സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 16:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 16:1 (10 00 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 16:1
1
ഹൃദയത്തിലെ
നിരൂപണങ്ങൾ
മനുഷ്യന്നുള്ളവ;
നാവിന്റെ
ഉത്തരമോ
യഹോവയാൽ
വരുന്നു.
2
മനുഷ്യന്നു
തന്റെ
വഴികളൊക്കെയും
വെടിപ്പായി
തോന്നുന്നു;
യഹോവയോ
ആത്മാക്കളെ
തൂക്കിനോക്കുന്നു.
3
നിന്റെ
പ്രവൃത്തികളെ
യഹോവെക്കു
സമർപ്പിക്ക;
എന്നാൽ
നിന്റെ
ഉദ്ദേശങ്ങൾ
സാധിക്കും.
4
യഹോവ
സകലത്തെയും
തന്റെ
ഉദ്ദേശത്തിന്നായി
ഉണ്ടാക്കിയിരിക്കുന്നു;
അനർത്ഥദിവസത്തിന്നായി
ദുഷ്ടനെയും
കൂടെ.
5
ഗർവ്വമുള്ള
ഏവനും
യഹോവെക്കു
വെറുപ്പു;
അവന്നു
ശിക്ഷ
വരാതിരിക്കയില്ല
എന്നതിന്നു
ഞാൻ
കയ്യടിക്കുന്നു.
6
ദയയും
വിശ്വസ്തതയുംകൊണ്ടു
അകൃത്യം
പരിഹരിക്കപ്പെടുന്നു;
യഹോവാഭക്തികൊണ്ടു
മനുഷ്യർ
ദോഷത്തെ
വിട്ടകലുന്നു.
7
ഒരുത്തന്റെ
വഴികൾ
യഹോവെക്കു
ഇഷ്ടമായിരിക്കുമ്പോൾ
അവൻ
അവന്റെ
ശത്രുക്കളെയും
അവനോടു
ഇണക്കുന്നു.
8
ന്യായരഹിതമായ
വലിയ
വരവിനെക്കാൾ
നീതിയോടെയുള്ള
അല്പം
നല്ലതു.
9
മനുഷ്യന്റെ
ഹൃദയം
തന്റെ
വഴിയെ
നിരൂപിക്കുന്നു;
അവന്റെ
കാലടികളെയോ
യഹോവ
ക്രമപ്പെടുത്തുന്നു.
10
രാജാവിന്റെ
അധരങ്ങളിൽ
അരുളപ്പാടുണ്ടു;
ന്യായവിധിയിൽ
അവന്റെ
വായ്
പിഴെക്കുന്നതുമില്ല.
11
ഒത്ത
വെള്ളിക്കോലും
ത്രാസും
യഹോവെക്കുള്ളവ;
സഞ്ചിയിലെ
പടി
ഒക്കെയും
അവന്റെ
പ്രവൃത്തിയാകുന്നു.
12
ദുഷ്ടത
പ്രവർത്തിക്കുന്നതു
രാജാക്കന്മാർക്കും
വെറുപ്പു;
നീതികൊണ്ടല്ലോ
സിംഹാസനം
സ്ഥിരപ്പെടുന്നതു.
13
നീതിയുള്ള
അധരങ്ങൾ
രാജാക്കന്മാർക്കും
പ്രസാദം;
നേർ
പറയുന്നവനെ
അവർ
സ്നേഹിക്കുന്നു.
14
രാജാവിന്റെ
ക്രോധം
മരണദൂതന്നു
തുല്യം;
ജ്ഞാനമുള്ള
മനുഷ്യനോ
അതിനെ
ശമിപ്പിക്കും.
15
രാജാവിന്റെ
മുഖപ്രകാശത്തിൽ
ജീവൻ
ഉണ്ടു;
അവന്റെ
പ്രസാദം
പിന്മഴെക്കുള്ള
മേഘം
പോലെയാകുന്നു.
16
തങ്കത്തെക്കാൾ
ജ്ഞാനത്തെ
സമ്പാദിക്കുന്നതു
എത്ര
നല്ലതു!
വെള്ളിയെക്കാൾ
വിവേകം
സമ്പാദിക്കുന്നതു
എത്ര
ഉത്തമം!
17
ദോഷം
അകറ്റിനടക്കുന്നതു
നേരുള്ളവരുടെ
പെരുവഴി;
തന്റെ
വഴി
സൂക്ഷിക്കുന്നവൻ
തന്റെ
പ്രാണനെ
കാത്തുകൊള്ളുന്നു.
18
നാശത്തിന്നു
മുമ്പെ
ഗർവ്വം;
വീഴ്ചകൂ
മുമ്പെ
ഉന്നതഭാവം.
19
ഗർവ്വികളോടുകൂടെ
കവർച്ച
പങ്കിടുന്നതിനെക്കാൾ
താഴ്മയുള്ളവരോടുകൂടെ
താഴ്മയുള്ളവനായിരിക്കുന്നതു
നല്ലതു.
20
തിരുവചനം
പ്രമാണിക്കുന്നവൻ
നന്മ
കണ്ടെത്തും;
യഹോവയിൽ
ആശ്രയിക്കുന്നവൻ
ഭാഗ്യവാൻ.
21
ജ്ഞാനഹൃദയൻ
വിവേകി
എന്നു
വിളിക്കപ്പെടും;
അധരമാധുര്യം
വിദ്യയെ
വർദ്ധിപ്പിക്കുന്നു.
22
വിവേകം
വിവേകിക്കു
ജീവന്റെ
ഉറവാകുന്നു.
ഭോഷന്മാരുടെ
പ്രബോധനമോ
ഭോഷത്വം
തന്നേ.
23
ജ്ഞാനിയുടെ
ഹൃദയം
അവന്റെ
വായെ
പഠിപ്പിക്കുന്നു;
അവന്റെ
അധരങ്ങൾക്കു
വിദ്യ
വർദ്ധിപ്പിക്കുന്നു.
24
ഇമ്പമുള്ള
വാക്കു
തേൻ
കട്ടയാകുന്നു;
മനസ്സിന്നു
മധുരവും
അസ്ഥികൾക്കു
ഔഷധവും
തന്നേ;
25
ചിലപ്പോൾ
ഒരു
വഴി
മനുഷ്യന്നു
ചൊവ്വായി
തോന്നുന്നു.
അതിന്റെ
അവസാനമോ
മരണവഴികൾ
അത്രേ.
26
പണിക്കാരന്റെ
വിശപ്പു
അവനെക്കൊണ്ടു
പണി
ചെയ്യിക്കുന്നു;
അവന്റെ
വായ്
അവനെ
അതിന്നായി
നിർബ്ബന്ധിക്കുന്നു.
27
നിസ്സാരമനുഷ്യൻ
പാതകം
എന്ന
കുഴികുഴിക്കുന്നു;
അവന്റെ
അധരങ്ങളിൽ
കത്തുന്ന
തീ
ഉണ്ടു.
28
വക്രതയുള്ള
മനുഷ്യൻ
വഴക്കു
ഉണ്ടാക്കുന്നു;
ഏഷണിക്കാരൻ
മിത്രങ്ങളെ
ഭേദിപ്പിക്കുന്നു.
29
സഹാസക്കാരൻ
കൂട്ടുകാരനെ
വശീകരിക്കയും
കൊള്ളരുതാത്ത
വഴിയിൽ
നടത്തുകയും
ചെയ്യുന്നു.
30
കണ്ണു
അടെക്കുന്നവൻ
വക്രത
നിരൂപിക്കുന്നു;
വപ്പു
കടിക്കുന്നവൻ
ദോഷം
നിവർത്തിക്കുന്നു.
31
നരച്ച
തല
ശോഭയുള്ള
കിരീടമാകുന്നു;
നീതിയുടെ
മാർഗ്ഗത്തിൽ
അതിനെ
പ്രാപിക്കാം.
32
ദീർഘക്ഷമയുള്ളവൻ
യുദ്ധവീരനിലും
ജിതമാനസൻ
പട്ടണം
പിടിക്കുന്നവനിലും
ശ്രേഷ്ഠൻ.
33
ചീട്ടു
മടിയിൽ
ഇടുന്നു;
അതിന്റെ
വിധാനമോ
യഹോവയാലത്രേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References