സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 23:21
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 23:21 (11 07 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 23:21
1
നീ
അധിപതിയോടുകൂടെ
ഭക്ഷണത്തിന്നു
ഇരിക്കുമ്പോൾ
നിന്റെ
മുമ്പിൽ
ഇരിക്കുന്നവൻ
ആരെന്നു
കരുതിക്കൊൾക.
2
നീ
ഭോജനപ്രിയൻ
ആകുന്നുവെങ്കിൽ
നിന്റെ
തൊണ്ടെക്കു
ഒരു
കത്തി
വെച്ചുകൊൾക.
3
അവന്റെ
സ്വാദുഭോജനങ്ങളെ
കൊതിക്കരുതു;
അവ
വഞ്ചിക്കുന്ന
ഭോജനമല്ലോ.
4
ധനവാനാകേണ്ടതിന്നു
പണിപ്പെടരുതു;
അതിന്നായുള്ള
ബുദ്ധി
വിട്ടുകളക.
5
നിന്റെ
ദൃഷ്ടി
ധനത്തിന്മേൽ
പതിക്കുന്നതു
എന്തിന്നു?
അതു
ഇല്ലാതെയായ്പോകുമല്ലോ.
കഴുകൻ
ആകാശത്തേക്കു
എന്നപോലെ
അതു
ചിറകെടുത്തു
പറന്നുകളയും.
6
കണ്ണുകടിയുള്ളവന്റെ
അപ്പം
തിന്നരുതു;
അവന്റെ
സ്വാദുഭോജ്യങ്ങളെ
ആഗ്രഹിക്കയുമരുതു.
7
അവൻ
തന്റെ
മനസ്സിൽ
കണക്കു
കൂട്ടുന്നതുപോലെ
ആകുന്നു;
തിന്നു
കുടിച്ചുകൊൾക
എന്നു
അവൻ
നിന്നോടു
പറയും;
അവന്റെ
ഹൃദയമോ
നിനക്കു
അനുകൂലമല്ല.
8
നീ
തിന്ന
കഷണം
ഛർദ്ദിച്ചുപോകും;
നിന്റെ
മാധുര്യവാക്കു
നഷ്ടമായെന്നും
വരും.
9
ഭോഷൻ
കേൾക്കെ
നീ
സംസാരിക്കരുതു;
അവൻ
നിന്റെ
വാക്കുകളുടെ
ജ്ഞാനത്തെ
നിരസിച്ചുകളയും.
10
പണ്ടേയുള്ള
അതിർ
നീക്കരുതു;
അനാഥന്മാരുടെ
നിലം
ആക്രമിക്കയുമരുതു.
11
അവരുടെ
പ്രതികാരകൻ
ബലവാനല്ലോ;
അവർക്കു
നിന്നോടുള്ള
വ്യവഹാരം
അവൻ
നടത്തും.
12
നിന്റെ
ഹൃദയം
പ്രബോധനത്തിന്നും
നിന്റെ
ചെവി
പരിജ്ഞാനവചനങ്ങൾക്കും
സമർപ്പിക്ക.
13
ബാലന്നു
ശിക്ഷ
കൊടുക്കാതിരിക്കരുതു;
വടികൊണ്ടു
അടിച്ചാൽ
അവൻ
ചത്തുപോകയില്ല.
14
വടികൊണ്ടു
അവനെ
അടിക്കുന്നതിനാൽ
നീ
അവന്റെ
പ്രാണനെ
പാതാളത്തിൽനിന്നു
വിടുവിക്കും.
15
മകനേ,
നിന്റെ
ഹൃദയം
ജ്ഞാനത്തെ
പഠിച്ചാൽ
എന്റെ
ഹൃദയവും
സന്തോഷിക്കും.
16
നിന്റെ
അധരം
നേർ
സംസാരിച്ചാൽ
എന്റെ
അന്തരംഗങ്ങൾ
ആനന്ദിക്കും.
17
നിന്റെ
ഹൃദയം
പാപികളോടു
അസൂയപ്പെടരുതു;
നീ
എല്ലായ്പോഴും
യഹോവഭക്തിയോടിരിക്ക.
18
ഒരു
പ്രതിഫലം
ഉണ്ടാകും
നിശ്ചയം;
നിന്റെ
പ്രത്യാശെക്കു
ഭംഗം
വരികയുമില്ല.
19
മകനേ,
കേട്ടു
ജ്ഞാനം
പഠിക്ക;
നിന്റെ
ഹൃദയത്തെ
നേർവഴിയിൽ
നടത്തിക്കൊൾക.
20
നീ
വീഞ്ഞു
കുടിക്കുന്നവരുടെ
കൂട്ടത്തിലും
മാംസഭോജനപ്രിയരുടെ
ഇടയിലും
ഇരിക്കരുതു.
21
കുടിയനും
അതിഭക്ഷകനും
ദരിദ്രരായ്തീരും;
നിദ്രാലുത്വം
പഴന്തുണി
ഉടുക്കുമാറാക്കും.
22
നിന്നെ
ജനിപ്പിച്ച
അപ്പന്റെ
വാക്കു
കേൾക്ക;
നിന്റെ
അമ്മ
വൃദ്ധയായിരിക്കുമ്പോൾ
അവളെ
നിന്ദിക്കരുതു.
23
നീ
സത്യം
വിൽക്കയല്ല
വാങ്ങുയത്രേ
വേണ്ടതു;
ജ്ഞാനവും
പ്രബോധനവും
വിവേകവും
അങ്ങനെ
തന്നേ.
24
നീതിമാന്റെ
അപ്പൻ
ഏറ്റവും
ആനന്ദിക്കും;
ജ്ഞാനിയുടെ
ജനകൻ
അവനിൽ
സന്തോഷിക്കും.
25
നിന്റെ
അമ്മയപ്പന്മാർ
സന്തോഷിക്കട്ടെ;
നിന്നെ
പ്രസവിച്ചവൾ
ആനന്ദിക്കട്ടെ.
26
മകനേ,
നിന്റെ
ഹൃദയം
എനിക്കു
തരിക;
എന്റെ
വഴി
നിന്റെ
കണ്ണിന്നു
ഇമ്പമായിരിക്കട്ടെ.
27
വേശ്യാസ്ത്രീ
ആഴമുള്ള
കുഴിയും
പരസ്ത്രീ
ഇടുക്കമുള്ള
കിണറും
ആകുന്നു.
28
അവൾ
പിടിച്ചുപറിക്കാരനെപ്പോലെ
പതിയിരിക്കുന്നു;
മനുഷ്യരിൽ
ദ്രോഹികളെ
വർദ്ധിപ്പിക്കുന്നു.
29
ആർക്കു
കഷ്ടം,
ആർക്കു
സങ്കടം,
ആർക്കു
കലഹം?
ആർക്കു
ആവലാതി,
ആർക്കു
അനാവശ്യമായ
മുറിവുകൾ,
ആർക്കു
കൺചുവപ്പു?
30
വീഞ്ഞു
കുടിച്ചുകൊണ്ടു
നേരം
വൈകിക്കുന്നവർക്കും
മദ്യം
രുചിനോക്കുവാൻ
പോകുന്നവർക്കും
തന്നേ.
31
വീഞ്ഞു
ചുവന്നു
പാത്രത്തിൽ
തിളങ്ങുന്നതും
രസമായി
ഇറക്കുന്നതും
നീ
നോക്കരുതു.
32
ഒടുക്കം
അതു
സർപ്പംപോലെ
കടിക്കും;
അണലിപോലെ
കൊത്തും.
33
നിന്റെ
കണ്ണു
പരസ്ത്രീകളെ
നോക്കും;
നിന്റെ
ഹൃദയം
വക്രത
പറയും.
34
നീ
നടുക്കടലിൽ
ശയിക്കുന്നവനെപ്പോലെയും
പാമരത്തിന്റെ
മുകളിൽ
ഉറങ്ങുന്നവനെപ്പോലെയും
ആകും.
35
അവർ
എന്നെ
അടിച്ചു
എനിക്കു
നൊന്തില്ല;
അവർ
എന്നെ
തല്ലി,
ഞാൻ
അറിഞ്ഞതുമില്ല.
ഞാൻ
എപ്പോൾ
ഉണരും?
ഞാൻ
ഇനിയും
അതു
തന്നേ
തേടും
എന്നു
നീ
പറയും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References