സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പ്രവൃത്തികൾ 5:20
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
Notes
No Verse Added
History
പ്രവൃത്തികൾ 5:20 (03 55 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പ്രവൃത്തികൾ 5:20
1
എന്നാൽ
അനന്യാസ്
എന്നു
പേരുള്ള
ഒരു
പുരുഷൻ
തന്റെ
ഭാര്യയായ
സഫീരയോടു
കൂടെ
ഒരു
നിലം
വിറ്റു.
2
ഭാര്യയുടെ
അറിവോടെ
വിലയിൽ
കുറെ
എടുത്തുവെച്ചു
ഒരംശം
കൊണ്ടുവന്നു
അപ്പൊസ്തലന്മാരുടെ
കാല്കൽ
വെച്ചു.
3
അപ്പോൾ
പത്രൊസ്:
അനന്യാസേ,
പരിശുദ്ധാത്മാവിനോടു
വ്യാജം
കാണിപ്പാനും
നിലത്തിന്റെ
വിലയിൽ
കുറെ
എടുത്തുവെപ്പാനും
സാത്താൻ
നിന്റെ
ഹൃദയം
കൈവശമാക്കിയതു
എന്തു?
4
അതു
വില്ക്കും
മുമ്പെ
നിന്റേതായിരുന്നില്ലെയോ?
വിറ്റശേഷവും
നിന്റെ
കൈവശം
അല്ലാഞ്ഞുവോ?
ഈ
കാര്യത്തിനു
നീ
മനസ്സുവെച്ചതു
എന്തു?
മനുഷ്യരോടല്ല
ദൈവത്തോടത്രേ
നീ
വ്യാജം
കാണിച്ചതു
എന്നു
പറഞ്ഞു.
5
ഈ
വാക്കു
കേട്ടിട്ടു
അനന്യാസ്
വീണു
പ്രാണനെ
വിട്ടു;
ഇതു
കേട്ടവർക്കു
എല്ലാവർക്കും
മഹാഭയം
ഉണ്ടായി.
6
ബാല്യക്കാർ
എഴുന്നേറ്റു
അവനെ
ശീലപൊതിഞ്ഞു
പുറത്തു
കൊണ്ടുപോയി
കുഴിച്ചിട്ടു.
7
ഏകദേശം
മൂന്നു
മണിനേരം
കഴിഞ്ഞപ്പോൾ
അവന്റെ
ഭാര്യ
ഈ
സംഭവിച്ചതു
ഒന്നും
അറിയാതെ
അകത്തുവന്നു.
8
പത്രൊസ്
അവളോടു:
ഇത്രെക്കോ
നിങ്ങൾ
നിലം
വിറ്റതു?
പറക
എന്നു
പറഞ്ഞു;
അതേ,
ഇത്രെക്കു
തന്നെ
എന്നു
അവൾ
പറഞ്ഞു.
9
പത്രൊസ്
അവളോടു:
കർത്താവിന്റെ
ആത്മാവിനെ
പരീക്ഷിപ്പാൻ
നിങ്ങൾ
തമ്മിൽ
ഒത്തതു
എന്തു?
ഇതാ,
നിന്റെ
ഭർത്താവിനെ
കുഴിച്ചിട്ടവരുടെ
കാൽ
വാതിൽക്കൽ
ഉണ്ടു;
അവർ
നിന്നെയും
പുറത്തു
കൊണ്ടുപോകും
എന്നു
പറഞ്ഞു.
10
ഉടനെ
അവൾ
അവന്റെ
കാൽക്കൽ
വീണു
പ്രാണനെ
വിട്ടു;
ബാല്യക്കാർ
അകത്തു
വന്നു
അവൾ
മരിച്ചു
എന്നു
കണ്ടു
പുറത്തു
കൊണ്ടുപോയി
ഭർത്താവിന്റെ
അരികെ
കുഴിച്ചിട്ടു.
11
സർവസഭെക്കും
ഇതു
കേട്ടവർക്കു
എല്ലാവർക്കും
മഹാഭയം
ഉണ്ടായി.
12
അപ്പൊസ്തലന്മാരുടെ
കയ്യാൽ
ജനത്തിന്റെ
ഇടയിൽ
പല
അടയാളങ്ങളും
അത്ഭുതങ്ങളും
നടന്നു;
അവർ
എല്ലാവരും
ഏകമനസ്സോടെ
ശലോമോന്റെ
മണ്ഡപത്തിൽ
കൂടിവരിക
പതിവായിരുന്നു.
13
മറ്റുള്ളവരിൽ
ആരും
അവരോടു
ചേരുവാൻ
തുനിഞ്ഞില്ല;
ജനമോ
അവരെ
പുകഴ്ത്തിപ്പോന്നു.
14
മേല്ക്കുമേൽ
അനവധി
പുരുഷന്മാരും
സ്ത്രീകളും
കർത്താവിൽ
വിശ്വസിച്ചു
ചേർന്നുവന്നു.
15
രോഗികളെ
പുറത്തുകൊണ്ടുവന്നു,
പത്രൊസ്
കടന്നുപോകുമ്പോൾ
അവന്റെ
നിഴൽ
എങ്കിലും
അവരിൽ
വല്ലവരുടെയുംമേൽ
വീഴേണ്ടതിന്നു
വീഥികളിൽ
വിരിപ്പിന്മേലും
കിടക്കമേലും
കിടത്തും.
16
അതുകൂടാതെ
യെരൂശലേമിന്നു
ചുറ്റുമുള്ള
പട്ടണങ്ങളിൽനിന്നു
പുരുഷാരം
വന്നുകൂടി
രോഗികളെയും
അശുദ്ധാത്മാക്കൾ
ബാധിച്ചവരെയും
കൊണ്ടുവരികയും
അവർ
എല്ലാവരും
സൌഖ്യം
പ്രാപിക്കയും
ചെയ്യും.
17
പിന്നെ
മഹാപുരോഹിതനും
സദൂക്യരുടെ
മതക്കാരായ
അവന്റെ
പക്ഷക്കാരൊക്കെയും
18
അസൂയ
നിറഞ്ഞു
എഴുന്നേറ്റു
അപ്പൊസ്തലന്മാരെ
പിടിച്ചു
പൊതു
തടവിൽ
ആക്കി.
19
രാത്രിയിലോ
കർത്താവിന്റെ
ദൂതൻ
കാരാഗൃഹവാതിൽ
തുറന്നു
അവരെ
പുറത്തു
കൊണ്ടു
വന്നു:
20
നിങ്ങൾ
ദൈവാലയത്തിൽ
ചെന്നു
ഈ
ജീവന്റെ
വചനം
എല്ലാം
ജനത്തോടു
പ്രസ്താവിപ്പിൻ
എന്നു
പറഞ്ഞു.
21
അവർ
കേട്ടു
പുലർച്ചെക്കു
ദൈവാലയത്തിൽ
ചെന്നു
ഉപദേശിച്ചുകൊണ്ടിരുന്നു;
മഹാപുരോഹിതനും
കൂടെയുള്ളവരും
വന്നു
ന്യായാധിപസംഘത്തെയും
യിസ്രയേൽമക്കളുടെ
മൂപ്പന്മാരെയും
എല്ലാം
വിളിച്ചുകൂട്ടി,
അവരെ
കൊണ്ടുവരുവാൻ
തടവിലേക്കു
ആളയച്ചു.
22
ചേവകർ
ചെന്നപ്പോൾ
അവരെ
കാരാഗൃഹത്തിൽ
കാണാതെ
മടങ്ങിവന്നു:
കാരാഗൃഹം
നല്ല
സൂക്ഷമത്തോടെ
പൂട്ടിയിരിക്കുന്നതും
കാവൽക്കാർ
വാതിൽക്കൽ
നില്ക്കുന്നതും
ഞങ്ങൾ
കണ്ടു;
23
തുറന്നപ്പോഴോ
അകത്തു
ആരെയും
കണ്ടില്ല
എന്നു
അറിയിച്ചു.
24
ഈ
വാക്കു
കേട്ടിട്ടു
ദൈവാലയത്തിലെ
പടനായകനും
മഹാപുരോഹിതന്മാരും
ഇതു
എന്തായിത്തീരും
എന്നു
അവരെക്കുറിച്ചു
ചഞ്ചലിച്ചു.
25
അപ്പോൾ
ഒരുത്തൻ
വന്നു:
നിങ്ങൾ
തടവിൽ
ആക്കിയ
പുരുഷന്മാർ
ദൈവാലയത്തിൽ
നിന്നുകൊണ്ടു
ജനത്തെ
ഉപദേശിക്കുന്നു
എന്നു
ബോധിപ്പിച്ചു.
26
പടനായകൻ
ചേവകരുമായി
ചെന്നു,
ജനം
കല്ലെറിയും
എന്നു
ഭയപ്പെടുകയാൽ
ബലാൽക്കാരം
ചെയ്യാതെ
അവരെ
കൂട്ടിക്കൊണ്ടുവന്നു.
27
അങ്ങനെ
അവരെ
കൊണ്ടുവന്നു
ന്യായാധിപസംഘത്തിന്മുമ്പാകെ
നിറുത്തി;
മഹാപുരോഹിതൻ
അവരോടു:
28
ഈ
നാമത്തിൽ
ഉപദേശിക്കരുതു
എന്നു
ഞങ്ങൾ
നിങ്ങളോടു
അമർച്ചയായി
കല്പിച്ചുവല്ലോ;
നിങ്ങളോ
യെരൂശലേമിനെ
നിങ്ങളുടെ
ഉപദേശംകൊണ്ടു
നിറെച്ചിരിക്കുന്നു;
ആ
മനുഷ്യന്റെ
രക്തം
ഞങ്ങളുടെ
മേൽ
വരുത്തുവാൻ
ഇച്ഛിക്കുന്നു.
എന്നു
പറഞ്ഞു.
29
അതിന്നു
പത്രൊസും
ശേഷം
അപ്പൊസ്തലന്മാരും:
മനുഷ്യരെക്കാൾ
ദൈവത്തെ
അനുസരിക്കേണ്ടതാകുന്നു.
30
നിങ്ങൾ
മരത്തിൽ
തൂക്കിക്കൊന്ന
യേശുവിനെ
നമ്മുടെ
പിതാക്കന്മാരുടെ
ദൈവം
ഉയിർപ്പിച്ചു;
31
യിസ്രായേലിന്നു
മാനസാന്തരവും
പാപമോചനവും
നല്കുവാൻ
ദൈവം
അവനെ
പ്രഭുവായും
രക്ഷിതാവായും
തന്റെ
വലങ്കയ്യാൽ
ഉയർത്തിയിരിക്കുന്നു.
32
ഈ
വസ്തുതെക്കു
ഞങ്ങളും
ദൈവം
തന്നെ
അനുസരിക്കുന്നവർക്കു
നല്കിയ
പരിശുദ്ധാത്മാവും
സാക്ഷികൾ
ആകുന്നു
എന്നു
ഉത്തരം
പറഞ്ഞു.
33
ഇതു
കേട്ടപ്പോൾ
അവർ
കോപപരവശരായി
അവരെ
ഒടുക്കിക്കളവാൻ
ഭാവിച്ചു.
34
അപ്പോൾ
സർവ്വ
ജനത്തിനും
ബഹുമാനമുള്ള
ധർമ്മോപദേഷ്ടാവായ
ഗമാലീയേൽ
എന്നൊരു
പരീശൻ
ന്യായധിപസംഘത്തിൽ
എഴുന്നേറ്റു,
അവരെ
കുറെ
നേരം
പുറത്താക്കുവാൻ
കല്പിച്ചു.
35
പിന്നെ
അവൻ
അവരോടു:
യിസ്രായേൽ
പുരുഷന്മാരെ,
ഈ
മനുഷ്യരുടെ
കാര്യത്തിൽ
നിങ്ങൾ
എന്തു
ചെയ്യാൻ
പോകുന്നു
എന്നു
സൂക്ഷിച്ചുകൊൾവിൻ.
36
ഈ
നാളുകൾക്കു
മുമ്പെ
തദാസ്
എന്നവൻ
എഴുന്നേറ്റു
താൻ
മഹാൻ
എന്നു
നടിച്ചു;
ഏകദേശം
നാനൂറു
പുരുഷന്മാർ
അവനോടു
ചേന്നുകൂടി;
എങ്കിലും
അവൻ
നശിക്കയും
അവനെ
അനുസരിച്ചവർ
എല്ലാവരും
ചിന്നി
ഒന്നുമില്ലാതാകയും
ചെയ്തു.
37
അവന്റെ
ശേഷം
ഗലീലക്കാരനായ
യൂദാ
ചാർത്തലിന്റെ
കാലത്തു
എഴുന്നേറ്റു
ജനത്തെ
തന്റെ
പക്ഷം
ചേരുവാൻ
വശീകരിച്ചു;
അവനും
നശിച്ചു,
അവനെ
അനുസരിച്ചവർ
ഒക്കെയും
ചിതറിപ്പോയി.
38
ആകയാൽ
ഈ
മനുഷ്യരെ
വിട്ടു
ഒഴിഞ്ഞുകൊൾവിൻ
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു;
ഈ
ആലോചനയോ
പ്രവൃത്തിയോ
മാനുഷം
എന്നു
വരികിൽ
അതു
നശിച്ചുപോകും;
39
ദൈവികം
എങ്കിലോ
നിങ്ങൾക്കു
അതു
നശിപ്പിപ്പാൻ
കഴികയില്ല;
നിങ്ങൾ
ദൈവത്തോടു
പോരാടുന്നു
എന്നു
വരരുതല്ലോ
എന്നു
പറഞ്ഞു.
40
അവർ
അവനെ
അനുസരിച്ചു:
അപ്പൊസ്തലന്മാരെ
വരുത്തി
അടിപ്പിച്ചു,
ഇനി
യേശുവിന്റെ
നാമത്തിൽ
സംസാരിക്കരുതു
എന്നു
കല്പിച്ചു
അവരെ
വിട്ടയച്ചു.
41
തിരുനാമത്തിന്നു
വേണ്ടി
അപമാനം
സഹിപ്പാൻ
യോഗ്യരായി
എണ്ണപ്പെടുകയാൽ
അവർ
സന്തോഷിച്ചുകൊണ്ടു
ന്യായാധിപസംഘത്തിന്റെ
മുമ്പിൽ
നിന്നു
പുറപ്പെട്ടുപോയി.
42
പിന്നെ
അവർ
ദിനംപ്രതി
ദൈവാലയത്തിലും
വീടുതോറും
വിടാതെ
ഉപദേശിക്കയും
യേശുവിനെ
ക്രിസ്തു
എന്നു
സുവിശേഷിക്കയും
ചെയ്തുകൊണ്ടിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References