ
നിഷേധിച്ചു
നാൾതോറും
തന്റെ
ക്രൂശ്
എടുത്തുംകൊണ്ടു
എന്നെ
അനുഗമിക്കട്ടെ.
24
ആരെങ്കിലും
തന്റെ
ജീവനെ
രക്ഷിപ്പാൻ
ഇച്ഛിച്ചാൽ
അതിനെ
കളയും;
എന്റെ
നിമിത്തം
ആരെങ്കിലും
തന്റെ
ജീവനെ
കളഞ്ഞാലോ
അതിനെ
രക്ഷിക്കും.
25
ഒരു
മനുഷ്യൻ
സർവ്വലോകവും
നേടീട്ടു
തന്നെത്താൻ
നഷ്ടമാക്കിക്കളകയോ
ചേതം
വരുത്തുകയോ
ചെയ്താൻ
അവന്നു
എന്തു
പ്രയോജനം?
26
ആരെങ്കിലും
എന്നെയും
എന്റെ
വചനങ്ങളെയും
കുറിച്ചു
നാണിച്ചാൽ
അവനെക്കുറിച്ചു
മനുഷ്യപുത്രൻ
തന്റെയും
പിതാവിന്റെയും
വിശുദ്ധദൂതന്മാരുടെയും
മഹത്വത്തിൽ
വരുമ്പോൾ
നാണിക്കും.
27
എന്നാൽ
ദൈവരാജ്യം
കാണുവോളം
മരണം
ആസ്വദിക്കാത്തവർ
ചിലർ
ഇവിടെ
നിൽക്കുന്നവരിൽ
ഉണ്ടു
സത്യം”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
28
ഈ
വാക്കുകളെ
പറഞ്ഞിട്ടു
ഏകദേശം
എട്ടുനാൾ
കഴിഞ്ഞപ്പോൾ
അവൻ
പത്രൊസിനെയും
യോഹന്നാനെയും
യാക്കോബിനെയും
കൂട്ടിക്കൊണ്ടു
പ്രാർത്ഥിപ്പാൻ
മലയിൽ
കയറിപ്പോയി.
29
അവൻ
പ്രാർത്ഥിക്കുമ്പോൾ
മുഖത്തിന്റെ
ഭാവം
മാറി,
ഉടുപ്പു
മിന്നുന്ന
വെള്ളയായും
തിർന്നു.
30
രണ്ടു
പുരുഷന്മാർ
അവനോടു
സംഭാഷിച്ചു;
മോശെയും
ഏലീയാവും
തന്നേ.
31
അവർ
തേജസ്സിൽ
പ്രത്യക്ഷരായി
അവൻ
യെരൂശലേമിൽ
പ്രാപിപ്പാനുള്ള
നിര്യാണത്തെക്കുറിച്ചു
സംസാരിച്ചു.
32
പത്രൊസും
കൂടെയുള്ളവരും
ഉറക്കത്താൽ
ഭാരപ്പെട്ടിരുന്നു;
ഉണർന്നശേഷം
അവന്റെ
തേജസ്സിനെയും
അവനോടു
കൂടെ
നില്ക്കുന്ന
രണ്ടു
പുരുഷന്മാരെയും
കണ്ടു.
33
അവർ
അവനെ
വിട്ടുപിരിയുമ്പോൾ
പത്രൊസ്
യേശുവിനോടു:
ഗുരോ,
നാം
ഇവിടെ
ഇരിക്കുന്നതു
നല്ലതു;
ഞങ്ങൾ
മൂന്നു
കുടിൽ
ഉണ്ടാക്കട്ടെ,
ഒന്നു
നിനക്കും
ഒന്നു
മോശെക്കും
ഒന്നു
ഏലീയാവിന്നും
എന്നു
താൻ
പറയുന്നതു
ഇന്നതു
എന്നു
അറിയാതെ
പറഞ്ഞു.
34
ഇതു
പറയുമ്പോൾ
ഒരു
മേഘം
വന്നു
അവരുടെമേൽ
നിഴലിട്ടു.
അവർ
മേഘത്തിൽ
ആയപ്പോൾ
പേടിച്ചു.
35
മേഘത്തിൽനിന്നു:
ഇവൻ
എന്റെ
പ്രിയപുത്രൻ,
ഇവന്നു
ചെവികൊടുപ്പിൻ
എന്നു
ഒരു
ശബ്ദം
ഉണ്ടായി.
36
ശബ്ദം
ഉണ്ടായ
നേരത്തു
യേശുവിനെ
തനിയേ
കണ്ടു;
അവർ
കണ്ടതു
ഒന്നും
ആ
നാളുകളിൽ
ആരോടും
അറിയിക്കാതെ
മൌനമായിരുന്നു.
37
പിറ്റെന്നാൾ
അവർ
മലയിൽ
നിന്നു
ഇറങ്ങി
വന്നപ്പോൾ
ബഹുപുരുഷാരം
അവനെ
എതിരേറ്റു.
38
കൂട്ടത്തിൽനിന്നു
ഒരാൾ
നിലവിളിച്ചു:
ഗുരോ,
എന്റെ
മകനെ
കടാക്ഷിക്കേണമെന്നു
ഞാൻ
നിന്നോടു
അപേക്ഷിക്കുന്നു;
അവൻ
എനിക്കു
ഏകജാതൻ
ആകുന്നു.
39
ഒരാത്മാവു
അവനെ
പിടിച്ചിട്ടു
അവൻ
പൊടുന്നനവേ
നിലവിളിക്കുന്നു;
അതു
അവനെ
നുരെപ്പിച്ചു
പിടെപ്പിക്കുന്നു;
പിന്നെ
അവനെ
ഞെരിച്ചിട്ടു
പ്രയാസത്തോടെ
വിട്ടുമാറുന്നു.
40
അതിനെ
പുറത്താക്കുവാൻ
നിന്റെ
ശിഷ്യന്മാരോടു
അപേക്ഷിച്ചു
എങ്കിലും
അവർക്കു
കഴിഞ്ഞില്ല
എന്നു
പറഞ്ഞു.
41
അതിന്നു
യേശു:
“അവിശ്വാസവും
കോട്ടവുമുള്ള
തലമുറയേ,
എത്രത്തോളം
ഞാൻ
നിങ്ങളോടുകൂടെ
ഇരുന്നു
നിങ്ങളെ
സഹിക്കും?
നിന്റെ
മകനെ
ഇവിടെ
കൊണ്ടുവരിക”
എന്നു
ഉത്തരം
പറഞ്ഞു;
42
അവൻ
വരുമ്പോൾ
തന്നേ
ഭൂതം
അവനെ
തള്ളിയിട്ടു
പിടെപ്പിച്ചു.
യേശു
അശുദ്ധാത്മാവിനെ
ശാസിച്ചു
ബാലനെ
സൌഖ്യമാക്കി,
അപ്പനെ
ഏല്പിച്ചു.
43
എല്ലാവരും
ദൈവത്തിന്റെ
മഹിമയിങ്കൽ
വിസ്മയിച്ചു.
യേശു
ചെയ്യുന്നതിൽ
ഒക്കെയും
എല്ലാവരും
ആശ്ചര്യപ്പെടുമ്പോൾ
അവൻ
തന്റെ
ശിഷ്യന്മാരോടു:
44
“നിങ്ങൾ
ഈ
വാക്കു
ശ്രദ്ധിച്ചു
കേട്ടുകൊൾവിൻ:
മനുഷ്യപുത്രൻ
മനുഷ്യരുടെ
കയ്യിൽ
ഏല്പിക്കപ്പെടുവാൻ
പോകുന്നു”
എന്നു
പറഞ്ഞു.
45
ആ
വാക്കു
അവർ
ഗ്രഹിച്ചില്ല;
അതു
തിരിച്ചറിയാതവണ്ണം
അവർക്കു
മറഞ്ഞിരുന്നു;
ആ
വാക്കു
സംബന്ധിച്ചു
അവനോടു
ചോദിപ്പാൻ
അവർ
ശങ്കിച്ചു.
46
അവരിൽവെച്ചു
ആർ
വലിയവൻ
എന്നു
ഒരു
വാദം
അവരുടെ
ഇടയിൽ
നടന്നു.
47
യേശു
അവരുടെ
ഹൃദയവിചാരം
കണ്ടു
ഒരു
ശിശുവിനെ
എടുത്തു
അരികെ
നിറുത്തി:
48
“ഈ
ശിശുവിനെ
എന്റെ
നാമത്തിൽ
ആരെങ്കിലും
കൈക്കൊണ്ടാൽ
എന്നെ
കൈക്കൊള്ളുന്നു;
എന്നെ
കൈക്കൊള്ളുന്നവനോ
എന്നെ
അയച്ചവനെ
കൈക്കൊള്ളുന്നു;
നിങ്ങളെല്ലാവരിലും
ചെറിയവനായവൻ
അത്രേ
വലിയവൻ
ആകും”
എന്നു
അവരോടു
പറഞ്ഞു.
49
നാഥാ,
ഒരുത്തൻ
നിന്റെ
നാമത്തിൽ
ഭൂതങ്ങളെ
പുറത്താക്കുന്നതു
ഞങ്ങൾ
കണ്ടു;
ഞങ്ങളോടുകൂടെ
നിന്നെ
അനുഗമിക്കായ്കയാൽ
അവനെ
വിരോധിച്ചു
എന്നു
യോഹന്നാൻ
പറഞ്ഞതിന്നു
യേശു
അവനോടു:
50
വിരോധിക്കരുതു;
നിങ്ങൾക്കു
പ്രതികൂലമല്ലാത്തവൻ
നിങ്ങൾക്കു
അനുകൂലമല്ലോ”
എന്നു
പറഞ്ഞു.
51
അവന്റെ
ആരോഹണത്തിന്നുള്ള
കാലം
തികയാറായപ്പോൾ
അവൻ
യെരൂശലേമിലേക്കു
യാത്രയാവാൻ
മനസ്സു
ഉറപ്പിച്ചു
തനിക്കു
മുമ്പായി
ദൂതന്മാരെ
അയച്ചു.
52
അവർ
പോയി
അവന്നായി
വട്ടംകൂട്ടേണ്ടതിന്നു
ശമര്യക്കാരുടെ
ഒരു
ഗ്രാമത്തിൽ
ചെന്നു.
53
എന്നാൽ
അവൻ
യെരൂശലേമിലേക്കു
പോകുവാൻ
ഭാവിച്ചിരിക്കയാൽ
അവർ
അവനെ
കൈക്കൊണ്ടില്ല.
54
അതു
അവന്റെ
ശിഷ്യന്മാരായ
യാക്കോബും
യോഹന്നാനും
കണ്ടിട്ടു:
കർത്താവേ,
(ഏലിയാവു
ചെയ്തതുപോലെ)
ആകാശത്തുനിന്നു
തീ
ഇറങ്ങി
അവരെ
നശിപ്പിപ്പാൻ
ഞങ്ങൾ
പറയുന്നതു
നിനക്കു
സമ്മതമോ
എന്നു
ചോദിച്ചു.
55
അവൻ
തിരിഞ്ഞു
അവരെ
ശാസിച്ചു:
(“നിങ്ങൾ
ഏതു
ആത്മാവിന്നു
അധീനർ
എന്നു
നിങ്ങൾ
അറിയുന്നില്ല;
56
മനുഷ്യ
പുത്രൻ
മനുഷ്യരുടെ
പ്രാണങ്ങളെ
നശിപ്പിപ്പാനല്ല
രക്ഷിപ്പാനത്രേ
വന്നതു”
എന്നു
പറഞ്ഞു.)
അവർ
വേറൊരു
ഗ്രാമത്തിലേക്കു
പോയി.
57
അവർ
വഴിപോകുമ്പോൾ
ഒരുത്തൻ
അവനോടു:
നീ
എവിടെപോയാലും
ഞാൻ
നിന്നെ
അനുഗമിക്കാം
എന്നു
പറഞ്ഞു.
58
യേശു
അവനോടു:
“കുറുനരികൾക്കു
കുഴിയും
ആകാശത്തിലെ
പറവജാതിക്കു
കൂടും
ഉണ്ടു;
മനുഷ്യപുത്രന്നോ
തല
ചായിപ്പാൻ
സ്ഥലമില്ല
”
എന്നു
പറഞ്ഞു.
59
വേറൊരുത്തനോടു:
“എന്നെ
അനുഗമിക്ക”
എന്നു
പറഞ്ഞാറെ
അവൻ:
ഞാൻ
മുമ്പെ
പോയി
എന്റെ
അപ്പനെ
കുഴിച്ചിടുവാൻ
അനുവാദം
തരേണം
എന്നു
പറഞ്ഞു.
60
അവൻ
അവനോടു:
“മരിച്ചവർ
തങ്ങളുടെ
മരിച്ചവരെ
കുഴിച്ചിടട്ടെ;
നീയോ
പോയി
ദൈവരാജ്യം
അറിയിക്ക”
എന്നു
പറഞ്ഞു.
61
മറ്റൊരുത്തൻ:
കർത്താവേ,
ഞാൻ
നിന്നെ
അനുഗമിക്കാം;
ആദ്യം
എന്റെ
വീട്ടിലുള്ളവരോടു
യാത്ര
പറവാൻ
അനുവാദം
തരേണം
എന്നു
പറഞ്ഞു.
62
യേശു
അവനോടു:
“കലപ്പെക്കു
കൈ
വെച്ച
ശേഷം
പുറകോട്ടു
നോക്കുന്നവൻ
ആരും
ദൈവരാജ്യത്തിന്നു
കൊള്ളാകുന്നവനല്ല
”
എന്നു
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References