സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 28:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 28:1 (02 41 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 28:1
1
ആരും
ഓടിക്കാതെ
ദുഷ്ടന്മാർ
ഓടിപ്പോകുന്നു;
നീതിമാന്മാരോ
ബാലസിംഹംപോലെ
നിർഭയമായിരിക്കുന്നു.
2
ദേശത്തെ
അതിക്രമംനിമിത്തം
അതിലെ
പ്രഭുക്കന്മാർ
പലരായിരിക്കുന്നു;
ബുദ്ധിയും
പരിജ്ഞാനവും
ഉള്ളവർ
മുഖാന്തരമോ
അതിന്റെ
വ്യവസ്ഥ
ദീർഘമായി
നില്ക്കുന്നു.
3
അഗതികളെ
പീഡിപ്പിക്കുന്ന
ദരിദ്രൻ
വിളവിനെ
വെച്ചേക്കാതെ
ഒഴുക്കിക്കളയുന്ന
മഴപോലെയാകുന്നു.
4
ന്യായപ്രമാണത്തെ
ഉപേക്ഷിക്കുന്നവർ
ദുഷ്ടനെ
പ്രശംസിക്കുന്നു;
ന്യായപ്രമാണത്തെ
കാക്കുന്നവരോ
അവരോടു
എതിർക്കുന്നു.
5
ദുഷ്ടന്മാർ
ന്യായം
തിരിച്ചറിയുന്നില്ല;
യഹോവയെ
അന്വേഷിക്കുന്നവരോ
സകലവും
തിരിച്ചറിയുന്നു.
6
തന്റെ
വഴികളിൽ
വക്രനായി
നടക്കുന്ന
ധനവാനെക്കാൾ
പരമാർത്ഥതയിൽ
നടക്കുന്ന
ദരിദ്രൻ
ഉത്തമൻ.
7
ന്യായപ്രമാണത്തെ
പ്രമാണിക്കുന്നവൻ
ബുദ്ധിയുള്ള
മകൻ;
അതിഭക്ഷകന്മാർക്കു
സഖിയായവനോ
അപ്പനെ
അപമാനിക്കുന്നു.
8
പലിശയും
ലാഭവും
വാങ്ങി
സമ്പത്തു
വർദ്ധിപ്പിക്കുന്നവൻ
അഗതികളോടു
കൃപാലുവായവന്നു
വേണ്ടി
അതു
ശേഖരിക്കുന്നു.
9
ന്യായപ്രമാണം
കേൾക്കാതെ
ചെവി
തിരിച്ചുകളഞ്ഞാൽ
അവന്റെ
പ്രാർത്ഥനതന്നെയും
വെറുപ്പാകുന്നു.
10
നേരുള്ളവരെ
ദുർമ്മാർഗ്ഗത്തിലേക്കു
തെറ്റിക്കുന്നവൻ
താൻ
കുഴിച്ച
കുഴിയിൽ
തന്നേ
വീഴും;
നിഷ്കളങ്കന്മാരോ
നന്മ
അവകാശമാക്കും.
11
ധനവാൻ
തനിക്കുതന്നേ
ജ്ഞാനിയായി
തോന്നുന്നു;
ബുദ്ധിയുള്ള
അഗതിയോ
അവനെ
ശോധന
ചെയ്യുന്നു.
12
നീതിമാന്മാർ
ജയഘോഷം
കഴിക്കുമ്പോൾ
മഹോത്സവം;
ദുഷ്ടന്മാർ
ഉയർന്നുവരുമ്പോഴോ
ആളുകൾ
ഒളിച്ചുകൊള്ളുന്നു.
13
തന്റെ
ലംഘനങ്ങളെ
മറെക്കുന്നവന്നു
ശുഭം
വരികയില്ല;
അവയെ
ഏറ്റുപറഞ്ഞു
ഉപേക്ഷിക്കുന്നവന്നോ
കരുണലഭിക്കും.
14
എപ്പോഴും
ഭയത്തോടിരിക്കുന്ന
മനുഷ്യൻ
ഭാഗ്യവാൻ;
ഹൃദയത്തെ
കഠിനമാക്കുന്നവനോ
അനർത്ഥത്തിൽ
അകപ്പെടും.
15
അഗതികളിൽ
കർത്തൃത്വം
നടത്തുന്ന
ദുഷ്ടൻ
ഗർജ്ജിക്കുന്ന
സിംഹത്തിന്നും
ഇരതേടി
നടക്കുന്ന
കരടിക്കും
തുല്യൻ.
16
ബുദ്ധിഹീനനായ
പ്രഭു
മഹാ
പീഡകനും
ആകുന്നു;
ദ്രവ്യാഗ്രഹം
വെറുക്കുന്നവനോ
ദീർഘായുസ്സോടെ
ഇരിക്കും.
17
രക്തപാതകഭാരം
ചുമക്കുന്നവൻ
കുഴിയിലേക്കു
ബദ്ധപ്പെടും;
അവനെ
ആരും
തടുക്കരുതു.
18
നിഷ്കളങ്കനായി
നടക്കുന്നവൻ
രക്ഷിക്കപ്പെടും;
നടപ്പിൽ
വക്രതയുള്ളവനോ
പെട്ടെന്നു
വീഴും.
19
നിലം
കൃഷിചെയ്യുന്നവന്നു
ആഹാരം
സമൃദ്ധിയായി
കിട്ടും;
നിസ്സാരന്മാരെ
പിൻചെല്ലുന്നവനോ
വേണ്ടുവോളം
ദാരിദ്ര്യം
അനുഭവിക്കും.
20
വിശ്വസ്തപുരുഷൻ
അനുഗ്രഹസമ്പൂർണ്ണൻ;
ധനവാനാകേണ്ടതിന്നു
ബദ്ധപ്പെടുന്നവന്നോ
ശിക്ഷ
വരാതിരിക്കയില്ല.
21
മുഖദാക്ഷിണ്യം
കാണിക്കുന്നതു
നന്നല്ല;
ഒരു
കഷണം
അപ്പത്തിന്നായും
മനുഷ്യൻ
അന്യായം
ചെയ്യും.
22
കണ്ണുകടിയുള്ളവൻ
ധനവാനാകുവാൻ
ബദ്ധപ്പെടുന്നു;
ബുദ്ധിമുട്ടു
വരുമെന്നു
അവൻ
അറിയുന്നതുമില്ല.
23
ചക്കരവാക്കു
പറയുന്നവനെക്കാൾ
ശാസിക്കുന്നവന്നു
പിന്നീടു
പ്രീതി
ലഭിക്കും.
24
അപ്പനോടോ
അമ്മയോടോ
പിടിച്ചുപറിച്ചിട്ടു
അതു
അക്രമമല്ല
എന്നു
പറയുന്നവൻ
നാശകന്റെ
സഖി.
25
അത്യാഗ്രഹമുള്ളവൻ
വഴക്കുണ്ടാക്കുന്നു;
യഹോവയിൽ
ആശ്രയിക്കുന്നവനോ
പുഷ്ടി
പ്രാപിക്കും.
26
സ്വന്തഹൃദയത്തിൽ
ആശ്രയിക്കുന്നവൻ
മൂഢൻ;
ജ്ഞാനത്തോടെ
നടക്കുന്നവനോ
രക്ഷിക്കപ്പെടും.
27
ദരിദ്രന്നു
കൊടുക്കുന്നവന്നു
കുറെച്ചൽ
ഉണ്ടാകയില്ല;
കണ്ണു
അടെച്ചുകളയുന്നവന്നോ
ഏറിയൊരു
ശാപം
ഉണ്ടാകും.
28
ദുഷ്ടന്മാർ
ഉയർന്നുവരുമ്പോൾ
ആളുകൾ
ഒളിച്ചുകൊള്ളുന്നു;
അവർ
നശിക്കുമ്പോഴോ
നീതിമാന്മാർ
വർദ്ധിക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References