സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 33:15
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
Notes
No Verse Added
History
സംഖ്യാപുസ്തകം 33:15 (11 20 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 33:15
1
മോശെയുടെയും
അഹരോന്റെയും
കൈക്കീഴിൽ
ഗണംഗണമായി
മിസ്രയീംദേശത്തുനിന്നു
പുറപ്പെട്ട
യിസ്രായേൽമക്കളുടെ
പ്രയാണങ്ങൾ
ആവിതു:
2
മോശെ
യഹോവയുടെ
കല്പനപ്രകാരം
അവരുടെ
പ്രയാണക്രമത്തിൽ
അവരുടെ
താവളങ്ങൾ
എഴുതിവെച്ചു;
താവളം
താവളമായി
അവർ
ചെയ്ത
പ്രയാണങ്ങൾ
ആവിതു:
3
ഒന്നാം
മാസം
പതിനഞ്ചാം
തിയ്യതി
അവർ
രമെസേസിൽനിന്നു
പുറപ്പെട്ടു;
പെസഹ
കഴിഞ്ഞ
പിറ്റെന്നാൾ
യിസ്രായേൽമക്കൾ
എല്ലാമിസ്രയീമ്യരും
കാൺകെ
യുദ്ധസന്നദ്ധരായി
പുറപ്പെട്ടു.
4
മിസ്രയീമ്യരോ,
യഹോവ
തങ്ങളുടെ
ഇടയിൽ
സംഹരിച്ച
കടിഞ്ഞൂലുകളെ
എല്ലാം
കുഴിച്ചിടുകയായിരുന്നു;
അവരുടെ
ദേവന്മാരുടെമേലും
യഹോവ
ന്യായവിധി
നടത്തിയിരുന്നു.
5
യിസ്രായേൽമക്കൾ
രമെസേസിൽനിന്നു
പുറപ്പെട്ടു
സുക്കോത്തിൽ
പാളയമിറങ്ങി.
6
സുക്കോത്തിൽനിന്നു
അവർ
പുറപ്പെട്ടു
മരുഭൂമിയുടെ
അറ്റത്തുള്ള
ഏഥാമിൽ
പാളയമിറങ്ങി.
7
ഏഥാമിൽനിന്നു
പുറപ്പെട്ടു
ബാൽ-സെഫോന്നെതിരെയുള്ള
പീഹഹീരോത്തിന്നു
തിരിഞ്ഞുവന്നു;
അവർ
മിഗ്ദോലിന്നു
കിഴക്കു
പാളയമിറങ്ങി.
8
പീഹഹീരോത്തിന്നു
കിഴക്കുനിന്നു
പുറപ്പെട്ടു
കടലിന്റെ
നടവിൽകൂടി
മരുഭൂമിയിൽ
കടന്നു
ഏഥാമരുഭൂമിയിൽ
മൂന്നു
ദിവസത്തെ
വഴിനടന്നു
മാറയിൽ
പാളയമിറങ്ങി.
9
മാറയിൽനിന്നു
പുറപ്പെട്ടു
ഏലീമിൽ
എത്തി;
ഏലീമിൽ
പന്ത്രണ്ടു
നീരുറവും
എഴുപതു
ഈത്തപ്പനയും
ഉണ്ടായിരുന്നതു
കൊണ്ടു
അവർ
അവിടെ
പാളയമിറങ്ങി.
10
ഏലീമിൽനിന്നു
പുറപ്പെട്ടു
ചെങ്കടലിന്നരികെ
പാളയമിറങ്ങി.
11
ചെങ്കടലിന്നരികെനിന്നു
പുറപ്പെട്ടു
സീൻമരുഭൂമിയിൽ
പാളയമിറങ്ങി.
12
സീൻമരുഭൂമിയിൽനിന്നു
പുറപ്പെട്ടു
ദൊഫ്ക്കുയിൽ
പാളയമിറങ്ങി.
13
ദൊഫ്ക്കുയിൽ
നിന്നു
പുറപ്പെട്ടു
ആലൂശിൽ
പാളയമിറങ്ങി.
14
ആലൂശിൽ
നിന്നു
പുറപ്പെട്ടു
രെഫീദീമിൽ
പാളയമിറങ്ങി;
അവിടെ
ജനത്തിന്നു
കുടിപ്പാൻ
വെള്ളമില്ലായിരുന്നു.
15
രെഫീദീമിൽ
നിന്നു
പുറപ്പെട്ടു
സീനായിമരുഭൂമിയിൽ
പാളയമിറങ്ങി.
16
സീനായിമരുഭൂമിയിൽനിന്നു
പുറപ്പെട്ടു
കിബ്രോത്ത്-ഹത്താവയിൽ
പാളയമിറങ്ങി.
17
കിബ്രോത്ത്-ഹത്താവയിൽ
നിന്നു
പുറപ്പെട്ടു
ഹസേരോത്തിൽ
പാളയമിറങ്ങി.
18
ഹസേരോത്തിൽനിന്നു
പുറപ്പെട്ടു
രിത്ത്മയിൽ
പാളയമിറങ്ങി.
19
രിത്തമയിൽനിന്നു
പുറപ്പെട്ടു
രിമ്മോൻ-പേരെസിൽ
പാളയമിറങ്ങി.
20
രിമ്മോൻ-പേരെസിൽനിന്നു
പുറപ്പെട്ടു
ലിബ്നയിൽ
പാളയമിറങ്ങി.
21
ലിബ്നയിൽനിന്നു
പുറപ്പെട്ടു
രിസ്സയിൽ
പാളയമിറങ്ങി.
22
രിസ്സയിൽനിന്നു
പുറപ്പെട്ടു
കെഹേലാഥയിൽ
പാളയമിറങ്ങി.
23
കെഹേലാഥയിൽനിന്നു
പുറപ്പെട്ടു
ശാഫേർമലയിൽ
പാളയമിറങ്ങി.
24
ശാഫേർമലയിൽനിന്നു
പുറപ്പെട്ടു
ഹരാദയിൽ
പാളയമിറങ്ങി.
25
ഹരാദയിൽനിന്നു
പുറപ്പെട്ടു
മകഹേലോത്തിൽ
പാളയമിറങ്ങി.
26
മകഹേലോത്തിൽനിന്നു
പുറപ്പെട്ടു
തഹത്തിൽ
പാളയമിറങ്ങി.
27
തഹത്തിൽനിന്നു
പുറപ്പെട്ടു
താരഹിൽ
പാളയമിറങ്ങി.
28
താരഹിൽനിന്നു
പുറപ്പെട്ടു
മിത്ത്ക്കുയിൽ
പാളയമിറങ്ങി.
29
മിത്ത്ക്കുയിൽനിന്നു
പുറപ്പെട്ടു
ഹശ്മോനയിൽ
പാളയമിറങ്ങി.
30
ഹശ്മോനയിൽനിന്നു
പുറപ്പെട്ടു
മോസേരോത്തിൽ
പാളയമിറങ്ങി.
31
മോസേരോത്തിൽനിന്നു
പുറപ്പെട്ടു
ബെനേയാക്കാനിൽ
പാളയമിറങ്ങി.
32
ബെനേയാക്കാനിൽനിന്നു
പുറപ്പെട്ടു
ഹോർ-ഹഗ്ഗിദ്ഗാദിൽ
പാളയമിറങ്ങി.
33
ഹോർ-ഹഗ്ഗിദ്ഗാദിൽ
നിന്നു
പുറപ്പെട്ടു
യൊത്ബാഥയിൽ
പാളയമിറങ്ങി.
34
യൊത്ബാഥയിൽനിന്നു
പുറപ്പെട്ടു
അബ്രോനയിൽ
പാളയമിറങ്ങി.
35
അബ്രോനയിൽനിന്നു
പുറപ്പെട്ടു
എസ്യോൻ-ഗേബെരിൽ
പാളയമിറങ്ങി.
36
എസ്യോൻ-ഗേബെരിൽനിന്നു
പുറപ്പെട്ടു
സീൻമരുഭൂമിയിൽ
പാളയമിറങ്ങി.
അതാകുന്നു
കാദേശ്.
37
അവർ
കാദേശിൽനിന്നു
പുറപ്പെട്ടു
എദോംദേശത്തിന്റെ
അതിരിങ്കൽ
ഹോർപർവ്വതത്തിങ്കൽ
പാളയമിറങ്ങി.
38
പുരോഹിതനായ
അഹരോൻ
യഹോവയുടെ
കല്പനപ്രകാരം
ഹോർ
പർവ്വതത്തിൽ
കയറി,
യിസ്രായേൽമക്കൾ
മിസ്രയീംദേശത്തുനിന്നു
പോന്നതിന്റെ
നാല്പതാം
സംവത്സരം
അഞ്ചാം
മാസം
ഒന്നാം
തിയ്യതി
അവിടെവെച്ചു
മരിച്ചു.
39
അഹരോൻ
ഹോർ
പർവ്വതത്തിൽവെച്ചു
മരിച്ചപ്പോൾ
അവന്നു
നൂറ്റിരുപത്തിമൂന്നു
വയസ്സായിരുന്നു.
40
എന്നാൽ
കനാൻ
ദേശത്തു
തെക്കു
പാർത്തിരുന്ന
കനാന്യനായ
അരാദ്‍രാജാവു
യിസ്രായേൽ
മക്കളുടെ
വരവിനെക്കുറിച്ചു
കേട്ടു.
41
ഹോർ
പർവ്വതത്തിങ്കൽനിന്നു
അവർ
പുറപ്പെട്ടു
സല്മോനയിൽ
പാളയമിറങ്ങി.
42
സല്മോനയിൽ
നിന്നു
പറപ്പെട്ടു
പൂനോനിൽ
പാളയമിറങ്ങി.
43
പൂനോനിൽനിന്നു
പുറപ്പെട്ടു
ഓബോത്തിൽ
പാളയമിറങ്ങി.
44
ഓബോത്തിൽനിന്നു
പുറപ്പെട്ടു
മോവാബിന്റെ
അതിരിങ്കൽ
ഈയേ-അബാരീമിൽ
പാളയമിറങ്ങി.
45
ഈയീമിൽനിന്നു
പുറപ്പെട്ടു
ദീബോൻ
ഗാദിൽ
പാളയമിറങ്ങി.
46
ദീബോൻ
ഗാദിൽനിന്നു
പുറപ്പെട്ടു
അല്മോദിബ്ളാഥയീമിൽ
പാളയമിറങ്ങി.
47
അല്മോദിബ്ളാഥയീമിൽനിന്നു
പുറപ്പെട്ടു
നെബോവിന്നു
കിഴക്കു
അബാരീംപർവ്വതത്തിങ്കൽ
പാളയമിറങ്ങി.
48
അബാരീംപർവ്വതത്തിങ്കൽ
നിന്നു
പുറപ്പെട്ടു
യെരീഹോവിന്നെതിരെ
യോർദ്ദാന്നരികെ
മോവാബ്
സമഭൂമിയിൽ
പാളയമിറങ്ങി.
49
യോർദ്ദാന്നരികെ
മോവാബ്
സമഭൂമിയിൽ
ബേത്ത്-യെശീമോത്ത്
മുതൽ
ആബേൽ-ശിത്തീംവരെ
പാളയമിറങ്ങി.
50
യെരീഹോവിന്നെതിരെ
യോർദ്ദാന്നരികെ
മോവാബ്
സമഭൂമിയിൽവെച്ചു
യഹോവ
മോശെയോടു
അരുളിച്ചെയ്തതു:
51
നീ
യിസ്രായേൽമക്കളോടു
പറയേണ്ടുന്നതെന്തെന്നാൽ:
നിങ്ങൾ
യോർദ്ദാന്നക്കരെ
കനാൻ
ദേശത്തേക്കു
കടന്നശേഷം
52
ദേശത്തിലെ
സകലനിവാസികളെയും
നിങ്ങളുടെ
മുമ്പിൽനിന്നു
നീക്കിക്കളഞ്ഞു
അവരുടെ
വിഗ്രഹങ്ങളെയും
ബിംബങ്ങളെയും
എല്ലാം
തകർത്തു
അവരുടെ
സകലപൂജാഗിരികളെയും
നശിപ്പിച്ചുകളയേണം.
53
നിങ്ങൾ
ദേശം
കൈവശമാക്കി
അതിൽ
കുടിപാർക്കേണം;
നിങ്ങൾ
കൈവശമാക്കേണ്ടതിന്നു
ഞാൻ
ആ
ദേശം
നിങ്ങൾക്കു
തന്നിരിക്കുന്നു.
54
നിങ്ങൾ
കുടുംബംകുടുംബമായി
ദേശം
ചീട്ടിട്ടു
അവകാശമാക്കേണം;
ആളേറെയുള്ളവർക്കു
ഏറെയും
കുറെയുള്ളവക്കു
കുറെയും
അവകാശം
കൊടുക്കേണം;
അവന്നവന്നു
ചീട്ടു
എവിടെ
വീഴുന്നുവോ
അവിടെ
അവന്റെ
അവകാശം
ആയിരിക്കേണം;
പിതൃഗോത്രം
പിതൃഗോത്രമായി
നിങ്ങൾക്കു
അവകാശം
ലഭിക്കേണം.
55
എന്നാൽ
ദേശത്തെ
നിവാസികളെ
നിങ്ങളുടെ
മുമ്പിൽനിന്നു
നീക്കിക്കളയാതിരുന്നാൽ
നിങ്ങൾ
അവരിൽ
ശേഷിപ്പിക്കുന്നവർ
നിങ്ങളുടെ
കണ്ണുകളിൽ
മുള്ളുകളും
പാർശ്വങ്ങളിൽ
കണ്ടകങ്ങളുമായി
നിങ്ങൾ
പാർക്കുന്ന
ദേശത്തു
നിങ്ങളെ
ഉപദ്രവിക്കും.
56
അത്രയുമല്ല,
ഞാൻ
അവരോടു
ചെയ്‍വാൻ
നിരൂപിച്ചതുപോലെ
നിങ്ങളോടു
ചെയ്യും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References