സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
റോമർ 15:20
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
Notes
No Verse Added
History
റോമർ 15:20 (06 58 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
റോമർ 15:20
1
എന്നാൽ
ശക്തരായ
നാം
അശക്തരുടെ
ബലഹീനതകളെ
ചുമക്കുകയും
നമ്മിൽ
തന്നേ
പ്രസാദിക്കാതിരിക്കയും
വേണം.
2
നമ്മിൽ
ഓരോരുത്തൻ
കൂട്ടുകാരനെ
നന്മെക്കായിട്ടു
ആത്മിക
വർദ്ധനെക്കു
വേണ്ടി
പ്രസാദിപ്പിക്കേണം.
3
“നിന്നെ
നിന്ദിക്കുന്നവരുടെ
നിന്ദ
എന്റെ
മേൽ
വീണു”
എന്നു
എഴുതിയിരിക്കുന്നുതു
പോലെ
ക്രിസ്തുവും
തന്നിൽ
തന്നേ
പ്രസാദിച്ചില്ല.
4
എന്നാൽ
മുന്നെഴുതിയിരിക്കുന്നതു
ഒക്കെയും
നമ്മുടെ
ഉപദേശത്തിന്നായിട്ടു,
നമുക്കു
തിരുവെഴുത്തുകളാൽ
ഉളവാകുന്ന
സ്ഥിരതയാലും
ആശ്വാസത്താലും
പ്രത്യാശ
ഉണ്ടാകേണ്ടതിന്നു
തന്നേ
എഴുതിയിരിക്കുന്നു.
5
എന്നാൽ
നിങ്ങൾ
ഐകമത്യപെട്ടു,
നമ്മുടെ
കർത്താവായ
യേശുക്രിസ്തുവിന്റെ
പിതാവായ
ദൈവത്തെ
ഏകമനസ്സോടെ
ഒരു
വായിനാൽ
മഹത്വീകരിക്കേണ്ടതിന്നു
6
സ്ഥിരതയും
ആശ്വാസവും
നല്കുന്ന
ദൈവം
നിങ്ങൾക്കു
ക്രിസ്തുയേശുവിന്നു
അനുരൂപമായി
തമ്മിൽ
ഏകചിന്തയോടിരിപ്പാൻ
കൃപ
നല്കുമാറാകട്ടെ.
7
അതുകൊണ്ടു
ക്രിസ്തു
ദൈവത്തിന്റെ
മഹത്വത്തിന്നായി
നിങ്ങളെ
കൈക്കൊണ്ടതുപോലെ
നിങ്ങളും
അന്യോന്യം
കൈക്കൊൾവിൻ.
8
പിതാക്കന്മാർക്കു
ലഭിച്ച
വാഗ്ദത്തങ്ങളെ
ഉറപ്പിക്കേണ്ടതിന്നു
9
ക്രിസ്തു
ദൈവത്തിന്റെ
സത്യംനിമിത്തം
പരിച്ഛേദനെക്കു
ശുശ്രൂഷക്കാരനായിത്തീർന്നു
എന്നും
ജാതികൾ
ദൈവത്തെ
അവന്റെ
കരുണനിമിത്തം
മഹത്വീകരിക്കേണം
എന്നും
ഞാൻ
പറയുന്നു.
10
“അതുകൊണ്ടു
ഞാൻ
ജാതികളുടെ
ഇടയിൽ
നിന്നെ
വാഴ്ത്തി
നിന്റെ
നാമത്തിന്നു
സ്തുതി
പാടും”
11
എന്നു
എഴുതിയിരിക്കുന്നവല്ലോ.
മറ്റൊരേടത്തു:
“ജാതികളേ,
അവന്റെ
ജനത്തൊടു
ഒന്നിച്ചു
ആനന്ദിപ്പിൻ”എന്നും
പറയുന്നു.
“സകല
ജാതികളുമായുള്ളോരേ,
കർത്താവിനെ
സ്തുതിപ്പിൻ,
സകല
വംശങ്ങളും
അവനെ
സ്തുതിക്കട്ടെ”
എന്നും
പറയുന്നു.
12
“യിശ്ശയിയുടെ
വേരും
ജാതികളെ
ഭരിപ്പാൻ
എഴുന്നേല്ക്കുന്നവനുമായവൻ
ഉണ്ടാകും;
അവനിൽ
ജാതികൾ
പ്രത്യാശവെക്കും”
13
എന്നു
യെശയ്യാവു
പറയുന്നു.
എന്നാൽ
പ്രത്യാശ
നല്കുന്ന
ദൈവം
പരിശുദ്ധാത്മാവിന്റെ
ശക്തിയാൽ
നിങ്ങൾ
പ്രത്യാശയിൽ
സമൃദ്ധിയുള്ളവരായി
വിശ്വസിക്കുന്നതിലുള്ള
സകല
സന്തോഷവും
സമാധാനവുംകൊണ്ടു
നിങ്ങളെ
നിറെക്കുമാറാകട്ടെ.
14
സഹോദരന്മാരേ,
നിങ്ങൾ
തന്നേ
ദയാപൂർണ്ണരും
സകല
ജ്ഞാനവും
നിറഞ്ഞവരും
അന്യോന്യം
പ്രബോധിപ്പിപ്പാൻ
പ്രാപ്തരും
ആകുന്നു
എന്നു
ഞാൻ
നിങ്ങളെക്കുറിച്ചു
ഉറെച്ചിരിക്കുന്നു.
15
എങ്കിലും
ജാതികൾ
എന്ന
വഴിപാടു
പരിശുദ്ധാത്മാവിനാൽ
വിശുദ്ധീകരിക്കപ്പെട്ടു
പ്രസാദകരമായിത്തീരുവാൻ
ഞാൻ
ദൈവത്തിന്റെ
സുവിശേഷഘോഷണം
പുരോഹിതനായി
അനുഷ്ഠിച്ചുകൊണ്ടു
ജാതികളിൽ
ക്രിസ്തുയേശുവിന്റെ
ശുശ്രൂഷകനായിരിക്കേണ്ടതിന്നു
16
ദൈവം
എനിക്കു
നല്കിയ
കൃപ
നിമിത്തം
നിങ്ങളെ
ഓർമ്മപ്പെടുത്തുംവണ്ണം
ഞാൻ
ചിലേടത്തു
അതിധൈര്യമായി
നിങ്ങൾക്കു
എഴുതിയിരിക്കുന്നു.
17
ക്രിസ്തുയേശുവിൽ
എനിക്കു
ദൈവസംബന്ധമായി
പ്രശംസ
ഉണ്ടു.
18
ക്രിസ്തു
ഞാൻ
മുഖാന്തരം
ജാതികളുടെ
അനുസരണത്തിന്നായിട്ടു
വചനത്താലും
പ്രവൃത്തിയാലും
അടയാളങ്ങളുടെയും
അത്ഭുതങ്ങളുടെയും
ശക്തികൊണ്ടും
പരിശുദ്ധാത്മാവിന്റെ
ശക്തികൊണ്ടും
പ്രവർത്തിച്ചതു
അല്ലാതെ
മറ്റൊന്നും
മിണ്ടുവാൻ
ഞാൻ
തുനിയുകയില്ല.
19
അങ്ങനെ
ഞാൻ
യെരൂശലേം
മുതൽ
ഇല്ലുര്യദേശത്തോളം
ചുറ്റിസഞ്ചരിച്ചു
ക്രിസ്തുവിന്റെ
സുവിശേഷഘോഷണം
പൂരിപ്പിച്ചിരിക്കുന്നു.
20
ഞാൻ
മറ്റൊരുവന്റെ
അടിസ്ഥാനത്തിന്മേൽ
പണിയാതിരിക്കേണ്ടതിന്നു
ക്രിസ്തുവിന്റെ
നാമം
അറിഞ്ഞിട്ടുള്ള
ഇടത്തിലല്ല,
21
“അവനെക്കുറിച്ചു
അറിവുകിട്ടീട്ടില്ലാത്തവർ
കാണും;
കേട്ടിട്ടില്ലാത്തവർ
ഗ്രഹിക്കും”
എന്നു
എഴുതിയിരിക്കുന്നുതുപോലെ
അത്രേ,
സുവിശേഷം
അറിയിപ്പാൻ
അഭിമാനിക്കുന്നതു.
22
അതുകൊണ്ടു
തന്നേ
ഞാൻ
നിങ്ങളുടെ
അടുക്കൽ
വരുന്നതിന്നു
പലപ്പോഴും
മുടക്കം
വന്നു.
23
ഇപ്പോഴോ
എനിക്കു
ഈ
ദിക്കുകളിൽ
ഇനി
സ്ഥലമില്ലായ്കയാലും
അങ്ങോട്ടു
വരുവാൻ
അനേകസംവത്സരമായി
വാഞ്ഛ
ഉണ്ടാകകൊണ്ടും,
24
ഞാൻ
സ്പാന്യയിലേക്കു
യാത്ര
ചെയ്യുമ്പോൾ
പോകുന്ന
വഴിക്കു
നിങ്ങളെ
കാണ്മാനും
ആദ്യം
നിങ്ങളെ
കണ്ടു
സന്തോഷിച്ചശേഷം
നിങ്ങളാൽ
യാത്ര
അയക്കപ്പെടുവാനും
ആശിക്കുന്നു.
25
ഇപ്പോഴോ
ഞാൻ
വിശുദ്ധന്മാർക്കു
ശുശ്രൂഷ
ചെയ്‍വാൻ
യെരൂശലേമിലേക്കു
യാത്രയാകുന്നു.
26
യെരൂശലേമിലെ
വിശുദ്ധന്മാരിൽ
ദരിദ്രരായവർക്കു
ഏതാനും
ധർമ്മോപകാരം
ചെയ്‍വാൻ
മക്കെദോന്യയിലും
അഖായയിലും
ഉള്ളവർക്കു
ഇഷ്ടം
തോന്നി.
27
അവർക്കു
ഇഷ്ടം
തോന്നി
എന്നു
മാത്രമല്ല,
അതു
അവർക്കു
കടവും
ആകുന്നു;
ജാതികൾ
അവരുടെ
ആത്മികനന്മകളിൽ
കൂട്ടാളികൾ
ആയെങ്കിൽ
ഐഹികനന്മകളിൽ
അവർക്കു
ശുശ്രൂഷ
ചെയ്‍വാൻ
കടമ്പെട്ടിരിക്കുന്നുവല്ലോ.
28
ഞാൻ
അതു
നിവർത്തിച്ചു
ഈ
ഫലം
അവർക്കു
ഏല്പിച്ചു
ബോദ്ധ്യം
വരുത്തിയ
ശേഷം
നിങ്ങളുടെ
വഴിയായി
സ്പാന്യയിലേക്കു
പോകും.
29
ഞാൻ
നിങ്ങളുടെ
അടുക്കൽ
വരുമ്പോൾ
ക്രിസ്തുവിന്റെ
അനുഗ്രഹപൂർത്തിയോടെ
വരും
എന്നു
ഞാൻ
അറിയുന്നു.
30
എന്നാൽ
സഹോദരന്മാരേ,
യെഹൂദ്യയിലെ
അവിശ്വാസികളുടെ
കയ്യിൽനിന്നു
എന്നെ
രക്ഷിക്കേണ്ടതിന്നും
യെരൂശലേമിലേക്കു
ഞാൻ
കൊണ്ടുപോകുന്ന
സഹായം
വിശുദ്ധന്മാർക്കു
31
പ്രസാദമായിത്തീരേണ്ടതിന്നും
ഇങ്ങനെ
ഞാൻ
ദൈവവേഷ്ടത്താൽ
സന്തോഷത്തോടെ
നിങ്ങളുടെ
അടുക്കൽ
വന്നു
നിങ്ങളോടുകൂടെ
മനം
തണുക്കേണ്ടതിന്നും
നിങ്ങൾ
എനിക്കു
വേണ്ടി
ദൈവത്തോടുള്ള
പ്രാർത്ഥനയിൽ
എന്നോടുകൂടെ
പോരാടേണം
32
എന്നു
നമ്മുടെ
കർത്താവായ
യേശുക്രിസ്തുവിനെയും
ആത്മാവിന്റെ
സ്നേഹത്തെയും
ഓർപ്പിച്ചു
ഞാൻ
നിങ്ങളെ
പ്രബോധിപ്പിക്കുന്നു.
33
സമാധാനത്തിന്റെ
ദൈവം
നിങ്ങളെല്ലാവരോടും
കൂടെ
ഇരിക്കുമാറാകട്ടെ.
ആമേൻ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References