സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എബ്രായർ 11
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Notes
No Verse Added
History
എബ്രായർ 11:0 (04 52 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എബ്രായർ 11
1
വിശ്വാസം
എന്നതോ,
ആശിക്കുന്നതിന്റെ
ഉറപ്പും
കാണാത്ത
കാര്യങ്ങളുടെ
നിശ്ചയവും
ആകുന്നു.
2
അതിനാലല്ലോ
പൂർവ്വന്മാർക്കു
സാക്ഷ്യം
ലഭിച്ചതു.
3
ഈ
കാണുന്ന
ലോകത്തിന്നു
ദൃശ്യമായതല്ല
കാരണം
എന്നു
വരുമാറു
ലോകം
ദൈവത്തിന്റെ
വചനത്താൽ
നിർമ്മിക്കപ്പെട്ടു
എന്നു
നാം
വിശ്വാസത്താൽ
അറിയുന്നു.
4
വിശ്വാസത്താൽ
ഹാബേൽ
ദൈവത്തിന്നു
കയീന്റേതിലും
ഉത്തമമായ
യാഗം
കഴിച്ചു;
അതിനാൽ
അവന്നു
നീതിമാൻ
എന്ന
സാക്ഷ്യം
ലഭിച്ചു;
ദൈവം
അവന്റെ
വഴിപാടിന്നു
സാക്ഷ്യം
കല്പിച്ചു.
മരിച്ചശേഷവും
അവൻ
വിശ്വാസത്താൽ
സംസാരിച്ചുകൊണ്ടിരിക്കുന്നു.
5
വിശ്വാസത്താൽ
ഹനോൿ
മരണം
കാണാതെ
എടുക്കപ്പെട്ടു;
ദൈവം
അവനെ
എടുത്തുകൊണ്ടതിനാൽ
കാണാതെയായി.
അവൻ
ദൈവത്തെ
പ്രസാദിപ്പിച്ചു
എന്നു
അവൻ
എടുക്കപ്പെട്ടതിന്നു
മുമ്പെ
സാക്ഷ്യം
പ്രാപിച്ചു.
6
എന്നാൽ
വിശ്വാസം
കൂടാതെ
ദൈവത്തെ
പ്രസാദിപ്പിപ്പാൻ
കഴിയുന്നതല്ല;
ദൈവത്തിന്റെ
അടുക്കൽ
വരുന്നവൻ
ദൈവം
ഉണ്ടു
എന്നും
തന്നെ
അന്വേഷിക്കുന്നവർക്കു
പ്രതിഫലം
കൊടുക്കുന്നു
എന്നും
വിശ്വസിക്കേണ്ടതല്ലോ.
7
വിശ്വാസത്താൽ
നോഹ
അതുവരെ
കാണാത്തവയെക്കുറിച്ചു
അരുളപ്പാടുണ്ടായിട്ടു
ഭയഭക്തി
പൂണ്ടു
തന്റെ
കുടുംബത്തിന്റെ
രക്ഷക്കായിട്ടു
ഒരു
പെട്ടകം
തീർത്തു;
അതിനാൽ
അവൻ
ലോകത്തെ
കുറ്റം
വിധിച്ചു
വിശ്വാസത്താലുള്ള
നീതിക്കു
അവകാശിയായിത്തീർന്നു.
8
വിശ്വാസത്താൽ
അബ്രഹാം
തനിക്കു
അവകാശമായി
കിട്ടുവാനിരുന്ന
ദേശത്തേക്കു
യാത്രയാവാൻ
വിളിക്കപ്പെട്ടാറെ
അനുസരിച്ചു
എവിടേക്കു
പോകുന്നു
എന്നറിയാതെ
പുറപ്പെട്ടു.
9
വിശ്വാസത്താൽ
അവൻ
വാഗ്ദത്തദേശത്തു
ഒരു
അന്യദേശത്തു
എന്നപോലെ
ചെന്നു
വാഗ്ദത്തത്തിന്നു
കൂട്ടവകാശികളായ
യിസ്ഹാക്കിനോടും
യാക്കോബിനോടുംകൂടെ
കൂടാരങ്ങളിൽ
പാർത്തുകൊണ്ടു
10
ദൈവം
ശില്പിയായി
നിർമ്മിച്ചതും
അടിസ്ഥാനങ്ങളുള്ളതുമായ
നഗരത്തിന്നായി
കാത്തിരുന്നു.
11
വിശ്വാസത്താൽ
സാറയും
വാഗ്ദത്തം
ചെയ്തവനെ
വിശ്വസ്തൻ
എന്നു
എണ്ണുകയാൽ
പ്രായം
കഴിഞ്ഞിട്ടും
പുത്രോല്പാദനത്തിന്നു
ശക്തി
പ്രാപിച്ചു.
12
അതുകൊണ്ടു
ഒരുവന്നു,
മൃതപ്രായനായവന്നു
തന്നേ,
പെരുപ്പത്തിൽ
ആകാശത്തിലെ
നക്ഷത്രങ്ങൾ
പോലെയും
കടല്പുറത്തെ
എണ്ണിക്കൂടാത്ത
മണൽപോലെയും
സന്തതി
ജനിച്ചു.
13
ഇവർ
എല്ലാവരും
വാഗ്ദത്തനിവൃത്തി
പ്രാപിക്കാതെ
ദൂരത്തുനിന്നു
അതു
കണ്ടു
അഭിവന്ദിച്ചും
ഭൂമിയിൽ
തങ്ങൾ
അന്യരും
പരദേശികളും
എന്നു
ഏറ്റുപറഞ്ഞുംകൊണ്ടു
വിശ്വാസത്തിൽ
മരിച്ചു.
14
ഇങ്ങനെ
പറയുന്നവർ
ഒരു
പിതൃദേശം
അന്വേഷിക്കുന്നു
എന്നു
കാണിക്കുന്നു.
15
അവർ
വിട്ടുപോന്നതിനെ
ഓർത്തു
എങ്കിൽ
മടങ്ങിപ്പോകുവാൻ
ഇട
ഉണ്ടായിരുന്നുവല്ലോ.
16
അവരോ
അധികം
നല്ലതിനെ,
സ്വർഗ്ഗീയമായതിനെ
തന്നേ,
കാംക്ഷിച്ചിരുന്നു;
ആകയാൽ
ദൈവം
അവരുടെ
ദൈവം
എന്നു
വിളിക്കപ്പെടുവാൻ
ലജ്ജിക്കുന്നില്ല;
അവൻ
അവർക്കായി
ഒരു
നഗരം
ഒരുക്കിയിരിക്കുന്നുവല്ലോ.
17
വിശ്വാസത്താൽ
അബ്രാഹാം
താൻ
പരീക്ഷിക്കപ്പെട്ടപ്പോൾ
യിസ്ഹാക്കിനെ
യാഗം
അർപ്പിച്ചു.
18
യിസ്ഹാക്കിൽനിന്നു
ജനിക്കുന്നവർ
നിന്റെ
സന്തതി
എന്നു
വിളിക്കപ്പെടും
എന്നു
അരുളപ്പാടു
ലഭിച്ചു
വാഗ്ദത്തങ്ങളെ
കൈക്കൊണ്ടവൻ
തന്റെ
ഏകജാതനെ
അർപ്പിച്ചു;
19
മരിച്ചവരുടെ
ഇടയിൽനിന്നു
ഉയിർപ്പിപ്പാൻ
ദൈവം
ശക്തൻ
എന്നു
എണ്ണുകയും
അവരുടെ
ഇടയിൽനിന്നു
എഴുന്നേറ്റവനെപ്പോലെ
അവനെ
തിരികെ
പ്രാപിക്കയും
ചെയ്തു.
20
വിശ്വാസത്താൽ
യിസ്ഹാൿ
യാക്കോബിനെയും
ഏശാവിനെയും
ഭാവികാലം
സംബന്ധിച്ചു
അനുഗ്രഹിച്ചു.
21
വിശ്വാസത്താൽ
യാക്കോബ്
മരണകാലത്തിങ്കൽ
യോസേഫിന്റെ
മക്കളെ
ഇരുവരെയും
അനുഗ്രഹിക്കയും
തന്റെ
വടിയുടെ
അറ്റത്തു
ചാരിക്കൊണ്ടു
നമസ്കരിക്കയും
ചെയ്തു.
22
വിശ്വാസത്താൽ
യോസേഫ്
താൻ
മരിപ്പാറായപ്പോൾ
യിസ്രായേൽമക്കളുടെ
പുറപ്പാടിന്റെ
കാര്യം
ഓർപ്പിച്ചു,
തന്റെ
അസ്ഥികളെക്കുറിച്ചു
കല്പനകൊടുത്തു.
23
വിശ്വാസത്താൽ
മോശെയുടെ
ജനനത്തിങ്കൽ
ശിശു
സുന്ദരൻ
എന്നു
അമ്മയപ്പന്മാർ
കണ്ടു:
രാജാവിന്റെ
കല്പന
ഭയപ്പെടാതെ
അവനെ
മൂന്നു
മാസം
ഒളിപ്പിച്ചുവെച്ചു.
24
വിശ്വാസത്താൽ
മോശെ
താൻ
വളർന്നപ്പോൾ
പാപത്തിന്റെ
തൽക്കാലഭോഗത്തെക്കാളും
ദൈവജനത്തോടു
കൂടെ
കഷ്ടമനുഭവിക്കുന്നതു
തിരഞ്ഞെടുത്തു.
25
പ്രതിഫലം
നോക്കിയതുകൊണ്ടു
ഫറവോന്റെ
പുത്രിയുടെ
മകൻ
എന്നു
വിളിക്കപ്പെടുന്നതു
നിരസിക്കയും
26
മിസ്രയീമിലെ
നിക്ഷേപങ്ങളെക്കാൾ
ക്രിസ്തുവിന്റെ
നിന്ദ
വലിയ
ധനം
എന്നു
എണ്ണുകയും
ചെയ്തു.
27
വിശ്വാസത്താൽ
അവൻ
അദൃശ്യദൈവത്തെ
കണ്ടതുപോലെ
ഉറെച്ചുനിൽക്കയാൽ
രാജാവിന്റെ
കോപം
ഭയപ്പെടാതെ
മിസ്രയീം
വിട്ടുപോന്നു.
28
വിശ്വാസത്താൽ
അവൻ
കടിഞ്ഞൂലുകളുടെ
സംഹാരകൻ
അവരെ
തൊടാതിരിപ്പാൻ
പെസഹയും
ചോരത്തളിയും
ആചരിച്ചു.
29
വിശ്വാസത്താൽ
അവർ
കരയിൽ
എന്നപോലെ
ചെങ്കടലിൽ
കൂടി
കടന്നു;
അതു
മിസ്രയീമ്യർ
ചെയ്വാൻ
നോക്കീട്ടു
മുങ്ങിപ്പോയി.
30
വിശ്വാസത്താൽ
അവർ
ഏഴു
ദിവസം
ചുറ്റിനടന്നപ്പോൾ
യെരീഹോമതിൽ
ഇടിഞ്ഞുവീണു.
31
വിശ്വാസത്താൽ
റാഹാബ്
എന്ന
വേശ്യ
ഒറ്റുകാരെ
സമാധാനത്തോടെ
കൈക്കൊണ്ടു
അവിശ്വാസികളോടുകൂടെ
നശിക്കാതിരുന്നു.
32
ഇനി
എന്തുപറയേണ്ടു?
ഗിദ്യോൻ,
ബാരാക്ക്,
ശിംശോൻ,
യിപ്താഹ്,
ദാവീദ്
എന്നവരെയും
ശമൂവേൽ
മുതലായ
പ്രവാചകന്മാരെയും
കുറിച്ചു
വിവരിപ്പാൻ
സമയം
പോരാ.
33
വിശ്വാസത്താൽ
അവർ
രാജ്യങ്ങളെ
അടക്കി,
നീതി
നടത്തി,
വാഗ്ദത്തം
പ്രാപിച്ചു,
സിംഹങ്ങളുടെ
വായ്
അടെച്ചു
34
തീയുടെ
ബലം
കെടുത്തു,
വാളിന്റെ
വായക്കു
തെറ്റി,
ബലഹീനതയിൽ
ശക്തി
പ്രാപിച്ചു,
യുദ്ധത്തിൽ
വീരന്മാരായിതീർന്നു,
അന്യന്മാരുടെ
സൈന്യങ്ങളെ
ഓടിച്ചു.
35
സ്ത്രീകൾക്കു
തങ്ങളുടെ
മരിച്ചവരെ
ഉയിർത്തെഴുന്നേല്പിനാൽ
തിരികെ
കിട്ടി;
മറ്റു
ചിലർ
ഏറ്റവും
നല്ലൊരു
ഉയിർത്തെഴുന്നേല്പു
ലഭിക്കേണ്ടതിന്നു
ഉദ്ധാരണം
കൈക്കൊള്ളാതെ
ഭേദ്യം
ഏറ്റു.
36
വേറെ
ചിലർ
പരിഹാസം,
ചമ്മട്ടി,
ചങ്ങല,
തടവു
ഇവയാലുള്ള
പരീക്ഷ
അനുഭവിച്ചു.
37
കല്ലേറു
ഏറ്റു,
ഈർച്ചവാളാൽ
അറുക്കപ്പെട്ടു,
പരീക്ഷിക്കപ്പെട്ടു,
വാളാൽ
കൊല്ലപ്പെട്ടു,
ജടയാടുകളുടെയും
കോലാടുകളുടേയും
തോൽ
ധരിച്ചു,
ബുദ്ധിമുട്ടും
ഉപദ്രവവും
കഷ്ടവും
സഹിച്ചു,
38
കാടുകളിലും
മലകളിലും
ഗുഹകളിലും
ഭൂമിയുടെ
പിളർപ്പുകളിലും
ഉഴന്നു
വലഞ്ഞു;
ലോകം
അവർക്കു
യോഗ്യമായിരുന്നില്ല.
39
അവർ
എല്ലാവരും
വിശ്വാസത്താൽ
സാക്ഷ്യം
ലഭിച്ചിട്ടും
വാഗ്ദത്തനിവൃത്തി
പ്രാപിച്ചില്ല.
40
അവർ
നമ്മെ
കൂടാതെ
രക്ഷാപൂർത്തി
പ്രാപിക്കാതിരിക്കേണ്ടതിന്നു
ദൈവം
നമുക്കു
വേണ്ടി
ഏറ്റവും
നല്ലതൊന്നു
മുൻകരുതിയിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References