സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഇയ്യോബ് 15:2
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
ഇയ്യോബ് 15:2 (06 55 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഇയ്യോബ് 15:2
1
അതിന്നു
തേമാന്യനായ
എലീഫസ്
ഉത്തരം
പറഞ്ഞതെന്തെന്നാൽ:
2
ജ്ഞാനിയായവൻ
വ്യർത്ഥജ്ഞാനം
പ്രസ്താവിക്കുമോ?
അവൻ
കിഴക്കൻ
കാറ്റുകൊണ്ടു
വയറുനിറെക്കുമോ?
3
അവൻ
പ്രയോജനമില്ലാത്ത
വാക്കുകളാലും
ഉപകാരമില്ലാത്ത
മൊഴികളാലും
തർക്കിക്കുമോ?
4
നീ
ഭക്തി
വെടിഞ്ഞു
ദൈവസന്നിധിയിലെ
ധ്യാനം
മുടക്കിക്കളയുന്നു.
5
നിന്റെ
അകൃത്യം
നിന്റെ
വായെ
പഠിപ്പിക്കുന്നു;
ഉപായികളുടെ
നാവു
നീ
തിരഞ്ഞെടുത്തിരിക്കുന്നു.
6
ഞാനല്ല,
നിന്റെ
സ്വന്തവായ്
നിന്നെ
കുറ്റം
വിധിക്കുന്നു;
നിന്റെ
അധരങ്ങൾ
തന്നേ
നിന്റെ
നേരെ
സാക്ഷീകരിക്കുന്നു.
7
നീയോ
ആദ്യം
ജനിച്ച
മനുഷ്യൻ?
ഗിരികൾക്കും
മുമ്പെ
നീ
പിറന്നുവോ?
8
നീ
ദൈവത്തിന്റെ
മന്ത്രിസഭയിൽ
കൂടീട്ടുണ്ടോ?
ജഞാനത്തെ
നീ
കുത്തക
പിടിച്ചിരിക്കുന്നുവോ?
9
ഞങ്ങൾ
അറിയാത്തതായി
നീ
എന്തു
അറിയുന്നു?
ഞങ്ങൾക്കു
വശം
ഇല്ലാത്തതായി
എന്തൊന്നു
നീ
ഗ്രഹിച്ചിരിക്കുന്നു?
10
ഞങ്ങളുടെ
ഇടയിൽ
നരെച്ചവരും
വൃദ്ധന്മാരും
ഉണ്ടു;
നിന്റെ
അപ്പനെക്കാൾ
പ്രായം
ചെന്നവർ
തന്നേ.
11
ദൈവത്തിന്റെ
ആശ്വാസങ്ങളും
സ്വന്തമായി
പറഞ്ഞുതരുന്ന
വാക്കും
നിനക്കു
പോരയോ?
12
നിന്റെ
ഹൃദയം
നിന്നെ
പതറിക്കുന്നതെന്തു?
നീ
കണ്ണു
ഉരുട്ടുന്നതെന്തു?
13
നീ
ദൈവത്തിന്റെ
നേരെ
ചീറുകയും
നിന്റെ
വായിൽനിന്നു
മൊഴികളെ
പുറപ്പെടുവിക്കയും
ചെയ്യുന്നു.
14
മർത്യൻ
ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?
സ്ത്രീ
പ്രസവിച്ചവൻ
നീതിമാനായിരിക്കുന്നതെങ്ങനെ?
15
തന്റെ
വിശുദ്ധന്മാരിലും
അവന്നു
വിശ്വാസമില്ലല്ലോ;
സ്വർഗ്ഗവും
തൃക്കണ്ണിന്നു
നിർമ്മലമല്ല.
16
പിന്നെ
മ്ളേച്ഛതയും
വഷളത്വവുമുള്ളവനായി
വെള്ളംപോലെ
അകൃത്യം
കുടിക്കുന്ന
മനുഷ്യൻ
എങ്ങനെ?
17
ഞാൻ
നിന്നെ
ഉപദേശിക്കാം,
കേട്ടുകൊൾക;
ഞാൻ
കണ്ടിട്ടുള്ളതു
വിവരിച്ചുപറയാം.
18
ജ്ഞാനികൾ
തങ്ങളുടെ
പിതാക്കന്മാരോടു
കേൾക്കയും
മറെച്ചുവെക്കാതെ
അറിയിക്കയും
ചെയ്തതു
തന്നേ.
19
അവർക്കുമാത്രമല്ലോ
ദേശം
നല്കിയിരുന്നതു;
അന്യൻ
അവരുടെ
ഇടയിൽ
കടക്കുന്നതുമില്ല.
20
ദുഷ്ടൻ
ജീവപര്യന്തം
അതിവേദനയോടെ
ഇരിക്കുന്നു;
നിഷ്ഠൂരന്നു
വെച്ചിരിക്കുന്ന
ആണ്ടുകൾ
തികയുവോളം
തന്നേ.
21
ഘോരനാദം
അവന്റെ
ചെവിയിൽ
മുഴങ്ങുന്നു;
സുഖമായിരിക്കയിൽ
കവർച്ചക്കാരൻ
അവന്റെ
നേരെ
വരുന്നു.
22
അന്ധകാരത്തിൽനിന്നു
മടങ്ങിവരുമെന്നു
അവൻ
വിശ്വസിക്കുന്നില്ല;
അവൻ
വാളിന്നിരയായി
നിയമിക്കപ്പെട്ടിരിക്കുന്നു.
23
അവൻ
അപ്പം
തെണ്ടിനടക്കുന്നു;
അതു
എവിടെ
കിട്ടും?
അനർത്ഥദിവസം
തനിക്കു
അടുത്തിരിക്കുന്നു
എന്നു
അവൻ
അറിയുന്നു.
24
കഷ്ടവും
വ്യാകുലവും
അവനെ
അരട്ടുന്നു;
പടെക്കൊരുങ്ങിയ
രാജാവെന്നപോലെ
അവനെ
ആക്രമിക്കുന്നു.
25
അവൻ
ദൈവത്തിന്നു
വിരോധമായി
കൈ
നീട്ടി,
സർവ്വശക്തനോടു
ധിക്കാരം
കാട്ടിയതുകൊണ്ടു
തന്നേ.
26
തന്റെ
പരിചകളുടെ
തുടിച്ച
മുഴകളോടുകൂടെ
അവൻ
ശാഠ്യംകാണിച്ചു
അവന്റെ
നേരെ
പാഞ്ഞുചെല്ലുന്നു.
27
അവൻ
തന്റെ
മുഖത്തെ
മേദസ്സുകൊണ്ടു
മൂടുന്നു;
തന്റെ
കടിപ്രദേശത്തു
കൊഴുപ്പു
കൂട്ടുന്നു.
28
അവൻ
ശൂന്യനഗരങ്ങളിലും
ആരും
പാർക്കാതെ
കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള
വീടുകളിലും
പാർക്കുന്നു.
29
അവൻ
ധനവാനാകയില്ല;
അവന്റെ
സമ്പത്തു
നിലനിൽക്കയില്ല;
അവരുടെ
വിളവു
നിലത്തേക്കു
കുലെച്ചുമറികയുമില്ല.
30
ഇരുളിൽനിന്നു
അവൻ
തെറ്റിപ്പോകയില്ല;
അഗ്നിജ്വാല
അവന്റെ
കൊമ്പുകളെ
ഉണക്കിക്കളയും;
തിരുവായിലെ
ശ്വാസംകൊണ്ടു
അവൻ
കെട്ടുപോകും.
31
അവൻ
വ്യാജത്തിൽ
ആശ്രയിക്കരുതു;
അതു
സ്വയവഞ്ചനയത്രേ;
അവന്റെ
പ്രതിഫലം
വ്യാജം
തന്നേ
ആയിരിക്കും.
32
അവന്റെ
ദിവസം
വരുംമുമ്പെ
അതു
നിവൃത്തിയാകും;
അവന്റെ
പനമ്പട്ട
പച്ചയായിരിക്കയില്ല.
33
മുന്തിരിവള്ളിപോലെ
അവൻ
പിഞ്ചു
ഉതിർക്കും;
ഒലിവുവൃക്ഷംപോലെ
പൂ
പൊഴിക്കും.
34
വഷളന്മാരുടെ
കൂട്ടം
വന്ധ്യത
പ്രാപിക്കും;
കൈക്കൂലിയുടെ
കൂടാരങ്ങൾ
തീക്കിരയാകും.
35
അവർ
കഷ്ടത്തെ
ഗർഭം
ധരിച്ചു
അനർത്ഥത്തെ
പ്രസവിക്കുന്നു;
അവരുടെ
ഉദരം
വഞ്ചനയെ
ഉരുവാക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References